Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പതിറ്റാണ്ടുകളുടെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ വൈക്കം എറ്റവും പിന്നാക്ക താലൂക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2016, 10:07 pm IST
in Kottayam

വൈക്കം: അരനൂറ്റാണ്ടില്‍ അധികം സിപിഐ ഭരിച്ച വൈക്കം സംസ്ഥാനത്തെ എറ്റവും വികസന മുരടിപ്പുള്ള താലൂക്കായി മാറി. പരമ്പരാഗത വ്യവസായം പൂര്‍ണ്ണമായി തകര്‍ന്ന ഈ താലൂക്കില്‍ ഒരു വ്യവസായശാല പോലുമില്ല. വൈക്കത്തെ സമരങ്ങളുടെ നാടാക്കിമാറ്റി വ്യവസായികളെ അകറ്റിനിറുത്തിയ കമ്മ്യൂണിസ്റ്റുകാര്‍ നാടിനെ പതിറ്റാണ്ടുകളോളം പിന്നോട്ടാണ് നയിച്ചത്. സംവരണ മണ്ഡലമായ വൈക്കത്ത് പട്ടികജാതി ഫണ്ട് പകുതിയില്‍ താഴമാത്രമാണ് ഉപയോഗിച്ചത്. പട്ടികജാതി പട്ടിക വര്‍ഗം താമസിക്കുന്ന കോളനികളുടെ അവസ്ഥ വളരെ ശോചനീയമാണ്. വീടുകള്‍ ഭൂരിഭാഗവും പെട്ടിപെളിഞ്ഞും മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന നിലയിലാണ്. വര്‍ഷങ്ങളായി കോളനികളില്‍ നവീകരണ പ്രവര്‍ത്തനം നടത്തിയിട്ടില്ല. ഇതിന് അനുവദിച്ചിരുന്ന ഫണ്ട് ഉപയോഗിക്കാത്തതിനാല്‍ ഫണ്ട് ക്യാന്‍സാലായി. വൈക്കം നിവാസികളുടെ യാത്ര ക്ലേശത്തിന് ഏറെ പരിഹാരമായിരുന്ന നേരേകടവ്-മാക്കേകടവ് പാലം പണി ആരംഭിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പാലം പണി പൂര്‍ത്തിയായിരുന്നെങ്കില്‍ വൈക്കം നിവാസികള്‍ക്ക് ചേര്‍ത്തല, ആലപ്പുഴ, ഏറണാകുളം ഭാഗത്തേക്ക് എളുപ്പം എത്താമായിരുന്നു. ഈ പാലത്തിനെപ്പം തറക്കല്ല് ഇട്ട തൈക്കാട്ട്‌ശേരി-തുറവൂര്‍പാലത്തിന്റെ പണിപൂര്‍ത്തിയായി ഒന്നര വര്‍ഷം മുമ്പ് ഉദ്ഘാടനം നടത്തിയിരുന്നു. നേരേകടവ്-മാക്കേകടവ് പാലം ആരംഭിക്കാത്തത് എംഎല്‍എയുടെ കഴിവ് കേടാണെന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ സമരം നടത്തിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് എംഎല്‍എ മൗനം ഭജിക്കുകയാണ് ഉണ്ടായത്.

ബ്രഹ്മമംഗലം ഗ്രമവാസികളുടെ ചിരകാല സ്വപ്‌നമായിരുന്ന മുറിഞ്ഞപുഴ-വാലയില്‍ പാലത്തിന് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും ഫണ്ട് ഉപയോഗിക്കാത്തതിനാല്‍ പാലത്തിന് അനുവദിച്ച പണം നഷ്ടപ്പെട്ടു. അശാസ്ത്രീയമായി നിര്‍മ്മിച്ച കണ്ണംകുളത്ത് തൂക്കുപാലം ജനങ്ങള്‍ക്ക് പ്രയോജനപെടുന്നില്ല. സൈക്കിളുകള്‍ പോ ലും പാലംവഴി കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.

വൈക്കം-കുമരകം റോഡിലെ അപകടാവസ്ഥയിലായ അഞ്ചുമന പാലം പുതുക്കിപ്പണിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഗ്രാമീണ റോഡുകളുടെ അവസ്ഥ ദയനീയമാണ്. ഇടയാഴം, വെച്ചൂര്‍ മേഖലയില്‍ റോഡുകള്‍ കുണ്ടും കുഴിയുമായിരിക്കുകയാണ്. മഴപെയ്താല്‍ ഈ റോഡിലൂടെ സഞ്ചരിക്കുന്നത് ദുഷ്‌കരമാണ്.

കാര്‍ഷികമേഖല പാടെ തകര്‍ന്നിരിക്കുകയാണ്. നെല്‍ കര്‍ഷകര്‍ക്കുള്ള ആനൂകുല്യങ്ങള്‍ വെട്ടികുറച്ചതില്‍ പ്രതിഷേധിച്ച് അപ്പര്‍കുട്ടനാട് ആയ വെച്ചൂരില്‍ കര്‍ഷകര്‍ ഇത്തവണ കൃഷി ഇറക്കണ്ടെന്ന് തീരുമാനിച്ചു. വാഴമനയിലെ പാടശേഖരങ്ങള്‍ ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടുകൂടി ഭൂമാഫിയായുടെയും, മണല്‍ മാഫിയയും കൈപിടിയില്‍ ഒതുക്കി. പ്രധാന സര്‍ക്കാര്‍ ഓഫീസുകളുടെ ആസ്ഥാനം വൈക്കത്തുനിന്ന് കടുത്തുരുത്തിയിലേക്ക് മാറ്റിയിട്ടും എംഎല്‍എ ചെറുവിരല്‍ പോലും അനക്കിയില്ല. ടൂറിസം മേഖലയിലെ അനന്ത സാധ്യതകള്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു ടൂറിസം മേഖലയും ഇവിടെ പ്രവര്‍ത്തിക്കുന്നില്ല. സംസ്ഥാനത്തെ തൊഴില്‍ രഹിതരായ യുവാക്കള്‍ എറ്റവും കൂടുതലുള്ളത് വൈക്കം താലൂക്കിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.