Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വികസനത്തിന്റെ നേര്‍സാക്ഷ്യം- കല്ലുത്താന്‍ കടവ് കോളനി!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2016, 10:20 am IST
in Kozhikode

നഗരത്തിലെ കോളനി….. കല്ലുത്താന്‍കടവിലെ വീടുകള്‍

കോഴിക്കോട്: നഗരഹൃദയത്തിലെ കല്ലുത്താന്‍ കടവ് കോളനിയില്‍ ഉള്ളവര്‍ ഭരണകൂടങ്ങളുടെ വികസനത്തില്‍ വീര്‍പ്പ് മുട്ടുകയാണ്! നഗരത്തിന്റെ ബൈപ്പാസ് വഴി സഞ്ചരിക്കുമ്പോള്‍ ആര്‍ക്കും കാണാവുന്നതാണ് കല്ലുത്താന്‍ കടവ് കോളനിക്കാരുടെ ദുരിതം. കോളനിയിലെ താമസക്കാരെ ഫ്‌ളാറ്റുകളിലേക്ക് മാറ്റുമെന്ന് പറഞ്ഞ് ഏഴു വര്‍ഷം കഴിയുകയാണ്. നഗരസഭ ഭരണം മാറി. മന്ത്രി സഭ മാറി. എന്നാലും ഇവരുടെ വേദനകള്‍ പരിഹരിക്കാന്‍ ആരുമില്ല.

കോര്‍പ്പറേഷന്റെ കണക്കുകള്‍ പ്രകാരം ഇവിടെയുള്ളത് 86 വീടുകള്‍. എന്നാല്‍ 150 ലധികം കുടുംബങ്ങളാണ് നരകതുല്യമായ ഈ ചേരി പ്രദേശത്ത് ജീവിതം തള്ളിനീക്കുന്നത്. ഫ്‌ളക്‌സ് ഷീറ്റുകള്‍ കൊണ്ടും പരസ്യതുണികള്‍ കൊണ്ടും മറച്ച ഒറ്റമുറി കൊച്ചുകൂരകള്‍ ആണും പെണ്ണും അച്ചനും അമ്മയും മകളും മകനും മരുമക്കളും ഈ ഒറ്റമുറിക്കുള്ളില്‍ അന്തിയുറങ്ങേണ്ടിവരുന്നു. കുട്ടികള്‍ക്ക് പഠിക്കാന്‍, മുതിര്‍ന്നവര്‍ക്ക് വിശ്രമിക്കാന്‍, സ്ത്രീകള്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ എല്ലാമുള്ളത് ഈ ഒറ്റമുറി കൂരകള്‍ മാത്രം. പന്ത്രണ്ട് പൊതു കക്കൂസുകള്‍ ഈ കോളനിയില്‍ ഉണ്ട്. എന്നാല്‍ ഭൂരിഭാഗവും പൊട്ടിപൊളിഞ്ഞു കിടക്കുന്നു. നാലു പൊതു ടാപ്പുകളിലൂടെ ഒന്നുരണ്ടുദിവസങ്ങളില്‍ വെള്ളം കിട്ടുന്നു. ഏഴ് വര്‍ഷം മുമ്പാണ് ഭരണാധികാരികള്‍ ഇവര്‍ക്ക് അന്തിയുറങ്ങാന്‍ ഫ്‌ളാറ്റ് പണിയുമെന്ന മോഹനവാഗ്ദാനങ്ങള്‍ നല്‍കിയത്. എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫിലേക്ക് സംസ്ഥാന ഭരണ കൂടം മാറി. കോര്‍പ്പറേഷന്‍ മേയര്‍ മാര്‍ മാറിമാറി വന്നു എന്നാല്‍ വാഗ്ദാനം ശിലാഫലകമായി അവശേഷിക്കുന്നു. നാലര ഏക്കര്‍ സ്ഥലത്ത് 80 കോടിരൂപ ചെലവഴിച്ച് വ്യാപാര സമുച്ചയവും പഴം പച്ചക്കറി മാര്‍ക്കറ്റും പണിയുമെന്നുമൊക്കെയായിരുന്നു കോര്‍പ്പറേഷന്‍ മേയര്‍ പ്രഖ്യാപിച്ചത്. നിര്‍മ്മാണം ഏറ്റെടുത്തത് ബിഒടി പദ്ധതി പ്രകാരം ബാംഗ്ലൂര്‍ ആസ്ഥാനമായ അരമന ഡവലപ്പേഴ്‌സ്. കുട്ടികള്‍ക്ക് കളിക്കാന്‍ കളി സ്ഥലം, കോളനിയിലെ താമസക്കാര്‍ക്ക് ഒത്തുചേരാന്‍ കമ്മ്യൂണിറ്റിഹാള്‍,വൃത്തിയായ റോഡുകള്‍, ഓവുചാലുകള്‍ എന്നിവയും വാഗ്ദാനങ്ങളില്‍ ഉണ്ടായി. രണ്ട് ബെഡ്‌റൂം അടുക്കളയും ബാത്ത് റൂമും – ഫ്‌ളാറ്റിന്റെ രൂപഘടനയും പ്രഖ്യാപിച്ചു.

എന്നാല്‍ പദ്ധതി തുടക്കം തന്നെ പാളി. വര്‍ഷം ഏഴ് കഴിഞ്ഞു. ഫ്‌ളാറ്റ് ഫയലില്‍ മാത്രം. ഇന്റഗ്രേറ്റഡ് ഹൗസിംഗ് സ്ലം ഡ്വല്ലേഴ്‌സ് പദ്ധതി പ്രകാരമാണ് രാജീവ് ആവാസ് യോജനയില്‍ നിന്ന് പദ്ധതിക്കായി ഒരു കോടി അനുവദിച്ചത്. എന്നാല്‍ കരാറുകളും കരാറുകാരും പലവഴിക്കായി. കൊടിയേരി ബാലകൃഷ്ണന്‍, പാലോളി മുഹമ്മദ് കുട്ടി, എളമരം കരീം, മേയര്‍ എം.ഭാസ്‌കരന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് 2009 ഡിസംബറില്‍ ഫ്‌ളാറ്റ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. മൊത്തം 2 ഏക്കര്‍ സ്ഥലത്താണ് ഫ്‌ളാറ്റ് പുതിയ പച്ചക്കറി മാര്‍ക്കറ്റ് എന്നിവ പണിയില്‍ പദ്ധതിയിട്ടത്. എന്നാല്‍ ഒന്നും പൂര്‍ത്തിയായില്ല. അടച്ചുറപ്പില്ലാത്ത വീടുകള്‍, വൃത്തിഹീനമായ അന്തരീക്ഷം കൊതുകും ഇഴജന്തുക്കളും നിറഞ്ഞ ചേരി പ്രദേശമായി കല്ലുത്താന്‍ കടവ് മാറി. വികസന വാഗ്ദാനങ്ങള്‍ നല്‍കി കുതിച്ചു പായുന്ന തെരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങള്‍ സമീപം ഇരുമുന്നണികളുടെയും വികസന വഞ്ചനയുടെ ഭാഗമായി കല്ലുത്താന്‍ കടവ് കോളനി ഉയര്‍ന്ന് നില്‍ക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

Samskriti

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

India

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

India

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Cricket

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.