Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അവര്‍ ഖദറിട്ട വര്‍ഗീയ വാദികള്‍: സി.എസ്.സത്യഭാമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2016, 11:54 am IST
in Kozhikode

കോഴിക്കോട്: ”അവര്‍ ഖദറിട്ട വര്‍ഗീയ വാദികളാണ്. മതേതരത്വം അവരുടെ നാവിന്‍തുമ്പത്ത് മാത്രമാണുള്ളത്. പ്രവര്‍ത്തനത്തില്‍ തികഞ്ഞ വര്‍ഗീയതയാണ്. ഡിസിസി നേതാവിന്റെ ഫറോക്ക് പ്രസംഗത്തിലൂടെ മറനീക്കി പുറത്തുവന്നത് അവരുടെ യഥാര്‍ത്ഥ സ്വഭാവമാണ്.” പറയുന്നത് സി.എസ്. സത്യഭാമ. 2010 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് കോര്‍പ്പറേഷന്‍ 71- ാം വാര്‍ഡില്‍ മത്സരിച്ച് വിജയിച്ച കൗണ്‍സിലര്‍. കെ. എസ്.യുവിലൂടെയാണ് സംഘടനാ പ്രവര്‍ത്തനരംഗത്ത് എത്തിയത്. പഠിക്കുമ്പോള്‍ മീഞ്ചന്ത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് യൂണിയന്‍ വൈസ് ചെയര്‍മാനായി വിജയിച്ചിരുന്നു. കെ.സി. അബുവും, വി.എം. സുധീരനുമൊക്കെ അന്ന് ജില്ലയിലെയും സംസ്ഥാനത്തെയും നേതാക്കള്‍. വിവാഹശേഷം സജീവ രാഷ്‌ട്രീയ രംഗത്ത് നിന്ന് മാറിനിന്നു.

കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലം സിപിഎം കുത്തകയാക്കി വെച്ചിരുന്ന വെസ്റ്റ്ഹില്‍ ഡിവിഷന്‍ തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് കണ്ടെത്തിയത്. പഴയ വനിതാ നേതാവിനെ അധികാരരാഷ്‌ട്രീയത്തോട് ആര്‍ത്തിയില്ലാതെ മാറി നിന്നിരുന്ന സത്യഭാമയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സംസ്ഥാന നേതാക്കള്‍ വരെ സമ്മര്‍ദ്ദവുമായി രംഗത്തുവന്നു. റസിഡന്‍സ് അസോസിയേഷന്റെ വനിതാ വിഭാഗം കണ്‍വീനറായി പ്രവര്‍ത്തിച്ചിരുന്ന സത്യഭാമയ്‌ക്കുള്ള ജനാംഗീകാരം കോണ്‍ഗ്രസിന് മുതല്‍ കൂട്ടായി. കടുത്ത മത്സരത്തില്‍ 47 വോട്ടിന് സിപിഎമ്മിന്റെ കുത്തകയവസാനിപ്പിച്ചുകൊണ്ട് ഡിവിഷനില്‍ കോണ്‍ഗ്രസ് വിജയിച്ചു കയറി.

അഞ്ച് വര്‍ഷത്തിനിടയില്‍ വീണ്ടും കോണ്‍ഗ്രസുമായി അടുത്ത് പ്രവര്‍ ത്തിച്ചതോടെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ തനിനിറം തിരിച്ചറിയുന്നതെന്ന് സത്യഭാമ പറയുന്നു. പ്രതിപക്ഷ നിരയിലെ കൗണ്‍സിലര്‍ എന്ന നിലയില്‍ ഭരണപക്ഷത്തു നിന്നും കടുത്ത അവഗണനയായിരുന്നു. എങ്കിലും മികച്ച വാര്‍ഡുകളില്‍ ഒന്നായി വെസ്റ്റ്ഹില്ലിനെ മാറ്റാന്‍ കഴിഞ്ഞു. വിവിധ ക്ഷേമപെന്‍ഷനുകള്‍ അര്‍ഹരായവര്‍ക്കെല്ലാം ലഭിച്ച ഏക വാര്‍ഡായി വെസ്റ്റ്ഹില്‍ മാറി.

എന്നാല്‍ കോണ്‍ഗ്രസിന്റെ ഒരുപിന്തുണയും ഇതിലൊന്നും ഉണ്ടായില്ല. 2009 ല്‍ പാസായ റോഡിന്റെ പ്രവൃത്തി നടത്താന്‍ ഞാന്‍ മുന്‍കൈയെടുത്തു എന്നാല്‍ സിപിഎം ഇതിനെതിരെ രംഗത്തുവന്നു. ഒന്നരവര്‍ഷം കൊണ്ട് റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. വെളളമൊഴുകിപോകുന്ന വഴി അടച്ചതായിരുന്നു കാരണം. സിപിഎമ്മായിരുന്നു ഇതിന് പിന്നില്‍ . ഓംബുഡ്‌സ്മാനില്‍ വരെപരാതി നല്കി. എന്നാല്‍ ഇതിലൊന്നും കോണ്‍ഗ്രസ് സഹായിച്ചില്ല.സിപിഎമ്മിന്റെ എതിര്‍പ്പ് ഒരു ഭാഗത്ത്; മറുഭാഗത്ത് കോണ്‍ഗ്രസ് എന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു.

”കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ക്ക് നേരെ ഗ്ലാസെറിഞ്ഞ സംഭവത്തില്‍ എനിക്കെതിരെ ആരോപണമുണ്ടായി. മുസ്ലീം ലീഗ് മെമ്പറെ സംരക്ഷിക്കാന്‍ എന്നെ കുരുതികൊടുക്കാനുള്ള ശ്രമം നടന്നു.വീടിനുനേരെ സിപിഎമ്മിന്റെ കയ്യേറ്റം നടന്നു. ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച ദിനമായിരുന്നു. സിപിഎം വീടാക്രമിച്ചപ്പോള്‍ ഗര്‍ഭിണിയായ മകളുടെ വാവിട്ട് കരച്ചില്‍ ഇന്നും എന്റെ കാതില്‍ മുഴങ്ങുന്നുണ്ട്. ഇവിടെയൊന്നും കോണ്‍ഗ്രസ് നേതൃത്വം എനിക്ക് പിന്തുണ തന്നില്ല. പൊക്കുന്നിലെ സ്വകാര്യ ഫ്‌ളാറ്റിനെതിരെ നടക്കുന്ന സമരത്തില്‍ കൗണ്‍സിലില്‍ വന്ന പ്രമേയത്തില്‍ ഞാന്‍ വിയോജിച്ചു. കാരപ്പറമ്പില്‍ അനധികൃത സ്വകാര്യ ആശുപത്രി സമുച്ചയത്തിനെതിരെയുള്ള സമരത്തെ പിന്തുണക്കാത്തവര്‍ക്ക് ഈ പ്രമേയം അവതരിപ്പിക്കാനവകാശമില്ലെന്നും വിവേചനമാണിതെന്നുമായിരുന്നു എന്റെ അഭിപ്രായം.”

ആനുകൂല്യങ്ങള്‍ ഒരുവിഭാഗത്തിന് മാത്രം നിഷേധിക്കുന്നതിനെതിരെ ഞാന്‍ ശബ്ദിച്ചു. മിഠായിത്തെരുവ് സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് കാണിച്ച വഞ്ചന ഞാന്‍ തുറന്നു കാണിച്ചു. അനര്‍ഹരായവര്‍ക്ക് നല്‍കു ന്ന പരിഗണന അര്‍ഹരായവര്‍ക്കും അവകാശപ്പെട്ടതാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പാര്‍ട്ടി എന്നെ ഒറ്റപ്പെടുത്തി.

മന്ത്രി മുനീറിന്റെ സാമൂഹ്യ നീതി വകുപ്പിന് സാമൂഹ്യ അനീതി വകുപ്പ് എന്ന പേരാണ് യോജിക്കുക. സ്വന്തക്കാര്‍ക്ക് ആനുകൂല്യം വീതം വെച്ചു നല്‍കി. മിഠായിത്തെരുവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നല്‍കിയതിനേക്കാള്‍ കൂടുതല്‍ പരിക്കേറ്റ ചിലര്‍ക്ക് നല്കിയത് ചോദ്യംചെയ്തത് ചിലര്‍ക്ക് സഹിച്ചില്ല. ഡിസിസി പ്രസിഡന്റ് കെ.സി. അബുവിന്റെ മകളും കൗണ്‍സിലറുമായ കെ.സി. ശോഭിതവരെ എനിക്കെതിരെ രംഗത്തുവന്നു.

ഒരു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ മുഴുവനാളുകളും എങ്ങിനെ ഒരേ മതക്കാരകുന്നു. വര്‍ഗീയസമീപനമല്ലെങ്കില്‍ പിന്നെന്താണിത്. വര്‍ഗീയ നിലപാടുകള്‍ വച്ചു പുലര്‍ത്തുന്നവര്‍ക്കെതിരെശബ്ദിക്കുന്നവരെ വര്‍ഗീയവാദികളെന്ന് പറഞ്ഞ് മുദ്രകുത്തുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

സമീപകാല സംഭവങ്ങളിലെല്ലാം കോണ്‍ഗ്രസ് എടുത്ത നിലപാടുകള്‍ അംഗീകരിക്കാനാവില്ല. ബംഗാളില്‍ സിപിഎമ്മുമായി കൂട്ടുകൂടുന്നു. രാജ്യദ്രോഹനിലപാടുകള്‍ എടുത്ത ജെഎന്‍യു വിദ്യാര്‍ത്ഥികളെ അനുകൂലിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ . നാട് നശിപ്പിക്കുന്ന ഭീകരവാദശക്തികള്‍ക്ക് കൂട്ടുനില്‍ക്കുന്നവരുമായി ഒത്തുപോകാന്‍ കഴിയില്ല. പ്രസംഗത്തില്‍ മതേതരത്വം പുലമ്പുന്നവരേക്കാള്‍ പ്രവര്‍ത്തനത്തില്‍ സര്‍വ്വമത സമഭാവന വച്ചുപുലര്‍ത്തുന്നവരെയാണെനിക്കിഷ്ടം. ബിജെപിയുടെ ദേശീയ നിലപാടുകള്‍ക്കാണ് ഇനി പിന്തുണ. കോണ്‍ഗ്രസില്‍ നിന്ന് ഞാന്‍ രാജിവെക്കാനിടയായ സാഹചര്യമിതാണ് സത്യഭാമ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.