Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൂടല്‍മാണിക്യസ്വാമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2016, 06:18 pm IST
in Samskriti

കേരളത്തിലെ പ്രസിദ്ധക്ഷേത്രങ്ങളിലൊന്നാണ് കൂടല്‍ മാണിക്യം. തൃശൂര്‍ നഗരത്തില്‍ നിന്നും ഇരുപത് കി.മീറ്റര്‍തെക്ക് മാറിയാണ് അതിപൗരാണികമായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ഈ ക്ഷേത്രത്തിനെ പറ്റി നിരവധി ഐതിഹ്യങ്ങളുണ്ട്. കായലില്‍നിന്നുകിട്ടിയ നാലു വിഷ്ണുവിന്റെ വിഗ്രഹങ്ങളില്‍ ഭരതന്റേത് വാങ്ങിക്കൊണ്ടുവന്ന് ഇവിടെ പ്രതിഷ്ഠിച്ചു.

”ജലപ്രവാഹം ഇരുകൈവഴിയായി പ്രവഹിച്ചിരുന്നതിന്റെ മദ്ധ്യത്തില്‍ മണല്‍ വന്നു കൂടിയുണ്ടായ ഞാല്‍ നിലങ്ങളുടെ അല്ലെങ്കില്‍ ഇരുചാലുകളുടെ ഇടയില്‍ ക്ഷേത്രം പണിതീര്‍ത്തു ദേവപ്രതിഷ്ഠ കഴിച്ചതിനാലാണ് ഇരുഞാല്‍ കിടാ (ഇരുചാല്‍കിടാ)എന്നുപേരുണ്ടായത്. പിന്നീട് അത് ഇരിങ്ങാലക്കുട എന്നായി. ഇന്ന് ആ ചാലുകളൊന്നും അവശേഷിക്കുന്നില്ല. അതിനാലാവണം ഉത്സവത്തിന് ചാലക്കുടിപുഴയിലും, കുറുമാലി പുഴയിലും മാറി,മാറി ദേവന് ആറാട്ടുനടത്തുന്നു. ഭഗവാന്‍ ആറാട്ടിന് പോകുന്നത് സ്വന്തം വഴിയിലൂടെ മാത്രമാണ്.

പുനഃ പ്രതിഷ്ഠാനന്തരം വിഗ്രഹത്തില്‍ അപൂര്‍വ തേജസ്സ് കാണപ്പെട്ടു. മാണിക്യകാന്തിയാണെന്ന് തോന്നും. അത് തീര്‍ച്ചപ്പെടുത്താന്‍ വേണ്ടി കായം കുളംരാജാവില്‍നിന്നും ഒരുമാണിക്യക്കല്ല് വരുത്തിച്ച് പൂജാരിവഴി ചേര്‍ത്തുവച്ച് നോക്കി. അതിലൂടെ യഥാര്‍ത്ഥ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചു ചേര്‍ന്നു. അതിനാല്‍ കൂടല്‍മാണിക്യം എന്ന് ക്ഷേത്രത്തിനു പേരുവന്നു. മാണിക്യംതിരികെ കൊടുക്കുവാന്‍ നിവൃത്തിയില്ലാതെ വന്നപ്പോള്‍ തുടര്‍ന്ന് ആ ക്ഷേത്രത്തിന്റെ കോയ്‌മസ്ഥാനം രാജാവ് കൈക്കലാക്കി. കോയ്‌മ ആളുന്നയാള്‍ കൈമള്‍. അങ്ങനെ കൈമള്‍ ക്ഷേത്ര ഭരണാധകാരിയായി. 1746ല്‍ മാര്‍ത്താണ്ഡവര്‍മ്മ കോയ്‌മസ്ഥാനം തിരുവിതാംകൂറിലേയ്‌ക്ക് ലയിപ്പിച്ചു. തിരുവിതാംകൂര്‍ കൊച്ചിരാജ്യത്തിനകത്ത് കടന്നുകയറിയതിനെച്ചൊല്ലി ശണ്ഠകള്‍ക്ക് പലകുറി സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ചതുര്‍ബാഹുവായ ഒരാള്‍ പൊക്കമുള്ളവിഗ്രഹമാണ് കൂടല്‍മാണിക്യസ്വാമിയുടേത്. ഉപദേവതകളില്ലാത്ത ഇവിടെ താമരമാലയാണ് ഭഗവാന് ഇഷ്ടപ്പെട്ടത്. താമരമാല ചാര്‍ത്തി പ്രാര്‍ത്ഥിച്ചാല്‍ സര്‍വ്വ വിഘ്‌നങ്ങളും തീരുമെന്നാണ് വിശ്വാസം. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ക്ഷേത്രത്തിന് തീവച്ചുവത്രേ.

എന്നാല്‍ ശ്രീകോവിലിന് ഒരുകേടും സംഭവിട്ടില്ലെന്നാണ് കേള്‍വി. മകരത്തിലെ പുണര്‍തമാണ് പ്രതിഷ്ഠാദിനം. മേടത്തില്‍ ഉത്രംകൊടികയറി പതിനൊന്നുദിവസത്തെ ഉത്സവം അതിപ്രസിദ്ധമാണ്. പതിനഞ്ചാനയെ എഴുന്നള്ളിച്ച്് രണ്ടുനേരവും പഞ്ചാരിമേളവുമായുള്ള എഴുന്നള്ളിപ്പ്. ആനകള്‍ക്കും മേളക്കാര്‍ക്കും ആസ്വാദകര്‍ക്കും നില്‍ക്കാവുന്ന പടുകൂറ്റന്‍ ആനപ്പന്തല്‍ കിഴക്കേനടയിലും പടിഞ്ഞാറെനടയിലു ഉണ്ട്. വിവിധ ക്ഷേത്രകലകളുമായി എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന ഉത്സവമാണിവിടുത്തേത്.

രാത്രി എഴുന്നള്ളിപ്പിനുശേഷം കഥകളി. വലിയവിളക്കുദിവസം ശ്രീരാമപട്ടാഭിഷേകം കഥകളി ഭക്തി നിര്‍ഭരമായ് ആചരിക്കുന്നു. അതിന് വന്‍തിക്കും പതിവുകാഴ്ചയാണ്. ഈവര്‍ഷത്തെ പട്ടാഭിഷേകം കഥകളി ഇന്നാണ് അവതരിപ്പിക്കുന്നത്.

ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് വിശാലമായ വലിയ കുളം. കുലീപിനി മഹര്‍ഷി മഹര്‍ഷിയുടെ യജ്ഞഭൂമിയായിരുന്നു ഇവിടം. കുളംവൃത്തിയാക്കവെ അതിന്റെ അവശിഷ്ടങ്ങള്‍ കണപ്പെട്ടിരുന്നു. ഇവിടെ കുളിക്കാനുള്ളതല്ല. ക്ഷേത്രാവശ്യത്തിനുള്ള വെള്ളം ഉപയോഗിക്കുന്നുണ്ട്. പൊഞ്ഞനം ഭഗവതിയുടെ ആറാട്ട് ഇവിടെയാണ്‌നടത്താറുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

Kerala

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

Kerala

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

World

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.