Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മസ്തകം തണുക്കട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2016, 09:11 pm IST
in Vicharam

ആനകളില്ലാതെ അമ്പാരിയില്ലാെത ആറാട്ടു നടക്കാറുണ്ടിവിടെ- ആന കൊടുത്താലും ആശ കൊടുക്കരുതേ, അത് സിനിമാപാട്ടുകള്‍. കേരളം ആനക്കലിയുടെയും മരണത്തിന്റെ കമ്പക്കെട്ടിന്റെയും ആയുസ് പണയംവെച്ച് ഉത്‌സവത്തിന് ദാരുണാന്ത്യമായി അവശേഷിക്കരുതിനി. ആന എഴുന്നള്ളത്തിന്റെ കാലം ഉത്‌സവ സീസണോടെ ആനയുടെ മസ്തകം തണുക്കേണ്ട അവസരത്തില്‍ തടിപിടിപ്പിക്കുകയും ഭാരം വലിപ്പിക്കുകയും ചെയ്യുമ്പോള്‍ ചൂട് താങ്ങാനാവാതെ ആനക്ക് മദമിളകുന്നു. പൂരപ്രേമികളും ആനപ്രേമികളും പുനര്‍വിചിന്തനം നടത്തി വേണ്ടെന്ന്‌വയ്‌ക്കട്ടെ. നിരോധിക്കുകയാണെങ്കില്‍ ആവട്ടെ. മനുഷ്യജീവന് ഭീഷണിയാവുന്ന വസ്തുതകള്‍ വേണ്ടെന്നുവയ്‌ക്കട്ടെ- ആന സ്വതന്ത്രനായി മത്‌സരിക്കട്ടെ.

വടക്കേതില്‍ വിനോദ്കുമാര്‍, മലപ്പുറം

നാസിക്‌ഡോളും നിരോധിക്കണം

ക്ഷേത്രകലാരൂപങ്ങളായ കാളകളി, കുതിരകളി, തെയ്യം, മുടിയേറ്റ് എന്നിവ ഉള്‍പ്പെടുത്തി നാടന്‍പാട്ടും പാടി നാടും നഗരവും ഉത്‌സവതിമിര്‍പ്പില്‍ സന്തോഷിക്കട്ടെ.

പൂരത്തിനെത്തുന്നവര്‍ക്കെല്ലാം പ്രസാദ ഊട്ടിനുള്ള സംവിധാനം വേണം. നാനാവിധ അപകടകാരിയായ ഗുണ്ടും കുഴിമിന്നലും പൊടിപടക്കവും അധികൃതര്‍ ഉപേക്ഷിക്കണം. പഴമക്കാര്‍ കളിയായി പറയുന്ന ഗര്‍ഭം കലക്കി ഗുണ്ട് നിരോധിക്കുകതന്നെ വേണം.

അന്തരീക്ഷ മലിനീകരണവും നഗരത്തിന്റെ ഊഷ്മാവ് ഉയര്‍ത്തുന്ന വെടിക്കെട്ട് വേണ്ടേ വേണ്ട. അതോടൊപ്പം നാട്ടില്‍ കളിക്കുന്ന ചെവിക്ക് സഹിക്കാന്‍ പറ്റാത്ത നാസിക് ഡോളും നിരോധിക്കുകതന്നെ വേണം.

കാവല്ലൂര്‍ ഗംഗാധരന്‍, ഇരിങ്ങാലക്കുട

ആധ്യാത്മിക വായനശാലകള്‍ വേണം

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് കാലോചിതമായി നിരവധി പരിഷ്‌കാരങ്ങള്‍ നടത്തിവവരുന്നതായി അറിയുന്നു. ക്ഷേത്രങ്ങളില്‍ മതപാഠശാലകള്‍ ആരംഭിക്കുവാനുള്ള തീരുമാനം തികച്ചും ശ്ലാഘനീയമാണ് എന്ന കാര്യത്തില്‍ സംശയമില്ല.

ഹൈന്ദവരായ മാതാപിതാക്കള്‍ക്ക് ജനിക്കുന്നതുകൊണ്ടുമാത്രം ഹിന്ദുക്കളായവരാണ് പലരും. സനാതനധര്‍മ്മത്തിന്റെ ബാലപാഠങ്ങള്‍പോലും പഠിക്കുവാനുള്ള അവസരം കുട്ടികള്‍ക്കില്ല എന്നത് ഒരു വസ്തുതയാണ്. ഈ ചുറ്റുപാടിലാണ് ക്ഷേത്രങ്ങളോടനുബന്ധിച്ച് ആധ്യാത്മിക വായനശാല കൂടി ഉണ്ടാകേണ്ടതിന്റെ അനിവാര്യത വര്‍ധിക്കുന്നത്.ഹിന്ദുക്കള്‍ക്ക് യഥാര്‍ത്ഥമായ മതപഠനവും ജീവിതവീക്ഷണവും ഇല്ലാത്തതുകൊണ്ട് അന്ധവിശ്വാസങ്ങളില്‍ കുടുങ്ങികിടക്കുകയാണ്.

ഇതില്‍നിന്നും മോചനം പ്രാപിക്കുവാന്‍ സനാതനധര്‍മ്മത്തെക്കുറിച്ചുള്ള പഠനം കൂടിയേ തീരൂ.

വി.എസ്. ബാലകൃഷ്ണപിള്ള, തൊടുപുഴ

സൗജന്യ അരി എണ്‍പത് ലക്ഷം പേര്‍ക്ക്

സൗജന്യമായി അരി ലഭിക്കാന്‍ പോകുന്നത് എണ്‍പത് ലക്ഷം പേര്‍ക്ക്. ഇരുപത് ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ ഇതില്‍പ്പെടും.

അനര്‍ഹരായ ഒത്തിരി ആളുകള്‍ക്ക് ബിപിഎല്‍ കാര്‍ഡുകള്‍ ഉണ്ടായിരുന്നതായി നേരത്തെ പരാതി ഉണ്ടായതോര്‍ക്കുന്നു. സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയുള്ളവര്‍പോലും ബിപിഎല്‍ കാര്‍ഡ് ഉടമകളായി ഉണ്ടെന്ന് അന്നു കേട്ടിരുന്നു. ആ പരാതികളൊക്കെ പരിഹരിച്ചോ എന്നറിയില്ല. അര്‍ഹതപ്പെട്ടവര്‍ക്കു മാത്രം സൗജന്യഅരി ലഭിക്കുന്നു എന്നുറപ്പുവരുത്താനുള്ള സംവിധാനം വേണം.

സൗജന്യ അരി ലഭിക്കാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് റേഷന്‍ കടകളില്‍ പ്രസിദ്ധീകരിക്കുന്നതായാല്‍ പൊതുജനങ്ങള്‍ക്ക് അതറിയാന്‍ കഴിയും. ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് നടത്തുന്ന പദ്ധതി ആയതിനാല്‍ ജനങ്ങള്‍ക്കത് അറിയാന്‍ അവകാശമുണ്ട്. അനര്‍ഹരെ ചൂണ്ടിക്കാട്ടാന്‍ ജനങ്ങള്‍ക്കവസരം കിട്ടും. അതുകൊണ്ട് റേഷന്‍കടകളില്‍ ലിസ്റ്റ് പരസ്യപ്പെടുത്തണം.

കെ.വി. സുഗതന്‍, എരമല്ലൂര്‍

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍
India

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

പുതിയ വാര്‍ത്തകള്‍

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.