Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വികസനത്തിന്റെ ചൂളംവിളി കാതോര്‍ത്ത് പെരിനാട് റെയില്‍വേ സ്‌റ്റേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2016, 03:53 pm IST
in Kollam

അഭിലാഷ്.എസ്

അഞ്ചാലുംമൂട്: പെരിനാട് റെയില്‍വേ സ്‌റ്റേഷന്‍ വികസനത്തിന്റെ ചൂളംവിളി കാതോര്‍ത്ത് കിടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.

കൊല്ലത്തിനു തൊട്ടടുത്ത് കിടക്കുന്ന സ്‌റ്റേഷനാണ് പെരിനാട്. സ്‌റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലസൗകര്യങ്ങള്‍ ഏറെയുണ്ടെങ്കിലും സ്‌റ്റേഷനുള്ളില്‍ യാത്രക്കാര്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ കുറവാണ്.

പ്ലാറ്റ്‌ഫോമിന് മേല്‍ക്കൂര ഇല്ലാത്തതിനാല്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ മഴയത്തും വെയിലത്തുംഏറെ ബുദ്ധിമുട്ടിയാണ് ഇവിടെ നിന്നും യാത്ര ചെയ്യുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ടോയിലറ്റുകള്‍ ഇല്ലാത്തതും കുടിവെള്ളം കിട്ടാത്തതും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. റെയില്‍വേ സ്‌റ്റേഷന്റെയും മറ്റ് അനുബന്ധ കെട്ടിടങ്ങളുടെയും മേല്‍ക്കൂര മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്.

യാത്രക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള ഷെഡുകള്‍ ഇല്ലാത്തതിനാല്‍ മഴയും വെയിലുമേറ്റ് വാഹനങ്ങള്‍ നശിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മാത്രമാണ് ഈ സ്‌റ്റേഷനില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് കൂടി ഇവിടെ സ്‌റ്റോപ്പ് അനുവദിക്കുകയാണെങ്കില്‍ നാലു പഞ്ചായത്തുകളിലെ യാത്രക്കാര്‍ക്ക് അത് വളരെ പ്രയോജനകരമായിരിക്കും. അതുവഴി കൊല്ലത്തെ ഗതാഗതക്കുരുക്കിനും ഒരു പരിധിവരെ പരിഹാരമുണ്ടാകും. എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് പെരിനാട്ട് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി, ബിഎംഎസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടയല്‍ സമരം നടത്തുകയും എംഎല്‍എ, എംപി, പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്കുകയും ചെയ്തിരുന്നു. എന്നാല്‍ നിവേദനങ്ങള്‍ക്ക് ഫലമുണ്ടാകുമെന്ന് കാത്തിരുന്ന നാട്ടുകാര്‍ക്ക് നിരാശ മാത്രമായിരുന്നു ഫലം. പനയം പഞ്ചായത്തിനെ രണ്ടായി വിഭജിക്കുന്ന സ്റ്റേഷനാണ് പെരിനാട്. തെക്കേവീട്ടില്‍മുക്കിന്റെയും കോവില്‍മുക്കിന്റെയും മധ്യഭാഗത്തായിട്ടാണ് പെരിനാട് റെയില്‍വേ സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. മൂക്കില്‍ തൊടാന്‍ മൂന്ന് വലത്ത് എന്ന അവസ്ഥയാണ് ഇവിടെ താമസിക്കുന്നവര്‍ക്കുള്ളത്.

സ്‌റ്റേഷന് സമീപത്തുള്ള റെയില്‍വേ ഗേറ്റ് അടച്ചിട്ടിരിക്കുന്നതിനാല്‍ വാഹന യാത്രക്കാര്‍ക്ക് മറുവശത്തേക്ക് എത്തണമെങ്കില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഫ്‌ളൈ ഓവര്‍ കയറിയിറങ്ങുന്നത് ബുദ്ധിമുട്ടായതിനാല്‍ സ്ത്രീകളും കുട്ടികളും പ്രായം ചെന്നവരും ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി റെയിവേ പാളം മുറിച്ചുകടന്നാണ് നടന്നുപോകുന്നതെന്നും റെയില്‍വേ ഗേറ്റ് തുറന്നു നല്‍കിയാല്‍ യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അടുത്ത സമയത്തായി സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിന് ഉയരം കൂട്ടുകയും സമീപത്തെ കാടുകള്‍ വെട്ടിത്തെളിക്കുകയും ചെയ്തിരുന്നു. വേണാട്, വഞ്ചിനാട് ഉള്‍പ്പെടെയുള്ള എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്നും പെരിനാട് റെയില്‍വേ സ്‌റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാവണമെന്ന് കേരള പ്രതികരണ വേദി സംസ്ഥാന വൈസ് പ്രസിഡന്റ് കടപ്പായില്‍ ഡോ.കെ.വി.ഷാജി ആവശ്യപ്പെട്ടു. സ്ഥല സൗകര്യങ്ങള്‍ ഏറെ ഉണ്ടായിട്ടും ദിനംപ്രതി ഇവിടെനിന്നും യാത്രചെയ്യുന്ന നൂറുകണക്കിന് യാത്രക്കാരുടെ അഭയകേന്ദ്രമാകുന്ന പെരിനാട് റെയില്‍വേ സ്‌റ്റേഷനില്‍ വികസനത്തിന്റെ ചൂളംവിളി കാതോര്‍ത്തിരിക്കുകയാണ് യാത്രക്കാരും നാട്ടുകാരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

Kerala

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

India

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.