Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പരവൂര്‍ ദുരന്തം: ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2016, 12:02 pm IST
in Kollam

കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടം ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലല്ലെന്നാരോപണം ശക്തമാകുന്നു.

വെടിക്കെട്ടപകടം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും അന്വേഷണ സംഘത്തിന് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഇതുവരെയും സാധിച്ചില്ലയെന്നതാണ് അന്വേഷണത്തിന്റെ അട്ടിമറിസാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നത്.

ക്ഷേത്രഭാരവാഹികള്‍ കീഴടങ്ങിയതും ക്രൈംബ്രാഞ്ച് സംഘത്തിന്റെ ധാരണപ്രകാരമായിരുന്നു എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. നിരോധിച്ച വെടിക്കെട്ട് നടത്താന്‍ ഭാരവാഹികള്‍ക്ക് ആര് അനുമതി നല്‍കിയതെന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരം കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് സാധിക്കാത്തത് അട്ടിമറിസാധ്യത വര്‍ദ്ധിപ്പിക്കുന്നു.

കൂടാതെ ഒളിവില്‍ പോയ കമ്പക്കെട്ടാശാന്‍ സുരേന്ദ്രനെ പിടികൂടാന്‍ ക്രൈംബ്രാഞ്ചിന് ഇതുവരെയും സാധിച്ചിട്ടില്ല. ക്ഷേത്രഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തിയ സംഘം കമ്പക്കെട്ടാശാന്‍ സുരേന്ദ്രന്റെ ജോലിക്കാരെ അറസ്റ്റ് ചെയ്തതല്ലാതെ ദുരന്തത്തെപറ്റിയുള്ള വ്യക്തമായ വിവരത്തിന്റെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളെ പരവൂര്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കിയപ്പോഴുണ്ടായ കോടതി പരാമര്‍ശവും ക്രൈംബ്രാഞ്ച് അന്വേഷണത്തെ സംശയത്തിന്റെ ദൃഷ്ടിയിലെത്തിക്കുന്നു. ഇത്രവലിയ ദുരന്തമുണ്ടായി 108 പേര്‍ മരിക്കുകയും 400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടും നടത്തിപ്പുകാരായ ക്ഷേത്രഭാരവാഹികള്‍ക്ക് ഒരു പോറല്‍പോലുമേല്‍ക്കാത്തത് എന്തുകൊണ്ടെന്നാണ് കോടതി പരമാര്‍ശിച്ചത്. അതേസമയം കമ്പക്കെട്ട് നടത്തേണ്ടയെന്ന് കമ്പക്കെട്ട് ആശാനോട് ഭാരവാഹികള്‍ പറഞ്ഞതായും അത് വിസമ്മതിച്ച ആശാന്‍ സ്വന്തം ഇഷ്ടപ്രകാരം കമ്പക്കെട്ട് നടത്തുകയായിരുന്നുവെന്നുമുള്ള ക്ഷേത്രം‘ഭാരവാഹികള്‍ ക്രൈംബ്രാഞ്ചിന് മൊഴിനല്‍കിയതായ റിപ്പോര്‍ട്ടും പുറത്തുവരുന്നു. അങ്ങനെയെങ്കില്‍ ആ വിവരം പോലീസിനെ അറിയിക്കാതിരുന്നത് എന്താണെന്ന ചോദ്യവും സംശയത്തിന് ഇട നല്‍കുന്നു. എന്നാല്‍ കേസ് അട്ടിമറിക്കാന്‍ ക്രൈംബ്രാഞ്ച് ക്ഷേത്രഭാരവാഹികളില്‍ നിന്നും ഇത്തരത്തില്‍ വില കുറഞ്ഞ സമീപനം സ്വീകരിക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശാനുസരണം എഡിഎം നിരോധിച്ച കമ്പക്കെട്ടിന് പിന്നീട് പോലീസ് നല്‍കിയ അനുമതിയാണ് ഭാരവാഹികള്‍ക്ക് മത്സരം നടത്താന്‍ പ്രചോദനമായത്. വെടിക്കെട്ടിനെതിരെ അതി ശക്തമായ റിപ്പോര്‍ട്ട് നല്‍കിയ സിറ്റി പോലീസ് കമ്മീഷണര്‍ പിന്നീട് അത് തിരുത്തി നല്‍കിയതില്‍ ഉന്നതബന്ധമുണ്ടെന്നാരോപണം ശക്തമായിരിക്കെ ഇന്നലെ അതിന്റെ പകര്‍പ്പുകള്‍ പുറത്തായി.

അതേസമയം ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന അന്വേഷണവുമായി പോകരുതെന്ന ഡിജിപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുന്നതെന്ന ആരോപണവും ശക്തമാണ്.

ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദി പോലീസാണെന്ന് അന്നുതന്നെ ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇത്രവലിയ അപകടം ഒരുക്കാന്‍ കൂട്ടുനിന്നവര്‍ പോലീസെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.