Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പത്താന്‍കോട്: പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിനെ ഭാരതം അപലപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2016, 09:23 pm IST
in World

ന്യൂദല്‍ഹി: പത്താന്‍കോട് വ്യോമസേനാ ആസ്ഥാനത്തുണ്ടായ ഭീകരാക്രമണം ഭാരതം ആസൂത്രണം ചെയ്ത നാടകമെന്ന് പാക് മാധ്യമങ്ങള്‍!! പാക്കിസ്ഥാനെ താഴ്‌ത്തിക്കെട്ടാന്‍ വേണ്ടിയായിരുന്നു ഇതെന്നും അവര്‍ പറയുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള വിദഗ്ധ അന്വേഷണ സംഘത്തെ ഭാരതത്തില്‍ സന്ദര്‍ശനം നടത്താന്‍ അനുവദിച്ചതും ഇതിന്റെ ഭാഗമായിരുന്നെന്നാണ് പാക് മാധ്യമമായ ദി പാക്കിസ്ഥാന്‍ ടുഡെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം പത്താന്‍കോട്ട് ഭീകരാക്രമണം നാടകമാണെന്ന് പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിനെ ഭാരതം അപലപിച്ചു. പാക് ഐഎസ്‌ഐയുടേയും പാക് സൈന്യത്തിന്റേയും ഇരട്ടത്താപ്പായിരുന്നെന്നും ഭാരത സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതിനോട് പ്രതികരിച്ചു.

ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാന് ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് മനപ്പൂര്‍വ്വം വരുത്തി തീര്‍ക്കുന്നതിനുള്ള ശ്രമമാണ് പത്താന്‍കോട്ട് ആക്രമണമെന്നാണ് പാക് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്നാണ് പത്താന്‍കോട്ട് എത്തിയതെന്ന് തെളിയിക്കുന്നതില്‍ ഭാരതം പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഭീകരാക്രമണം നടത്തിയവരെ കുറിച്ച് ഭാരതത്തിന് മുന്‍കൂട്ടി അറിയാമായിരുന്നു.

അന്വേഷണ സംഘത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുമുള്ള സഹകരണവും ലഭിച്ചില്ല. മറിച്ച് അന്വേഷണം തടയുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഉണ്ടായിട്ടുള്ളത്. റിപ്പോര്‍ട്ടില്‍ പറയുന്നു.

അഞ്ചംഗ പാക്ക് സംഘമാണ് കഴിഞ്ഞ മാസം അന്വേഷണത്തിനായി ഭാരതത്തില്‍ എത്തിയത്. ഇവര്‍ പത്താന്‍കോട്ട് വ്യോമസേനാ താവളം സന്ദര്‍ശിക്കുകയും കേസിലെ 16 സാക്ഷികളെ കാണുകയും ചെയ്തിരുന്നു. ആക്രമണത്തിന് ജയ്ഷ ഇ മുഹമ്മദ് നടത്തിയ ഒരുക്കങ്ങളും അവര്‍ കൈമാറിയ സന്ദേശങ്ങളും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍, ഡിഎന്‍എ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ വിശദാംശങ്ങളും ദേശീയ അന്വേഷണ ഏജന്‍സി പാക്ക് സംഘത്തിന് കൈമാറിയിരുന്നു. കൊല്ലപ്പെട്ട നാലു ഭീകരരുടെ പേരും മേല്‍വിലാസവും എന്‍എഎ കൈമാറുകയും അവ സ്ഥിരീകരിക്കാന്‍ പാക് സംഘത്തോട് ആവശ്യപ്പെടുകയും ചെയ്തു.

എന്‍ഐഎയ്‌ക്ക് പാക്

സന്ദര്‍ശനാനുമതി ലഭിച്ചേക്കില്ല

ന്യൂദല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സിക്ക് പാക്കിസ്ഥാന്‍ സന്ദര്‍ശനം നടത്തുന്നതിനുള്ള അനുമതി നല്‍കില്ലെന്ന് റിപ്പോര്‍ട്ട്. സിഎന്‍എന്‍-ഐബിഎന്‍ ആണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. എന്‍ഐഎയ്‌ക്ക് പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്നതിനുള്ള അനുമതി നല്‍കില്ലെന്ന് പാക്കിസ്ഥാനി ഉന്നത വൃത്തങ്ങള്‍ സിഎന്‍എന്‍-ഐബിഎന്നിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പത്താന്‍കോട്ട് ഭീകരാക്രമണക്കേസിലെ പ്രതി ജെയ്‌ഷെ ഇ മുഹമ്മദ് മേധാവി മസൂദ് അസറുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് എന്‍ഐഎ പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചത്.

അതേസമയം പാക് അന്വേഷണസംഘമായ ജെഐടിയക്ക് ഭാരതത്തില്‍ പത്താന്‍കോട്ട് മാത്രമേ സന്ദര്‍ശനം നടത്താന്‍ അനുവദിച്ചുള്ളൂ. അതും 45 മിനുട്ട് മാത്രമെന്നും പാക് അധികൃതര്‍ കുറ്റപ്പെടുത്തി. പാക്കിസ്ഥാന്‍ സ്വദേശിയും ഭീകര സംഘടനയായ ജെയ്‌ഷെ ഇ മുഹമ്മദിന്റെ നേതാവുമായ മസൂദ് അസറാണ് പത്താന്‍കോട്ട് ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)
India

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.