Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നൊമ്പരങ്ങളുടെ സ്മൃതിപഥത്തില്‍ സദാനന്ദന്‍ മാസ്റ്റര്‍; കണ്ണീരണിഞ്ഞ് സദസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2016, 09:03 pm IST
in Kannur

പാനൂര്‍: നൊമ്പരങ്ങളുടെ സ്മൃതിപഥത്തില്‍ സദാനന്ദന്‍മാസ്റ്ററുടെ വേദനയും ആത്മസമര്‍പ്പണവും കേട്ട് കണ്ണീരണിഞ്ഞ് സദസ്. പാനൂര്‍ സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്ന മഹിളാസംഗമത്തില്‍ കൂത്തുപറമ്പ് നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍മാസ്റ്ററെ ആര്‍എസ്എസ് ജില്ലാ പ്രചാര്‍പ്രമുഖ് അഡ്വ:ജയപ്രകാശ് പരിചയപ്പെടുത്തിയപ്പോള്‍ പരിപാടിയിലെത്തിയ നൂറ്കണക്കിന് അമ്മമാരും സഹോദരികളും തേങ്ങി. സിപിഎം രാക്ഷസകൂട്ടങ്ങള്‍ മുറിച്ചെറിഞ്ഞ ഇരുകാലുകളുമായി രണ്ടുപതിറ്റാണ്ടിലേറെയായി വേദന കടിച്ചമര്‍ത്തി ജീവിക്കുന്ന ആദര്‍ശത്തിന്റെ ആ മഹാമനീഷിക്കു മുന്നില്‍ ഏവരും നമ്രശിരസ്‌കരായി. 1994 ജനുവരി 25ന് മട്ടന്നൂരിലെ ഉരുവച്ചാലില്‍ വെച്ച് സിപിഎം മാടമ്പി രാഷ്‌ട്രീയത്തിന്റെ വാള്‍തലപ്പുകള്‍ മുറിച്ചെടുത്ത കാലുകള്‍ എടുത്തെറിഞ്ഞത് പൊന്തകാടുകളിലേക്കായിരുന്നു. ഒരിക്കലും മുറിവുണങ്ങാതിരിക്കാന്‍ മുറിച്ചു മാറ്റിയ മുട്ടിനു താഴെ മണല്‍വാരിയിട്ട സിപിഎം സംഘത്തിന്റെ ക്രൂരത അഡ്വ.ജയപ്രകാശ് വിവരിച്ചപ്പോള്‍ സദസില്‍ നിന്നും തേങ്ങലുകളുയര്‍ന്നു. വേദിയില്‍ എല്ലാംകേട്ട് കൊണ്ട് വാള്‍തലപ്പുകള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത ആദര്‍ശധീരന്‍ ഇന്നലെകളുടെ ക്രൂരതയില്‍ ഒന്നു മനസു പായിച്ചിട്ടുണ്ടാകാം. ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യവും, അവര്‍ തന്നെ പറഞ്ഞ മറുപടിയും പരിചയഭാഷകന്‍ അവിടെ ഉദ്ധരിച്ചു. എന്തിനാണ് സമൂഹത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന അദ്ധ്യാപകര്‍ക്കു നേരെ കണ്ണൂരില്‍ അക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. മറുപടി ഇപ്രകാരമായിരുന്നു. അതൊരു സന്ദേശമായിരിക്കാം, അതേ ദേശീയപ്രസ്ഥാനങ്ങളില്‍ സമൂഹത്തില്‍ മുന്‍നിരയിലുളളവര്‍ പ്രവര്‍ത്തിച്ചാല്‍ ഇതായിരിക്കും ഗതിയെന്ന് ഭീതിസൃഷ്ടിക്കുക. കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധവും, സദാനന്ദന്‍മാസ്റ്റര്‍ക്കു നേരെ നടന്ന അക്രമവും സൂചകമാക്കുന്നതിതാണെന്ന് അഡ്വ.ജയപ്രകാശ് തുടര്‍ന്ന് പറഞ്ഞു.

കൂത്തുപറമ്പിന്റെ മണ്ണില്‍ വിജയിച്ചാല്‍ ജയിക്കുന്നത് കെ.ടി.ജയകൃഷ്ണന്‍മാസ്റ്ററും, പന്ന്യന്നൂര്‍ ചന്ദ്രേട്ടനെയും പോലുളള ധീരബലിദാനികളാണെന്ന് സി.സദാനന്ദന്‍മാസ്റ്റര്‍ പറഞ്ഞു. ഇവിടെ ശാന്തിയും, സമാധാനവും പുലരണം. ഒരമ്മയും ഇനി കരയാന്‍ ഇടവരരുത്. ഇവിടെ വിജയത്തില്‍ കുറഞ്ഞൊന്നും നാം ആഗ്രഹിക്കരുത്. കെ.പി.മോഹനനും, കെ.കെ.ശൈലജയും രണ്ടാംസ്ഥാനത്തിനു വേണ്ടിയാണ് മത്സരിക്കുന്നത്. ഇവിടെ എത്തിയ സ്ത്രീ ശക്തിക്ക് എന്റെ വിജയം സുനിശ്ചിതമാക്കാന്‍ കഴിയും. ഓരോരുത്തരും അതിനായി പരിശ്രമിക്കണം. കൂത്തുപറമ്പ് മണ്ഡലത്തില്‍ വിജയം ചരിത്രപരമായി മാറും. ചരിത്രസൃഷ്ടാക്കളായി അമ്മമാരും സഹോദരിമാരും മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സദാനന്ദന്ദന്‍മാസ്റ്ററുടെ ഓരോ വാക്കുകള്‍ക്കും കരഘോഷം മുഴക്കി സദസ് ഐക്യദാര്‍ഢ്യം പ്രകടമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.
India

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

India

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

India

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

Business

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

പുതിയ വാര്‍ത്തകള്‍

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

അധികാരം പോയതോടെ മമതയെ തൃണമൂലുകാർക്കും വേണ്ട ; മമത വിളിച്ചു ചേർത്ത പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് 80 എംഎൽഎമാരിൽ 35 പേർ മാത്രം

നാദാപുരത്തെ തോല്‍വി: ബിനോയ് വിശ്വത്തിനും സത്യന്‍ മൊകേരിക്കും സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റിയില്‍ വിമര്‍ശനം

ബിജെപി എം എല്‍ എ മാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

താന്‍ മന്ത്രിയാകുന്നതിനെ ഒരു ഘടകകക്ഷി എതിര്‍ത്തു, കോണ്‍ഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു- മാണി സി കാപ്പന്‍

എബോള വൈറസ് ഭീതി : മൂന്ന് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി ബഹ്‌റൈൻ സിഎഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.