Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുടിവെള്ളം തേടി കാട്ടുമൃഗങ്ങള്‍ ജനവാസമേഖലയിലേയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2016, 10:25 am IST
in Kollam

ബി. പ്രമോദ്കുമാര്‍

പുനലൂര്‍: കിഴക്കന്‍ വനമേഖലയില്‍ ചൂടിന്റെ കാഠിന്യമേറിയതും കുടിവെള്ളത്തിന്റെ ലഭ്യത കുറഞ്ഞതുമൂലം കാട്ടുമൃഗങ്ങള്‍ കുടിവെള്ളത്തിനും ഭക്ഷണത്തിനുമായി ജനവാസ മേഖലയില്‍ എത്തിത്തുടങ്ങി. കഴിഞ്ഞയാഴ്ച ശെന്തുരുണിയില്‍ കാട്ടാനകളും കാട്ടുപോത്തുമൊക്കെ വെള്ളത്തിനും ഭക്ഷണത്തിനായി എത്തിയത് ജനങ്ങളെ പരിഭ്രാ ന്തരാക്കിയിട്ടുണ്ട്.

ശെന്തരുണിയില്‍ ബോട്ടിംഗ് നിലച്ചത് എല്ലാ ദിവസവും കാട്ടുമൃഗങ്ങളുടെ വരവ് ഈ മേഖലയിലേക്ക് കൂടാന്‍ കാരണമായിട്ടുണ്ട്. ഒരുകാലത്ത് ജില്ലയുടെ ഭൂവിസ്തൃതിയില്‍ മൂന്നിലൊന്നും വനപ്രദേശമായിരുന്നു. കിഴക്കുഭാഗത്തുള്ള പശ്ചിമഘട്ട പ്രദേശമാണ് വനഭൂമിയില്‍ ഭൂരിഭാഗവും. 81438 ഹെക്ടര്‍ വനഭൂമിയുണ്ടായിരുന്ന ഇവിടെ നിത്യഹരിത വനങ്ങളും തേക്ക് പ്ലാന്റേഷനുകളുമായിരുന്നു.

മനുഷ്യന്‍ നാട് വിട്ട് കാട്ടിലേക്ക് കയറിയതോടെ വനത്തിന്റെ ഏറിയ ഭാഗവും വന നശീകരണത്തോടെ ഇല്ലാതെയായി. ക്രമേണ ഇവിടെ പ്രകൃതി വിഭവങ്ങളുടെ ലഭ്യത കുറഞ്ഞു. കിഴക്കന്‍ വനമേഖലയില്‍ വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളാണ് അച്ചന്‍കോവില്‍, റോസ്മല, ചെമ്പനരുവി, കുളത്തൂപ്പുഴ, വില്ലുമല എന്നീ സ്ഥലങ്ങള്‍. ഇവിടെയുള്ളവര്‍ അറിഞ്ഞും അറിയാതെയും വനനശീകരണത്തിന് കൂട്ടുനിന്നതോടെ ഇവിടുത്തെ വന സൗന്ദര്യം പൂര്‍ണമായും നശിച്ചു. മൃഗങ്ങളുടെയും പക്ഷിജാലകങ്ങളുടെയും ആവാസ വ്യവസ്ഥ തകര്‍ന്നതും കാട്ടുമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങാന്‍ കാരണമായി.

മുമ്പ് കൊടുംവേനലില്‍ മൃഗങ്ങള്‍ക്ക് കാട്ടില്‍ തന്നെ ഭക്ഷണവും കുടിവെള്ളവും കണ്ടെത്താന്‍ കഴിയുമായിരുന്നു. മനുഷ്യന്റെ കാട്ടിലേക്കുള്ള കടന്നുകയറ്റം ഇതൊക്കെ താറുമാറാക്കി. തെന്മലയിലെ ശെന്തുരണി വനമേഖലയെ 1984 ന് വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചവര്‍ ഇക്കോടൂറിസത്തിന്റെ പേരില്‍ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ തന്നെ താറുമാറാക്കുകയായിരുന്നു.

ഇവിടെ ആന, കാട്ടുപോത്ത്, കാട്ടുപൂച്ച, സിംഹവാലന്‍കുരങ്ങ് കരിങ്കുരങ്ങ്, മുള്ളന്‍ പന്നി തുടങ്ങി നിരവധി കാട്ടുമൃഗങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇതിന്റെയൊക്കെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം കാട്ടാനകളും കാട്ടുപന്നികളും നാട്ടിലിറങ്ങിയതോടെ ലക്ഷങ്ങളുടെ കൃഷിനാശമാണ് കിഴക്കന്‍മേഖലയിലുണ്ടായത്. കൂടാതെ പുലിയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങളും ഏറെ കൊല്ലപ്പെട്ടു.

അടുത്തകാലത്തായിട്ടാണ് കാട്ടുമൃഗങ്ങളുടെ അക്രമണം ജനവാസ മേഖലയിലേക്ക് വ്യാപകമായത്. എന്നാല്‍ വന നശീകരണമാണ് ഇതിന്റെ മുഖ്യകാരണമെന്നറിയാവുന്ന അധികൃതര്‍ ഇതൊന്നും ശ്രദ്ധിക്കാതെ കിടക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇറാന്‍ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയിയുടെ പിന്‍ഗാമിയായേക്കും എന്ന് കരുതുന്ന രണ്ടാമത്തെ മകന്‍ മൊജ് താബ ഖമനേയ് (ഇടത്ത്)
World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.