Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

500 മരുന്നുകള്‍ക്കു കൂടി വിലക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2016, 09:27 pm IST
in India

ന്യൂദല്‍ഹി: സുരക്ഷിതമല്ലാത്ത, ഗുണം കുറഞ്ഞ അഞ്ഞൂറിലേറെ മരുന്നുകള്‍ക്കു കൂടി കേന്ദ്രം വിലക്കേര്‍പ്പെടുത്തിയേക്കും. ചില ആന്റിബയോട്ടിക്കുകളും പ്രമേഹത്തിനുള്ള മരുന്നുകളും ഇവയിലുള്‍പ്പെടുന്നു. കഴിഞ്ഞാഴ്ച 344 മരുന്നുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. സുരക്ഷിത മരുന്നുകള്‍ ലഭ്യമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീവ്രയത്‌നത്തിന്റെ ഭാഗമായാണിത്.

കേന്ദ്ര ആരോഗ്യമന്ത്രാലയം ആറായിരത്തിലേറെ മരുന്നുകള്‍ പരിശോധിച്ചുവരികയാണ്. ഇവയില്‍ യുക്തിസഹമല്ലാത്ത ചേരുവകളുള്ള ആയിരത്തിലേറെയെണ്ണം കര്‍ശനമായി പരിശോധിക്കുകയാണ്.

ആറു മാസത്തിനുള്ളില്‍ ഇവയില്‍ അഞ്ഞൂറെണ്ണം വിലക്കിയേക്കും.

രോഗാണുക്കള്‍ക്ക് ആന്റിബയോട്ടിക്കുകളെ ചെറുക്കാനുള്ള ശേഷി ലഭിക്കുന്നത് അവയിലെ യുക്തിസഹമല്ലാത്ത ചേരുവകള്‍ കാരണമാണ്. ചില ചേരുവകള്‍ കാരണം മരുന്നുകള്‍ കടുത്ത വിഷമാകും. ഇവ കഴിച്ചാല്‍ അവയവങ്ങള്‍ തകരാറിലാകും. ഡോക്ടറുടെ കുറിപ്പില്ലാതെ പോലും ലഭിക്കുന്നതിനാല്‍ ഇവയുടെ ദുരുപയോഗം വളരെക്കൂടുതലാണ്. സുരക്ഷിതമായ മരുന്നു മാത്രമേ വിപണയില്‍ ലഭിക്കുന്നുള്ളുവെന്ന് ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യം.

അധികൃതര്‍ പറഞ്ഞു.

കോറക്‌സ്, ഫെന്‍സ്‌ഡൈല്‍,ബെനാഡ്രില്‍ തുടങ്ങിയ കഫ് സിറപ്പുകളും വിക്സ് ആക്ഷന്‍ 500 ഗുളികയും അടക്കം 344 മരുന്നുകളാണ് കഴിഞ്ഞാഴ്ച വിലക്കിയത്. അതിനിടെ ഫൈസര്‍ കമ്പനിയുടെ കോറക്‌സ് എന്ന കഫ് സിറപ്പിന് കേന്ദ്രം ഏര്‍പ്പെടുത്തിയ വിലക്ക് ദല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. തങ്ങളുടെ മരുന്ന് മുപ്പതു വര്‍ഷമായ വിപണിയിലുണ്ടെന്നും അതിനാല്‍ അവ സുരക്ഷിതമായിരിക്കാമെന്ന ന്യായമാണ് ഫൈസര്‍ കോടതിയില്‍ നിരത്തിയത്.

എന്നാല്‍ ദീര്‍ഘകാലം വിപണിയില്‍ ഉണ്ടെന്നുള്ളതുകൊണ്ട് ഒരു മരുന്നും സുരക്ഷിതമാണെന്ന് പറയാനാവില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇവയുടെ ദോഷഫലങ്ങള്‍ ശ്രദ്ധയില്‍ പെട്ടുകാണില്ല. അല്ലെങ്കില്‍ ഇത്തരം മരുന്നുകളുടെ ദോഷഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. അധികൃതര്‍ പറഞ്ഞു. പലപ്പോഴും രോഗികള്‍ ഡോക്ടറുടെയടുത്ത് ചെന്ന് ഇക്കാര്യം പറയാറില്ല. വിജിലന്‍സ് സംവിധാനവും തീരെ ദുര്‍ബലമാണ്.

അതേസമയം 344 മരുന്നുകള്‍ വിലക്കിയതു വഴി തങ്ങള്‍ക്ക് 3800 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കമ്പനികളുടെ വാദം. 500 മരുന്നുകള്‍ കൂടി വിലക്കിയാല്‍ നഷ്ടം പതിനായിരം കോടി രൂപ കവിയും അവര്‍ പറയുന്നു.

ഒരു ലക്ഷം കോടി രൂപയുടെ ഔഷധ വിപണിയാണ് ഭാരതത്തിലേത്.മരുന്നു നിര്‍മ്മാണത്തില്‍ ഭാരതത്തിന് ലോകത്ത് മൂന്നാം സ്ഥാനമാണ് ഉള്ളത്.ഇവിടുത്തെ ഔഷധ നിര്‍മ്മാണക്കമ്പനികളില്‍ ഭൂരിപക്ഷവും വിദേശസ്ഥാപനങ്ങളുടെ സബ്‌സിഡിയറികളാണ്.

ചേരുവമരുന്നിന് വിദേശത്ത് നിരോധനം

പല മരുന്നുകള്‍ കഴിക്കുന്നതിനു പകരം പല ചേരുവകളുള്ള ഒരു മരുന്ന് കഴിക്കുന്നത് ചികില്‍സ എളുപ്പമാക്കും. പക്ഷെ മരുന്നു കമ്പനികള്‍ തങ്ങള്‍ക്ക് തോന്നിയപടിയുള്ള ചേരുവകളുള്ള മരുന്നുകളാണ് പുറത്തിറക്കുന്നത്. നിയമം കൃത്യമായി പാലിക്കാത്തതാണ് ഇതിനു കാരണം. ഭാരതത്തിലാണ് ഈ പരിപാടി കൂടുതല്‍, അതും ആന്റി ബയോട്ടിക്കുകളില്‍.

പല കമ്പനികളും കേന്ദ്രാനുമതി പോലും ഇല്ലാതെയാണ് പലതരം ചേരുകളുള്ള ആന്റിബയോട്ടിക്കുകള്‍ പുറത്തിറക്കുന്നത്. ഇത്തരം ചേരുവ മരുന്നുകള്‍ക്ക് അമേരിക്കയിലും ബ്രിട്ടനിലും ജര്‍മ്മനിയിലും ഫ്രാന്‍സിലും ജപ്പാനിലും ആസ്‌ട്രേലിയയിലും വിലക്കുണ്ട്. പക്ഷെ അമേരിക്കന്‍ കമ്പനിയായ ആബട്ട് ഭാരതത്തിലിറക്കുന്ന, തങ്ങളുടെ കഫ് സിറപ്പായ ഫെന്‍സ്‌ഡൈലില്‍ പോലും പല ചേരുവകളാണ് ഉപയോഗിക്കുന്നത്. ചുമ, പനി, ജലദോഷം തുടങ്ങി പല രോഗങ്ങള്‍ക്കും ഒരു മരുന്ന്….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെമിത്തേരിയിൽ വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം; മോഷണത്തിന് പിന്നിൽ നിരവധിപേർ ഉൾപ്പെട്ട സംഘം

Kerala

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

Kerala

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

Kerala

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചിത്രരാമായണം11: ലക്ഷ്മണോപദേശം

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.