Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹനുമദ്-സീതാ സംവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2016, 08:16 pm IST
in Samskriti

വായുപുത്രന്‍ പറഞ്ഞതുകേട്ട് സീതാദേവി ചോദിച്ചു.”വളരെ വ്യക്തമായ പദങ്ങളാല്‍ നിന്നെപ്പോലെയിങ്ങനെ സംസാരിക്കുന്നവര്‍ കുറവാണ്. രാമചന്ദ്രന്റെ ദാസനാണു നീയെന്നു പറഞ്ഞു. വാനരന്മാരുമായി മനുഷ്യര്‍ക്ക് മൈത്രിയുണ്ടായതെങ്ങനെ? തിരുമനസ്സില്‍ എന്നോടു വലിയ പ്രേമമുണ്ടെന്ന് നീ പറഞ്ഞതിനു കാരണവും പറയുക.

” ഈ ചോദ്യം കേട്ട് ഹനുമാന്‍ സീത പോയതിനുശേഷമുള്ള സംഭവങ്ങള്‍ വിവരിക്കുന്നു. രാമന്‍ മാനിന്റെ വേഷത്തിലെത്തിയ മാരീചനെ വധിച്ചു. ദേവിയെ തിരഞ്ഞുവരുമ്പോള്‍ ചിറകറ്റു കിടന്ന ജടായുവില്‍നിന്ന് സംഭവങ്ങള്‍ മനസ്സിലാക്കി. പിന്നെ വനത്തിലൂടെ ദേവിയെ അേന്വഷിച്ചു നടക്കുമ്പോള്‍ കബന്ധനു മോക്ഷം കൊടുത്തു.

ശബരിയുടെ ആശ്രമത്തിലെത്തി അവള്‍ക്ക് ദര്‍ശനവും പരമഗതിയും നല്‍കി. അവിടെനിന്നും ഋഷ്യമൂകാചലത്തിലെത്തിയപ്പോള്‍ ഞാന്‍ ബ്രഹ്മചാരിവേഷത്തിലെത്തി സ്വീകരിച്ചുകൊണ്ടുപോയി സുഗ്രീവനുമായി സഖ്യം ചെയ്യിച്ചു. ഇന്ദ്രപുത്രനായ ബാലിയെ വധിച്ച് സൂര്യപുത്രനെ വാനരരാജാവാക്കി സുഗ്രീവന്‍ ദേവിയെ അനേ്വഷിച്ചു കണ്ടുപിടിക്കാന്‍ ഓരോ ദിക്കിലേക്കും ഓരോ ലക്ഷംപേരെ നിയോഗിച്ചു.

യാത്രപുറപ്പെടാന്‍ നേരത്ത് രാമന്‍ എന്നോടു പറഞ്ഞു: ”പവനന്ദന, നീ സീതയോട് എന്റേയും ലക്ഷ്മണന്റെ കുശലം പറയണം എന്നെ പരിചയപ്പെടുത്താനും ദേവിക്കു വിശ്വാസം വരാനുമായി നാമാക്ഷരം കൊത്തിയ മോതിരം അടയാളമായി തന്നുവിട്ടു.”

ഇതുപറഞ്ഞ് തന്റെ ശിരസ്സില്‍ സൂക്ഷിച്ചിരുന്ന മുദ്രമോതിരമെടുത്ത് ആദരപൂര്‍വം സമര്‍പ്പിച്ചു. നമസ്‌കരിച്ച് കൈകൂപ്പി മാറിനിന്നു. മോതിരം കണ്ട് സീത ആനന്ദബാഷ്പം തൂകി. അതിനെ സ്വന്തം ശിരസ്സിലും കണ്ണിലും വച്ചു.

എന്നിട്ട് പറഞ്ഞു: ” കപിവര, നിങ്ങളിപ്പോള്‍ എന്റെ പ്രാണദാതാവാണ്. എനിക്കു പ്രിയം ചെയ്തവനാണ്. നിങ്ങള്‍ മഹാബുദ്ധിമാനും രാമനു പ്രിയങ്കരനുമാണ്. അങ്ങനെയല്ലാത്തൊരാളെ പ്രിയന്‍ എന്റെയടുത്തേക്ക് അയക്കില്ല. എന്റെ ആപത്തുകള്‍ നീ കണ്ടല്ലോ. എന്നോടു ദയതോന്നത്തക്കവണ്ണം നീയെല്ലാം രാമനോടു പറയണം. എനിക്ക് രണ്ടുമാസത്തെ സമയമാണ് നല്‍കിയിരിക്കുന്നത്. അതുവരെ ഞാന്‍ ഈ പ്രാണനെ ധരിച്ചുകൊണ്ടിരിക്കും.

അതിനകം വന്ന് രാവണനെ നിഗ്രഹിച്ച് എന്നെ രക്ഷിക്കുന്നതിന് നീ വേല ചെയ്യുക.”

ഹനുമാന്‍ പറഞ്ഞു-”ഞാന്‍ മടങ്ങിച്ചെന്ന് രാമനോട് ഇവിടത്തെ വര്‍ത്തമാനം അറിയിച്ചാലുടന്‍ അനുജനും സകലവാനര സൈന്യവുമായി എത്തുമെന്നതിനു സംശയമില്ല. പുത്രന്മാര്‍, സഹോദരന്മാര്‍, മന്ത്രിമാര്‍ എന്നിവരോടൊപ്പം രാവണനെയും മുഴുവന്‍ രാക്ഷസസൈന്യത്തെയും കാലാപുരിക്ക് അയക്കുമെന്നതിനും സംശയമില്ല.

എന്നിട്ട് ഭവതിയേയും കൊണ്ട് അയോദ്ധ്യക്ക് എഴുന്നള്ളും.” അപ്പോള്‍ സീതക്കൊരു സംശയം ”നൂറുയോജനയുള്ള സമുദ്രം വാനരസൈന്യത്തോടൊപ്പം കടക്കുന്നതെങ്ങനെ?” ഇതു മനസ്സിലാക്കി ഹനുമാന്‍ പറയുന്നു.

”മനുജ പരിവൃഢനെയുമവരജനെയുമന്‍പോടു മറ്റുള്ള വാനരസൈന്യത്തെയും ക്ഷണാല്‍

മമ ചുമലില്‍ വിരവിനൊടെടുത്തു കടത്തുവന്‍ മൈഥിലീ കിം വിഷാദം വൃഥാ മാനസേ?”

ശ്രീരാമനെയും ലക്ഷ്മണനെയും വാനരസൈന്യത്തെ മുഴുവനും ഞാന്‍ എന്റെ ചുമലിലെടുത്ത് കടല്‍ കടത്തും എന്നത് എഴുത്തച്ചന്‍ ഹനുമാനെക്കൊണ്ടു പറയിക്കുന്നതാണ്. എന്നാല്‍ മൂലത്തില്‍

തീര്‍ത്വായാസ്യത്യമേയാത്മാ വാനരാനീകപൈ സഹഃ

ഹനുമാനാഹ മേ സ്‌കന്ധമാരുഹ്യ പുരുഷര്‍ഷഭൗ

ആയാസ്വതഃ സസൈന്യശ്ച സുഗ്രീവോ വാനരേശ്വരഃ

വിഹായസാ ക്ഷണേനൈവ തീര്‍ത്യാ വാരിധി മാതതം

(രാമലക്ഷ്മണന്മാരായ ആ രണ്ടു നരവീരന്മാരും എന്റെ തോളില്‍ കയറി വരും. വാനരരാജാവായ സുഗ്രീവന്‍ സേനയോടുകൂടി ക്ഷണനേരംകൊണ്ട് ആകാശമാര്‍ഗത്തിലൂടെ കടല്‍ കടന്നുവരും) എന്നാണ് ഹനുമാനെ ഒന്നുയര്‍ത്താനായിരിക്കാം മുഴുവന്‍ പേരെയും ചുമലിലെടുത്ത് ഞാന്‍ കൊണ്ടുവരുമെന്ന് എഴുത്തച്ഛന്‍ പറയിച്ചത്. അതുകഴിഞ്ഞ് ഹനുമാന്‍ സീതയോടു വിട ചോദിക്കുന്നു.

”ശ്രീരാമചന്ദ്രന് വിശ്വാസം വരാനായി ഒരടയാളവും തരണം.” എന്നാവശ്യപ്പെട്ടു.

ദേവി ഉടനെ തന്നെ ചൂഢാമണി ശിരസ്സില്‍ നിന്നെടുത്ത് ഹനുമാന്റെ കൈയില്‍ കൊടുത്തു. ചൂഡാരത്‌നം കൈയില്‍ വാങ്ങിയിട്ട് ഹനുമാന്‍ രാമനു വിശ്വാസമുണ്ടാകാന്‍ വേണ്ടി രണ്ടുപേര്‍ക്കും മാത്രമറിയാവുന്ന ഒരു സംഭവം അടയാള വാക്യമായി പറയാനാവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

കാന്താര 2 വിവാദം: ‘രൺവീർ ചെയ്‍തത് ദൈവക്കോലത്തെ അവഹേളിക്കൽ, മാപ്പ് പറയണം, പരിഹാരമായി ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം’- കർണാടക ഹൈക്കോടതി

പാക് ചാരംശൃംഖലയില്‍പ്പെട്ടവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തപ്പോള്‍

ഭാരതത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതി; പാക് ചാരശൃംഖലയിലെ 22 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.