Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണന്റെ നിന്ദാസ്തുതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2016, 08:01 pm IST
in Samskriti

രാവണന്‍ ഉദ്യാനത്തില്‍ കടന്ന് സീതയെ സമീപിച്ചു. കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീകളുടെ കാല്‍ച്ചിലമ്പ്, കിങ്ങിണി തുടങ്ങിയവയുടെ ശബ്ദം കേട്ട് സീത പരിഭ്രമിച്ചു. ശരീരം ചുരുക്കി മുട്ടിന്മേല്‍ മുഖം പൂഴ്‌ത്തിയിരുന്നു. രാവണന്‍ സീതയോട് രാമനെപ്പറ്റി നിരവധി കുറ്റങ്ങളും കുറവുകളും പറയുന്നു. അവയൊക്കെത്തന്നെ ഈശ്വരമഹിമ വിവരിക്കുന്ന വേദാന്തതത്ത്വങ്ങളും രാമസ്തുതിയുമാണ്. ദ്വയാര്‍ത്ഥത്തിലാണ് രാവണന്‍ പറയുന്നത്.

ഹേ, സുന്ദരി, ഞാന്‍ നിന്റെ ചരണങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുന്ന ദാസനാണ്. നീ എന്നെയൊന്ന് കടാക്ഷിക്കുകയെങ്കിലും ചെയ്യ്.  നിന്നില്‍തന്നെ മനസ്സുറപ്പിച്ചവനാണ് ഞാന്‍. അതേസമയത്ത് നിന്റെ ഭര്‍ത്താവായ രാമനെ അന്വേഷിക്കുന്നവരില്‍ ചിലര്‍ക്കുമാത്രമേ കാണാന്‍ പറ്റൂ. അയാള്‍ ആരുടെ മുമ്പിലും വരുന്നില്ല. എല്ലാസ്ഥലത്തും നന്നായി തിരഞ്ഞാലും ചിലപ്പോള്‍ ഭാഗ്യവാന്മാര്‍ക്കു മാത്രം കാണാന്‍ കഴിഞ്ഞെന്നുവരും. ഹേ സുന്ദരി, ദശരഥപുത്രനെക്കൊണ്ട് നിനക്കൊരു പ്രയോജനവുമില്ല. നീ ലോകസുന്ദരി. അവനാകട്ടെ ഒരിക്കലും ഒന്നിലും ആശയില്ല. അതുപോലെ നിന്നിലും ആഗ്രഹമില്ല.

നീ വളരെ താല്‍പര്യത്തോടെ ആലിംഗനം ചെയ്താലും. തൊട്ടടുത്ത് വസിച്ചാലും നിന്റെ ഗുണങ്ങളെല്ലാം അനുഭവിച്ചുകൊണ്ടിരുന്നാലും അവന് നിന്നില്‍ താല്‍പര്യമില്ല. അവന് ഒരുവരിലും ശരണമില്ല. താങ്ങുംതണലുമില്ലാത്ത നിസ്സാരന്‍. ശക്തിവിഹീനമായ അവന് ഇവിടെയെത്താന്‍ കഴിയില്ല. ഭവതി അവനെയെന്തിനാശ്രയിക്കുന്നു. അവന് കീര്‍ത്തിയില്ല. ആത്മാഭിമാനമില്ല. നന്ദിയില്ല. ഒന്നിലും മമതയില്ല, അഹങ്കാരമില്ല, സ്വയം പണ്ഡിതനാണെന്ന് നടിക്കുന്നു. അവനെ ചുറ്റിയിരിക്കുന്നത് വനചരന്മാരാണ്. അവനെപ്പോഴും കാട്ടാളന്മാരുടെ കൂടെയാണു കഴിയുന്നത്. ദരിദ്രന്മാരെയാണ് അവനിഷ്ടം.

ഉയര്‍ന്നവനെന്നോ താണവനെന്നോ, നല്ലവനോ ചീത്തയാളെന്നോ വ്യത്യാസമില്ലാതെ എല്ലാവരോടും കൂടിച്ചേര്‍ന്നു കഴിയുന്നവനാണ് രാമന്‍. ബ്രാഹ്മണനായാലും ചണ്ഡാളനായാലും അവനൊരുപോലെതന്നെ. പശുവും നായും അവന് സമം. ഭവതിയെ കണ്ടാലും കാട്ടാള സ്ത്രീയെ കണ്ടാലും അവനൊരുപോലെതന്നെ. ഭവതിയും കാട്ടാള സ്ത്രീയായ ശബരിയും തമ്മില്‍ അവനു മാറ്റമില്ല. ചിലപ്പോള്‍ ഇതിനകം വല്ല കാട്ടാളസ്ത്രീയേയും ഭാര്യയാക്കിക്കാണും. തീര്‍ച്ചയായും അവന്‍ ഭവതിയെ ഇതിനകം മറന്നുകാണും.

ഭവതിയില്‍ താല്‍പര്യമില്ലാത്ത അദ്ദേഹത്തെ ഇനി കാത്തിരിക്കേണ്ട. അതിനാല്‍ ഭവതിയുടെ ദാസന്മാരില്‍ ദാസനായ എന്നെ സ്വീകരിക്ക്. കൈയില്‍ കിട്ടിയ രത്‌നമണിയെ ഉപേക്ഷിച്ചിട്ട് തിളങ്ങുന്ന കുപ്പിച്ചില്ലിനെ എന്തിനു മോഹിക്കുന്നു. എന്നെ നോക്ക് ദേവന്മാര്‍, അസുരന്മാര്‍, നാഗന്മാര്‍, അപ്‌സരസ്സുകള്‍ എന്നീവര്‍ഗ്ഗങ്ങളിലുള്ള എത്രയെത്ര ദാസിമാരാണ് സേവിക്കുന്നത്. നീ എന്നോടൊപ്പം വന്നാല്‍ ഇവരൊക്കെ  നിന്റെ ദാസിമാരായിത്തീരും. സുന്ദരിമാര്‍ എനിക്കു വിടു പണിചെയ്യുന്നു. കാലനുപോലും എന്നെ ഭയമാണ്. ദേവേന്ദ്രന്‍പോലും എന്നെ പൂജിക്കുന്നു.

ഞാന്‍ പറയുന്നത് ഭവതി അനുസരിക്ക്. ഹേ സുന്ദരീ, അവിടുത്തെ പാദകമലങ്ങളില്‍ ഞാനിതാ വീഴുന്നു. എല്ലാത്തരത്തിലും ഞാന്‍ നിനക്കു വശഗതനാണ്. എന്നെ രക്ഷിക്ക്. (ഇവിടെ രാവണന്‍ സ്വയം നിന്ദിക്കുന്നു. ആയിരക്കണക്കിന് സുന്ദരിമാരുണ്ടായിട്ടെന്തു ഫലം? യഥാര്‍ത്ഥത്തില്‍ കാലനും എന്നെ വേണ്ടാതായി. ഇനി സര്‍വശക്തയായ ദേവിയുടെ കാരുണ്യം ഉണ്ടെങ്കില്‍ ഭഗവാന്റെ കൈയാല്‍ മുക്തി പ്രാപിക്കാം. അതിനായി ഞാനിതാ പാദത്തില്‍ അഭയം തേടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

Kerala

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)
Kerala

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

Kerala

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

News

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പോപ്പുലർ ഫ്രണ്ട് ഭീകരരെ തൂക്കിയെടുത്ത് ജയിലിൽ ഇട്ടയാളാണ് ; ഇന്ത്യക്ക് അകത്തുള്ള ശത്രുക്കൾക്കെതിരെയാണ് അമിത് ഷായുടെ ഇപ്പോഴത്തെ യുദ്ധം

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

വി.പി. സിങ്ങ് (ഇടത്ത്)

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.