Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹൃദയം തുറന്നചിരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2016, 10:16 pm IST
in Samskriti

‘അന്ധകാരം നിറഞ്ഞ ഈ സമൂഹത്തില്‍ ഞാന്‍ ഒരാള്‍ മാത്രം ശ്രമിച്ചതുകൊണ്ട് എന്തു മാറ്റം സംഭവിക്കും?’

ഇതിനു മറുപടിയായി അമ്മയ്‌ക്കു പറയാനുളളത് ഒരു സംഭവമാണ്. ഒരാള്‍ വളരെ ദുഃഖിതനായി, നിരാശനായി എന്തു ചെയ്യണമെന്നറിയാതെ വഴിയരികില്‍ നില്‍ക്കുകയായിരുന്നു. ജീവിതം അയാളില്‍ ഏല്‍പ്പിച്ച ആഘാതങ്ങള്‍ ധാരാളമായിരുന്നു. വീട്ടിലും നാട്ടിലും ഒറ്റപ്പെട്ട് കഴിമ്പോള്‍ അയാളുടെ മുന്നിലൂടെ ഒരു അപരിചിതന്‍ കടന്നുപോയി. ഈ വഴിപോക്കന്‍ അയാളെ നോക്കി ഒന്നു ചിരിച്ചു. എല്ലാവരാലും തഴയപ്പെട്ട് ജീവിതാശതന്നെ വെടിഞ്ഞ് നിന്ന ആ മനുഷ്യന്, ആ ചിരി വളരെ വിശ്വാസം നല്കി.

ഒരാളെങ്കിലും തന്നെനോക്കി ഹൃദയ പൂര്‍വം ചിരിക്കുന്നുണ്ട് എന്ന ചിന്ത അയാള്‍ക്ക് ഉന്മേഷം നല്കി. ഈ സമയം അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ കഷ്ടപ്പാടില്‍ തന്നെ സഹായിച്ച ഒരു സുഹൃത്തിനെക്കുറിച്ചോര്‍ത്തു. കൂട്ടുകാരന്റെ വിവരം എന്തെങ്കിലും അറിഞ്ഞിട്ട് ഏറെ നാളായിരുന്നു. അതുകൊണ്ട് ഉടന്‍തന്നെ കൂട്ടുകാരന് ഒരുകത്തയച്ചു. ഈ കത്തുകിട്ടിയപ്പോല്‍ കൂട്ടുകാരന് വലിയ സന്തോഷം തോന്നി. അദ്ദേഹം ഉടനെ അടുത്തുനിന്ന ഒരു സാധുവിന് പത്തുരൂപ എടുത്തു കൊടുത്തു. അയാള്‍ അതുകൊണ്ട് ഒരു ലോട്ടറി ടിക്കറ്റ് വാങ്ങി. അത്ഭുതകരമെന്നു പറയട്ടെ, നറുക്കെടുപ്പ് ഫലം വന്നപ്പോള്‍ ലോട്ടറി അയാള്‍ക്കുതന്നെ.

ലോട്ടറിത്തുകയും വാങ്ങി പോകുമ്പോള്‍ വഴിയരുകില്‍ ഒരു യാചകന്‍ അവശനിലയില്‍ കിടക്കുന്നതു കണ്ടു. ദൈവം തനിക്ക് തന്ന പണത്തില്‍ നിന്ന് കുറച്ച് ഈ യാചകന് വേണ്ടി ചെലവഴിക്കാം എന്നയാള്‍ തീരുമാനിച്ചു. യാചകനെ ആശുപത്രിയില്‍ എത്തിച്ച് ശുശ്രൂഷയ്‌ക്ക് വേണ്ട പണം നല്കി ആ യാചകന് അസുഖം ഭേദമായി ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ വഴിയരുകില്‍ ഒരു നായ്‌ക്കുട്ടി വെള്ളത്തില്‍ വീണ് നനഞ്ഞു കുതിര്‍ന്നു കിടക്കുന്നതു കണ്ടു. തണുപ്പും വിശപ്പും കാരണം ആ നായക്കുട്ടി നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു. യാചകന്‍ ആ നായക്കുട്ടിയെ തന്റെ വസ്ത്രത്തില്‍ പൊതിഞ്ഞ് തോളിലെടുത്തു നടന്നു. വഴിയരികില്‍ അല്പം തീ കൂട്ടി തന്റെയും നായക്കുട്ടിയുടെയും തണുപ്പകറ്റി. തന്റെ ഭക്ഷണത്തോടെപ്പം നായക്കുട്ടിക്കും ഭക്ഷണം നല്കി. തണുപ്പും തളര്‍ച്ചയും മാറിയ നായ്‌ക്കുട്ടി യാചകന്റെ പിന്നാലെ കൂടി. അന്നു രാത്രി അന്തിയുറങ്ങാന്‍ യാചകന്‍ ഒരു വീട്ടുകാരോട് അനുവാദം ചോദിച്ചു.

വീട്ടുകാര്‍ അവരെ വരാന്തയില്‍ കിടക്കാന്‍ അനുവദിച്ചു. അന്നു രാത്രി നായയുടെ നിലയ്‌ക്കാത്ത കുരകേട്ട് യാചകനും വീട്ടുകാരും ഉണര്‍ന്നു നോക്കുമ്പോള്‍ വീട്ടിന്റെ ഒരു ഭഗത്ത് തീ പടര്‍ന്നു. ആ വീട്ടിലെ കുട്ടി കിടന്നുറങ്ങുന്ന മുറിയുടെ ഭാഗത്താണ് തീ പടര്‍ന്നു പിടിച്ചിരിക്കുന്നത് വീട്ടുകാര്‍ വേഗം തന്നെ കുട്ടിയെ രക്ഷിച്ചു. എല്ലാവരും കൂടി ശ്രമിച്ചപ്പോള്‍ തീ കെടുത്താനും സാധിച്ചു. യാചകനും നായയ്‌ക്കും കിടക്കാനിടം നല്കിയത് ആ വീട്ടുകാര്‍ക്ക് രക്ഷയായി. തീയില്‍ നിന്നും രക്ഷപ്പെട്ട ആ കുട്ടി വളര്‍ന്നു വലുതായി ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു മഹാത്മാവായിത്തീര്‍ന്നു. അദ്ദേഹത്തിന്റെ സാമിപ്യത്തിലൂടെ ആയിരങ്ങള്‍ ശാന്തിനേടി. ഇതൊക്കെ തുടങ്ങിയത് എവിടെ നിന്നാണ് എന്ന് മക്കള്‍ ഓര്‍ക്കുന്നോ?

വഴിയരികില്‍ എല്ലാം നഷ്ടപ്പെട്ടു നിന്ന ഒരാളുടെ മുന്‍പിലെത്തിയ അപരിചിതന്റെ ഹൃദയം നിറഞ്ഞ പുഞ്ചിരിയില്‍ നിന്നാണ് എല്ലാ സംഭവങ്ങളുടെയും തുടക്കം. വഴിയാത്രക്കാരന്‍ നടന്നു പോകുമ്പോള്‍ നല്‍കിയ പുഞ്ചിരി എത്ര ജീവിതങ്ങളെ മാറ്റി മറിച്ചു. എത്ര ആളുകളുടെ ജീവിതത്തിലാണ് പ്രകാശമെത്തിയത് എന്ന് മക്കള്‍ കണ്ടില്ലേ? ഒരു പൈസ പോലും ചിലവില്ലാത്ത ഒരു പുഞ്ചിരി. നമ്മള്‍ പലപ്പോഴും മറ്റുള്ളവര്‍ക്ക് ഇതുപോലും നല്‍കാന്‍ മറക്കുന്നു. ശാസ്ത്രജ്ഞന്‍ന്മാര്‍ പറയുന്നത് പുഞ്ചിരിക്കുന്നതിനേക്കാള്‍ കുടുതല്‍ ആയാസം ഗൗരവം പിടിച്ചിരിക്കാനാണ് എന്നാണ്. ഗൗരവം പിടിച്ച് മുഖം കൂര്‍പ്പിച്ചിരിക്കാന്‍ മാംസ പേശികള്‍ കൂടുതല്‍ അധ്വാനിക്കണം. എന്നാല്‍ പലപ്പോഴും നമ്മുടെ ചിരി മറ്റുള്ളവരെ കളിയാക്കിയുള്ളതാണ്. അതല്ല വേണ്ടത്. നമ്മുടെ തന്നെ വിഡ്ഢിത്തമോര്‍ത്ത് ചിരിക്കാന്‍ സാധിക്കണം.

നമ്മള്‍ ചെയ്യുന്ന ഓരോ നന്മയും അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെ സ്വാധീനിക്കാറുണ്ട്. ഒരാളിലുണ്ടാകുന്നമാറ്റം അടുത്തയാളിലും പ്രതിഫലിക്കും. മറ്റുള്ളവര്‍ നന്നായതിനു ശേഷം നമുക്ക് നന്നാകാം എന്നു ചിന്തിക്കരുത്. അവര്‍ മാറിയില്ലെങ്കിലും നമ്മള്‍ മാറാന്‍ തയ്യാറായാല്‍ അതിന് അനുസൃതമായ മാറ്റം സമൂഹത്തിലും ഉണ്ടാവും.

പ്രത്യക്ഷത്തില്‍ വലിയ മാറ്റം കണ്ടില്ല എന്നു കരുതി നിരാശവേണ്ട മാറ്റം ആന്തരികമായി സംഭവിക്കുന്നതാണ്. നമ്മളിലൂടെ ഏതൊരു നല്ല മാറ്റവും സമൂഹത്തിലും പരിവര്‍ത്തനം നടത്തും. മക്കളുടെ കൈവശം ഒരു മെഴുകുതിരിയുണ്ട്. മനസ്സാകുന്ന മെഴുകുതിരി. അതില്‍ വിശ്വാസമാകുന്ന ദീപം കത്തിക്കുക. അന്ധകാരം നിറഞ്ഞ ഇത്രയേറെ ദൂരെ ഈ ചെറിയ ദീപം കൊണ്ട് എങ്ങനെ താണ്ടാനാവും എന്ന് സംശയിക്കേണ്ട. ഓരോ അടിയും മുന്നോട്ട് വെക്കുക. നമ്മുടെ പാതയില്‍ പ്രകാശം തെളിഞ്ഞു കിട്ടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

Kerala

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

India

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)
World

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

India

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പുതിയ വാര്‍ത്തകള്‍

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.