Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കിണര്‍ അപകടം: ഇരുവരുടേയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2016, 11:25 pm IST
in Thiruvananthapuram

ആറ്റിങ്ങല്‍: സഹജീവിയോടുള്ള സ്‌നേഹത്തില്‍ നഷ്ടമായത് രണ്ട്കുടുംബങ്ങളുടെ അത്താണി. കഴിഞ്ഞ ദിവസം 4 ഓടെ കിണറ്റിലകപ്പെട്ട ആട്ടിന്‍കുട്ടിയെ ഏടുക്കാനിറങ്ങിയ പ്രകാശും പ്രകാശിനെ രക്ഷിക്കാനിറങ്ങിയ രാജീവും മരണപ്പെട്ടതോടെ അനാഥമായത് രണ്ട് കുടുംബങ്ങള്‍. കൂലിപ്പണിക്കാരായിരുന്ന പ്രകാശ് രണ്ടര വര്‍ഷം മുമ്പാണ് മസ്‌കറ്റിലേക്ക് പോയത്. ആദ്യ വരവിലാണ് പ്രകാശനെ വിധി കവര്‍ന്നെടുത്തത്. പ്രകാശന്റെ മൂത്തമകള്‍ ലിജിത പിഎസ്‌സി പരീക്ഷയുടെ തയ്യാറെടുപ്പിലാണ്. സാമ്പത്തിക പരാധീനത ആയതിനാല്‍ ഇളയമകള്‍ പ്രവീണ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് തുടര്‍പഠനത്തിന് പോയില്ല. പ്രാകശിന്റെ വരുമാനനം മാത്രമാണ് കുടുംബത്തിന്റെ ഏക അത്താണി. ആകെ ഉള്ളത് 5 സെന്റു ഭൂമിയും വീടുമാണ്. പട്ടികജാതി വികസനകോര്‍പ്പറേഷനില്‍ നിന്നാണ് വീട് ലഭിച്ചത്. അതിന്റെ പണി പൂര്‍ത്തിയാക്കാന്‍ ചെമ്പൂര് സഹകരണബാങ്കില്‍ നിന്നെടുത്ത ലോണിന് 20000 രൂപ ജപ്തിനോട്ടീസ് വന്നുകിടക്കുന്നു. ഭാര്യ മോളി ആടിനെ വളര്‍ത്തിയാണ് അത്യാവശ്യം വീട്ടുചിലവുകള്‍ നോക്കുന്നത്. രണ്ട് മക്കളുടേയും വിവാഹം നടത്തണമെന്ന മോഹത്തോടെയാണ് പ്രകാശ് ഗള്‍ഫിലേക്ക് പോയത്. അവധിയ്‌ക്ക് നാട്ടിലെത്തിയപ്പോള്‍ ലിജിതയ്‌ക്ക് വിവഹാലോചനകള്‍ വന്നുവെങ്കിലും സാമ്പത്തിക

അപകടത്തില്‍ മരിച്ച പ്രകാശിന്റെ മൃതശരീരത്തിനരികില്‍ വിലപിക്കുന്ന ബന്ധുക്കള്‍

പരാധീനതകൊണ്ട് പലതും വേണ്ടെന്ന് വച്ചു. ഇതിനിടയിലാണ് ദുരന്തം സംഭവിച്ചത്. ഇതോടെ കുടുംബം അനാഥമായ അവസ്ഥയിലാണ്.

പ്രകാശിന്റെ ബന്ധുവും അയല്‍വാസിയുമാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജീവ്. പ്രകാശ് വിവഹം കഴിച്ചിരിക്കുന്നത് രാജീവന്റ മാതൃസഹോദരിയുടെ മകളെയാണ്. രാജീവ് ജോലികഴിഞ്ഞെത്തി വീടിനുള്ളില്‍ വിശ്രമിക്കവെ ഭാര്യ മിനിയുടെ നിലവിളി കേട്ട് സ്ഥലത്തെത്തുകയായിരുന്നു. ഉടനെ കിണറ്റിലേക്ക് ഇറങ്ങി അവശനായ പ്രകാശനെ കുട്ടയില്‍ ഇരുത്തി മുകളിലേക്ക് കൊണ്ട് വരവെയാണ് ശ്വാസതടസ്സം അനുഭവപ്പെട്ട് കിണറ്റിലേക്ക് വീണത്. ഇതോടെ പ്രകാശും കുട്ടയില്‍നിന്ന് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് പതിച്ചു. മൂന്ന് സെന്റ് പുരയിടത്തിലെ ഐഎവൈ പദ്ധതി പ്രകാരം ലഭിച്ചവീടുമാണ് ഈ കുടുംബത്തിന് ആകെയുള്ള സമ്പാദ്യം. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന പൊന്നുവും നാലില്‍ പഠിക്കുന്ന മീനുവുമാണ് രാജീവന്റെ മക്കള്‍. ഇരുവരും ഇളമ്പ ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. രാജീവിന്റെ മരണത്തോടെ ഈ കുടുംബവും അനാഥമായി.

ഇന്നലെ ഉച്ചയ്‌ക്ക് 1.30 ഓടെ വീട്ടില്‍ എത്തിച്ച മൃതദേഹം ഒരു പന്തലില്‍തന്നെ പൊതുദര്‍ശനത്തിന് വച്ചു. ഇരുവരുടേയും മക്കളുടെ നിലവിളി ജനാവലിയെ ഒന്നടങ്കം കണ്ണീരണിയിച്ചു. അരമണിക്കൂര്‍ നേരം പൊതുദര്‍ശനത്തിനുശേഷം 2 ഓടെ ഇരുവരുടേയും വീടിനുമുന്നില്‍ ചിതയൊരുക്കിയ സംസ്‌കരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യ നിക്ഷേപവും നിരോധിത പ്ലാസ്റ്റിക് ഉപയോഗവും: 1.10 കോടി പിഴ ചുമത്തി

Kerala

ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ച സാവരിയയുടെ സംസ്‌കാരം ഇന്ന് ഹരിപ്പാട്ട്

1990 സപ്തംബറില്‍ എബിവിപി നടത്തിയ കശ്മീര്‍ ചലോ മാര്‍ച്ച് ഉധംപൂരില്‍ വച്ച് പോലീസ് തടയുന്നു (ഇന്‍സൈറ്റില്‍ ഫയല്‍ ചിത്രം)
Main Article

ഇന്ന് എബിവിപി സ്ഥാപന ദിനം: അനുസ്യൂതം തുടരുന്ന ആദര്‍ശയാത്ര

Editorial

വയനാട് ഇനിയും ദുരന്തഭൂമിയാവരുത്

Article

അക്കാട്ട് ആര്‍. രവീന്ദ്രന്‍: സമാനതകളില്ലാത്ത വ്യക്തിത്വം

പുതിയ വാര്‍ത്തകള്‍

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.