Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ദേശസ്‌നേഹം അലയടിച്ചു; ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2016, 11:45 am IST
in Kollam

കൊല്ലം: ദല്‍ഹി വ്യോമസേന വിമാനതാവളത്തില്‍ ആരും സ്വീകരിക്കാന്‍ ഇല്ലാത്ത സുധീഷിന്റെ ഭൗതികശരീരമല്ല ഇന്നലെ ജന്മനാടായ മണ്‍ട്രോത്തുരുത്തില്‍ കണ്ടത്.

സമയം രാവിലെ 9.30 ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം കൊട്ടിയം ജംഗ്ഷനിലെത്തി. അവിടെ വച്ച് മൃതദേഹം സൈനിക ട്രക്കിലേക്ക് മാറ്റി. തുടര്‍ന്ന് കണ്ണനല്ലൂര്‍ വഴി കുണ്ടറയിലേക്ക് വാഹന വ്യൂഹം കടന്നു. ഒപ്പം ജില്ലാ ഭരണകൂടത്തെ പ്രതിനിധികരിച്ച് ആര്‍ടിഒ എം.വിശ്വനാഥനും എഡിഎം എം.റഹീമും. വഴിയിലുടനീളം സുധീഷിനെ ഒരു നോക്കുകാണാനായി തടിച്ചുകൂടിയ ജനസഹസ്രം. മൃതദേഹം കടന്നു പോയ വീഥികളില്‍ ഭാരത് മാതാ കീ ജയ് വിളികളുമായി ബൈക്കുകളില്‍ യുവസംഘങ്ങള്‍. കുണ്ടറയില്‍ ഭൗതികശരീരം എത്തിയപ്പോള്‍ ആയിരക്കണക്കിന് വാഹനങ്ങളാണ് ഭൗതികശരീരത്തിന് അകമ്പടി സേവിച്ച് ലൈറ്റ് പ്രകാശിപ്പിച്ച് വഴികളിലൂടെ കടന്നുവന്നത്.

വിവിധ കലാസാംസ്‌കാരിക സംഘടനകള്‍, പൗരസമിതികള്‍. സ്‌കൂളുകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വഴിത്താരയില്‍ പുഷ്പങ്ങള്‍ വാരിവിതറി ധീരയോദ്ധാവിന് അഞ്ജലിയര്‍പ്പിച്ചു. കുണ്ടറ, കിഴക്കേകല്ലട, മണ്‍ട്രോത്തുരുത്ത് റോഡുകളിലെല്ലാം സുധീഷിന്റെ ചിത്രത്തോടെയുള്ള കൂറ്റന്‍ഫഌക്‌സ് ബോര്‍ഡുകള്‍. മുക്കട മുതല്‍ മണ്‍ട്രോത്തുരുത്ത് വരെയുള്ള വഴികളില്‍ ഇരുവശവും സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം ദേശസ്‌നേഹത്തിന്റെ ജനസാഗരം. കുണ്ടറയില്‍ നിന്നും വിലാപയാത്ര ഓരോ സ്ഥലവും പിന്നിടുമ്പോള്‍ സുധീഷിനെ അവസാനമായി കാണാനെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. നിശ്ചയിച്ചതിലും വൈകി വിലാപയാത്രയുടെ കടന്നുപോകല്‍. സ്‌കൂളുകള്‍ക്ക് ആദരസൂചകമായി അവധി പ്രഖ്യാപിച്ചെങ്കിലും എല്ലാ സ്‌കൂളുകളെയും പ്രതിനിധീകരിച്ച് വഴിയിലുടനീളം അധ്യാപകരും വിദ്യാര്‍ത്ഥികളുമെത്തി. ഇതെല്ലാമൊരു പാഠമായിരുന്നുവെന്ന് പറയാം. സുധീഷിനെ അവഗണിച്ചവര്‍ക്കുള്ള പാഠം. തങ്ങള്‍ക്ക് വേണ്ടി മരിച്ച യോദ്ധാവിന് അവസാനമായി നല്‍കാനുള്ളത് ഒരു ഇതള്‍ പുഷ്പം മാത്രം എന്ന സൂചന നല്‍കി പലരും വഴിവക്കില്‍ വിതുമ്പികരഞ്ഞു. അഭിമാനത്തിന്റെ കണ്ണുനീര്‍ തുള്ളികളായി അതുമാറി. ഉച്ചയ്‌ക്ക് ഒന്നിനോടെ ഭൗതിക ശരീരം സുധീഷ് പഠിച്ച മണ്‍ട്രോത്തുരുത്ത് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ എത്തിച്ചു. രാവിലെ എട്ടുമണിമുതല്‍ സുധീഷിനെ ഒരുനോക്ക് കാണാന്‍ കാത്തിരുന്നവര്‍ക്ക് മുന്നിലേക്ക് മൃതദേഹം എത്തിച്ചപ്പോള്‍ ഒരേ സ്വരത്തില്‍ മണ്‍ട്രോത്തുരുത്ത് ഗ്രാമം വിതുമ്പി. വരിവരിയായി അവര്‍ ഓരോരുത്തരായി സുധീഷിനെ കണ്ടു. ചിലര്‍ സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞു. കൂടെ കളിച്ചുവളര്‍ന്ന കൂട്ടുകാരാകട്ടെ അകലെ മാറി നിന്നു. ഒന്നര മണിക്കൂറിന് ശേഷം ഭൗതികശരീരം അവിടെ നിന്നും ജന്മഗൃഹത്തിലേക്ക് കൊണ്ടുപോയി. പെട്ടെന്ന് നിലവിളി ഉയര്‍ന്നു ഒന്നുമറിയാതെ മീനാക്ഷി അച്ഛനെ കാണാനെത്തി. ഹൃദയ’േദകമായ ആ കാഴ്ച പൊട്ടിക്കരഞ്ഞല്ലാതെ കണ്ടുനില്‍ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. തുടര്‍ന്ന് വീടിന് മുന്നിലുള്ള പ്രത്യേകം തയാറാക്കിയ പന്തലിലും പൊതുദര്‍ശനത്തിന് വച്ചു.

പിന്നീട് പൂര്‍ണഔദ്യോഗിക ബഹുമതികള്‍ക്കുവേണ്ടി ഭൗതികശരീരം സൈന്യം ഏറ്റെടുത്തു. സമീപത്തെ ക്ഷേത്ര മൈതാനിയിലെ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് ആദ്യം കേരളാ പോലീസ് സുധീഷിന് അന്തിമാഭിവാദ്യം നല്‍കി. പിന്നീട് സൈനികതലവന്‍മാര്‍. നാലരക്ക് ശേഷം മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്ക് എടുത്തു. സഹോദരങ്ങളായ സുരേഷിന്റെയും സുരേഖയുടെയും പുത്രന്മാരാണ് ചിതക്ക് അഗ്നി പകര്‍ന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

Editorial

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

India

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

Football

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

പുതിയ വാര്‍ത്തകള്‍

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.