Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമ്പാതിയുടെ കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2016, 08:20 pm IST
in Samskriti

കശ്യപപ്രജാപതിക്ക് വിനതയിലുണ്ടായ മക്കളാണ് അരുണനും ഗരുഡനുമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. അതില്‍ അരുണന്റെ മക്കള്‍ ബാലിസുഗ്രീവന്മാര്‍. അരുണന്‍ സ്ത്രീയായപ്പോഴാണല്ലോ ഈ ജനനങ്ങള്‍. അരുണന്‍ വിവാഹിതനായിരുന്നു. ഭാര്യ ശ്വേനി. ഗൃധ്രമായ ഇവള്‍ക്ക് മഹാശ്വേത എന്നും പേരുണ്ട്. ഇവരുടെ മക്കളായിരുന്നു സമ്പാതിയും ജടായുവും.

ചുരുക്കത്തില്‍ ബാലിയുടേയും സുഗ്രീവന്റെയും സഹോദരങ്ങളാണ് സമ്പാതി ജടായുക്കള്‍. അതിശക്തന്മാരും വീരന്മാരുമായിരുന്ന ഇവര്‍ക്ക് എത്ര ഉയരത്തിലും ദൂരത്തിലും വേണമെങ്കിലും പറക്കാന്‍ കഴിയും. യൗവനത്തില്‍ ഒരിക്കല്‍ അഹങ്കാരംകൊണ്ട് ജ്യേഷ്ഠാനുജന്മാര്‍ തമ്മില്‍ ഒരു പന്തയം വച്ചു. നമ്മില്‍ ആരാണ് ഏറ്റവും ഉയരത്തില്‍ പറക്കുക. ഉടനെ രണ്ടുപേരും ആകാശത്തിലേക്കുയര്‍ന്നു. അനേക സഹസ്രം യോജന ഉയര്‍ന്നുപറന്നു. ജടായുവായിരുന്നു മുകളില്‍.

സൂര്യമണ്ഡലത്തിലെത്തിയപ്പോള്‍ താപംകൊണ്ട് അനുജന്‍ വിഷമിക്കുന്നത് സമ്പാതി കണ്ടു. അനുജനെ രക്ഷിക്കാന്‍ വേണ്ടി പെട്ടെന്ന് ഉയര്‍ന്ന് ജടായുവിന്റെ മീതെ എത്തി ചിറകുകൊണ്ട് മറച്ചു. ആ സമയത്ത് സൂര്യതാപമേറ്റ് സമ്പാതിയുടെ ചിറകുകള്‍ കരിഞ്ഞ് താഴേക്കുവീണു. വിന്ധ്യപര്‍വതത്തിലാണ് വന്നു വീണത്. മൂന്നുദിവസം ബോധമില്ലാതെ കിടന്നു. അതുകഴിഞ്ഞ് കണ്ണുതുറന്നപ്പോള്‍ ഒരാശ്രമം കണ്ടു. ചിറകു കരിയാനുള്ള കാരണം ചോദിച്ചു. സമ്പാതി എല്ലാം വിശദീകരിച്ചുപറഞ്ഞു.

വാല്‍മീകി രാമായണത്തില്‍ മറ്റൊരു കഥയാണ്.

നിശാകരമഹര്‍ഷി ചോദിക്കുന്നു” വേഗതയില്‍ വായുതുല്യരും കഴുകന്മാരുടെ രാജാക്കന്മാരും സഹോദരനുമായ രണ്ടുപേരെ ഞാന്‍ മുമ്പു കണ്ടിട്ടുണ്ട്. രണ്ടുപേരും മനുഷ്യരൂപം കൈക്കൊണ്ട് എന്റെ പാദങ്ങളെ വന്ദിച്ചിരുന്നു. അതില്‍ ജ്യേഷ്ഠനായ സമ്പാതിയാണല്ലോ നീ. നിന്നെ ആരാണ് ശിക്ഷിച്ചത്? നിന്റെ ചിറകുകള്‍ കരിഞ്ഞതെങ്ങനെ?”

അതിനു മറുപടിയായി സമ്പാതി പറഞ്ഞു ”അല്ലയോ ഭഗവാനെ വൃത്രാസുരനെ ദേവേന്ദ്രന്‍ വധിച്ചതറിഞ്ഞ് ഞാനും ജടായുവും കൂടി ഇന്ദ്രനെ ജയിക്കാനാഗ്രഹിച്ചു. ഞങ്ങള്‍ ദേവലോകത്തിലേക്കു പോകുമ്പോള്‍ സൂര്യന്റെ സമീപത്തുകൂടിയാണ് പോയത്. ദേവലോകത്തെത്തി ഇന്ദ്രനെ ജയിച്ചു മടങ്ങിവരുമ്പോള്‍ നട്ടുച്ചയായിരുന്നു.

ഞാനും ജടായുവും മത്സരിച്ച് അഹങ്കാരം നിമിത്തം മൗഢ്യത്തോടുകൂടി സൂര്യനെ അസ്തമനം വരെ പിന്തുടരാന്‍ തീരുമാനിച്ചു. വജ്രായുധമേറ്റു തളര്‍ന്നിരുന്നെങ്കിലും കുറേദൂരം ഞങ്ങള്‍ പറന്നു. അപ്പോള്‍ ജടായു സൂര്യകിരണങ്ങളേറ്റു തളര്‍ന്നുപോയി. ഞാന്‍ വേഗം അവനെ എന്റെ ചിറകുകള്‍ വച്ചുമറച്ചു. അപ്പോള്‍ സൂര്യതാപത്താല്‍ എന്റെ ചിറകുകള്‍ കരിഞ്ഞുപോയി. ഞാന്‍ താഴേക്കുവീണു. വിന്ധ്യനിലാണു വന്നു വീണത്. ഇനി ചിറകില്ലാതെ ഞാനെങ്ങനെ ജീവിക്കും?” അതിനുത്തരമായി സര്‍വജ്ഞനായ മുനി എനിക്ക് ഒരുപദേശം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

World

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)
Kerala

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Kerala

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

പുതിയ വാര്‍ത്തകള്‍

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.