Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിമാനത്താവളത്തില്‍ കരാര്‍ ജോലിക്കായി ക്രിമിനലുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 10:21 pm IST
in Thiruvananthapuram

പേട്ട: അന്തര്‍ദേശീയ വിമാനത്താവളത്തില്‍ കരാര്‍ ജോലിക്കായി ക്രിമിനലുകളെ നിയോഗിക്കുന്നു. വിമാനത്താവളത്തിലെ കരാര്‍ കമ്പനിയായ സാറ്റ്‌സ് ജോലി സമയത്തില്‍ അശാസ്ത്രീയമായ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് നിലവിലുള്ള കരാര്‍ ജീവനക്കാര്‍ സമരത്തിലെത്തിയതോടെയാണ് ക്രിമിനലുകള്‍ക്ക് വിമാനത്താവളത്തിനുള്ളില്‍ ജോലിയെടുക്കാന്‍ സാറ്റസ് അവസരമൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സുരക്ഷാ ക്രമീകരണം മുഖവിലയ്‌ക്കെടുക്കാതെ നൂറ് കണക്കിന് പേരെയാണ് അതോറിട്ടിയിലൂടെയും സുരക്ഷാ ചുമതലയുള്ള സിഎസ്എഫിന്റെയും ഒത്താശയോടെ ജോലിക്ക് കയറ്റിയിരിക്കുന്നത്. സാധാരണ സ്ഥിതിയില്‍ വിമാനത്താവളത്തിനുള്ളില്‍ ജോലി ചെയ്യണമെങ്കില്‍ ഏരിയ പോലീസ്, സിറ്റി പോലീസ് കമ്മീഷണര്‍, എസി എന്നിവരില്‍ നിന്നും കുറ്റവാളിയല്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ടുള്ള വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണം. കൂടാതെ വ്യത്യസ്ത തരം പാസ്സുകളുടെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിലെ വിവിധ സെക്ഷനുകളില്‍ നിയോഗിക്കുന്നതും. എന്നാല്‍ കരാര്‍ ജീവനക്കാരുടെ സമരം തുടങ്ങിയതോടെ നിലവിലുള്ള മാനദണ്ഡങ്ങള്‍ അധികൃതര്‍ കാറ്റില്‍ പറത്തിയിരിക്കുകയാണ്. 2000 മുതല്‍ വിമാനത്താവളത്തിലെ സുരക്ഷ ചുമതല സിഎസ്എഫിനാണ്. പോലീസിന്റെ അധികാരം വിമാനത്താവളത്തിന് പുറത്തും. അതേസമയം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്‌ട്രീയ നേതാക്കളുടെയും ബന്ധുക്കള്‍ വിമാനത്താവളത്തിലും സാറ്റ്‌സിലും ജോലിനോക്കുന്നതുകൊണ്ട് നിയമങ്ങള്‍ ഇവരുടെ കൈകളിലൊതുങ്ങുകയാണ്. ചില മാധ്യമ ജീവനക്കാരുടെ ബന്ധുക്കള്‍ സാറ്റ്‌സില്‍ ഉള്ളതുകൊണ്ട് സാറ്റ്‌സിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പോലും പുറത്തുവരുന്നില്ലയെന്ന് കരാര്‍ ജീവനക്കാര്‍ പറയുന്നു.

ജോലിഭാരം അടിച്ചേല്‍പ്പിക്കുന്ന ഷിഫ്റ്റ് സമ്പ്രദായത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം. ഐഎന്‍ടിയുസിഐ, എ, ബിഎംഎസ്, സിഐടിയു എന്നീ ട്രേഡ് യൂണിയനുകളാണ് ഉള്ളത്. എന്നാല്‍ ഐഎന്‍ടിയുസി എ വിഭാഗം സമരത്തിനുണ്ടെങ്കിലും സമരക്കാര്‍ക്കൊപ്പം നിന്ന് കുതുകാല്‍ വെട്ടുന്ന സമീപനമാണ് യൂണിയന്‍ നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്. അഞ്ഞൂറോളം തൊഴിലാളികള്‍ പണിമുടക്കി സമരത്തിലായിരിക്കുമ്പോള്‍ സാറ്റ്‌സിന്റെ പ്രവര്‍ത്തനത്തിന് പുറമെ നിന്നും ആളെ വിമാനത്താവളത്തില്‍ ജോലിക്ക് എത്തിക്കാന്‍ ചുക്കാന്‍ പിടിക്കുന്നുവെന്നാണ് പറയുന്നത്. സമരം മൂന്നാം ദിവസത്തിലേക്ക് കടന്നെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്ക് സാറ്റ്‌സ് തയ്യാറായിട്ടില്ല. എന്നാല്‍ ക്രമവിരുദ്ധമായി സാറ്റ്‌സ് വിമാനത്താവളത്തിനുള്ളില്‍ ജോലിക്ക് ആളെ കയറ്റിയതിനെത്തുടര്‍ന്ന് അടിയന്തിര ഘട്ടത്തിലെത്തുന്ന നാഷണല്‍ സെക്യൂരിറ്റി ഫോഴ്‌സ് വിമാനത്താവളത്തിലെത്തി അനധികൃത പ്രവേശനം തടഞ്ഞിരിക്കുകയാണ്. നിയമാനുസൃതമുള്ള പാസ്സിന്മേലല്ലാതെ ഒരു ദിവസ പാസ്സില്‍ പോലും ആരേയും വിമാനത്തിനുള്ളിലേക്ക് കടത്തിവിടാന്‍ പാടില്ലയെന്ന നിര്‍ദ്ദേശവും സെക്യൂരിറ്റി വിഭാഗത്തിന് നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യ നിക്ഷേപവും നിരോധിത പ്ലാസ്റ്റിക് ഉപയോഗവും: 1.10 കോടി പിഴ ചുമത്തി

Kerala

ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ച സാവരിയയുടെ സംസ്‌കാരം ഇന്ന് ഹരിപ്പാട്ട്

1990 സപ്തംബറില്‍ എബിവിപി നടത്തിയ കശ്മീര്‍ ചലോ മാര്‍ച്ച് ഉധംപൂരില്‍ വച്ച് പോലീസ് തടയുന്നു (ഇന്‍സൈറ്റില്‍ ഫയല്‍ ചിത്രം)
Main Article

ഇന്ന് എബിവിപി സ്ഥാപന ദിനം: അനുസ്യൂതം തുടരുന്ന ആദര്‍ശയാത്ര

Editorial

വയനാട് ഇനിയും ദുരന്തഭൂമിയാവരുത്

Article

അക്കാട്ട് ആര്‍. രവീന്ദ്രന്‍: സമാനതകളില്ലാത്ത വ്യക്തിത്വം

പുതിയ വാര്‍ത്തകള്‍

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.