Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

അഴകിയകാവിലെ ബ്രാഹ്മണിപ്പാട്ടും കളമെഴുതിപ്പാട്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2016, 07:57 pm IST
in Travel

കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളില്‍ മാത്രം നടക്കുന്ന അപൂര്‍വമായ ചടങ്ങുകളാണ് പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രത്തില്‍ പാട്ടുതാലപ്പൊലി ദിനങ്ങളില്‍ അരങ്ങേറുന്നത്. 21 ദിനം നീളുന്ന താലപ്പൊലിയില്‍ ഭക്തജനങ്ങള്‍ ഏറ്റവുമധികം ദര്‍ശിക്കുന്നത് ക്ഷേത്രത്തിന്റെ അകത്തളങ്ങളില്‍ നടക്കുന്ന ബ്രാഹ്മണിപ്പാട്ടും കളമെഴുതിപ്പാട്ടുമാണ്. ശ്രീപരമേശ്വരന്റെ തൃക്കണ്ണില്‍ നിന്നുള്ള അഗ്നിയില്‍ നിന്നും ഭദ്രകാളി ജനിച്ച് ദാരികാവധം നടത്തുന്നതാണ് ബ്രാഹ്മണിപ്പാട്ടിന്റെ ഇതിവൃത്തം.

ശൈലിയും ചിട്ടയും മാറിവരുന്ന കളമെഴുതി പാട്ടിന്റെയും ഇതിവൃത്തം ദാരികാവധം തന്നെയാണ്. അതിപുരാതനമായ ഒരാചാരാനുഷ്ഠാനമാണ് ബ്രാഹ്മണി പാട്ടുകള്‍ എന്നറിയപ്പെടുന്ന ഗാനക്രിയ. അഴകിയകാവില്‍ ബ്രാഹ്മണിപ്പാട്ടുകള്‍ ഏതുകാലത്താണ് തുടങ്ങിയതെന്ന് പറയാനുള്ള ആധികാരിക രേഖയൊന്നുമില്ല. എങ്കിലും ഏകദേശം 400 വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്നാണ് അനുമാനം. കോതകുളങ്ങര ശാസ്താ ക്ഷേത്രത്തിനു സമീപത്തെ നമ്പ്യാര്‍ മഠം വീട്ടിലെ സ്ത്രീകളാണ് ബ്രാഹ്മണി പാട്ട് നടത്തിവരുന്നത്. ഉച്ച പൂജ കഴിഞ്ഞും രാത്രിയുമാണ് ബ്രാഹ്മണിപ്പാട്ട് നടക്കുന്നത്. ഭഗവതിയെ ശ്രീലകത്തു നിന്ന് ബ്രാഹ്മണിയമ്മയുടെ അകമ്പടിയോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നതിനുശേഷമാണ് ബ്രാഹ്മണിപ്പാട്ട് നടക്കുന്നത്.

ദാരികവധം കഴിഞ്ഞെത്തി സന്തോഷത്തോടെയിരിക്കുന്ന ദേവിയുടെ രൂപമാണ് കളമെഴുതിപ്പാട്ടിനായി വരയ്‌ക്കുന്നത്. ദാരികവധം കഴിഞ്ഞെത്തിയ ദേവിയെ ദേവന്മാര്‍ക്കോ ഋഷിമാര്‍ക്കോ ദര്‍ശിക്കാന്‍ കഴിയാതെ വന്നു. അവരുടെ ആവശ്യപ്രകാരം ശ്രീപരമേശ്വരന്‍ കൈലാസത്തു നിന്നും കുറിപ്പുമായി ഒരാളെ ഭൂമിയിലേക്കയച്ചു. അദ്ദേഹത്തെയും അവരുടെ പരമ്പരയെയും കല്ലാറ്റു കുറുപ്പ് എന്നറിയപ്പെട്ടുവത്രെ. ഈ പരമ്പരക്കാണ് കളമെഴുത്തിന്റെ അവകാശം. കളമെഴുതിപ്പാട്ടിന്റെ മുന്നോടിയായി വലിയൊരു ആചാരം തന്നെ നിലനില്‍ക്കുന്നുണ്ട്.

പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്ന പഞ്ചവര്‍ണപ്പൊടികളായ കൃഷ്ണപ്പൊടി, അരിപ്പൊടി, മഞ്ഞപ്പൊടി, പച്ചപ്പൊടി, ചുവന്ന പൊടി എന്നിവ ഉപയോഗിച്ച് സര്‍വാഭരണവിഭൂഷിതയും ആയുധധാരിയുമായ ശ്രീഭദ്രകാളീ രൂപം എഴുതുന്നു. അതിമനോഹരമായ രൂപം വരച്ചശേഷമാണ് കളം പൂജ ചെയ്ത് ദേവീചൈതന്യം ആവാഹിക്കുന്നത്. തുടര്‍ന്നാണ് പാട്ട്. ക്ഷേത്രത്തിന്റെ അകത്തളത്തിലെ വലിയമ്പലത്തിന് ഇരുവശത്തുമായാണ് ബ്രാഹ്മണിപ്പാട്ടും കളമെഴുതിപ്പാട്ടും നടക്കുന്നത്. ഭക്തി തുളുമ്പി നില്‍ക്കുന്ന രണ്ടാചാരങ്ങള്‍ ഒരേ സ്ഥലത്ത് നടക്കുന്നു. അത് അഴകിയകാവിലമ്മയുടെ മുന്നില്‍ മാത്രമാണ് എന്നതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

World

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

India

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

India

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

പുതിയ വാര്‍ത്തകള്‍

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

പി എസ് സി പരീക്ഷാ ക്രമക്കേടില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

പ്രിയങ്ക ഗാന്ധി(ഇടത്ത്) വയനാട്ടിലെ കള്ളാടി (വലത്ത്)

എന്തിനാ വയനാട്ടുകാര്‍ക്ക് ഇങ്ങിനെ ഒരു പ്രിയങ്കാഗാന്ധി? വയനാടിന് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത എംപിക്ക് വിമര്‍ശനം

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകി സ്വീകരണം ; സമനില തെറ്റി മമത

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.