Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2016, 07:09 pm IST
in Samskriti

ഓം ശ്രീ ചൈതന്യ രൂപാംതാ-

മാദ്യാം വിദ്യാം ച ധീമഹി

ബുദ്ധിം യാ ന: പ്രചോദയാത്

സൂത സൂത മഹാഭാഗ ധേന്യാ ളസി പുരുഷര്‍ഷഭ

യദധീതാ ത്വയാ സമ്യക് പുരാണ സംഹിതാ: ശുഭാ:

സര്‍വ്വചൈതന്യമൂര്‍ത്തിയും ബുദ്ധിക്ക് പ്രചോദനമേകുന്നതുമായ

വിദ്യയെ മനസാ ധ്യാനിച്ചുകൊണ്ട് നമുക്കാരംഭിക്കാം.

ശൗനകന്‍ പറഞ്ഞു: പുരുഷ ശ്രേഷ്ഠനായ സൂതാ, സത്പുരാണപാരംഗതനായ അങ്ങ് എത്ര ധന്യന്‍! കൃഷ്ണദ്വൈപായനന്‍ വിരചിച്ചതായ പതിനെട്ടു പുരാണങ്ങളും അങ്ങ് പഠിച്ചിരിക്കുന്നു. അവയാണെങ്കില്‍ അഞ്ചു ലക്ഷണങ്ങളും ഗൂഢമായ അര്‍ത്ഥങ്ങളും നിറഞ്ഞവയാണ്. സത്യവതീപുത്രനായ വ്യാസനില്‍ നിന്നും അവയുടെ അന്തരാര്‍ത്ഥങ്ങള്‍ അങ്ങ് മനസ്സിലാക്കിയിട്ടുമുണ്ട്.

കലിമലം തീണ്ടാത്ത ഈ പരിപാവനദേശത്ത് അങ്ങെത്തിച്ചേര്‍ന്നത് ഞങ്ങളുടെ പുണ്യത്താലാണ്. ഞങ്ങള്‍ മുനിമാരുടെ ഈ സംഘം പുരാണശ്രവാണോല്‍സുകരായി വന്നിരിക്കുന്നു. ദയവായി കഥ ആരംഭിച്ചാലും. അങ്ങേയ്‌ക്ക് താപത്രയങ്ങളില്‍ നിന്നും മുക്തിയുണ്ടാവട്ടെ. വേദസന്നിഭമായ കഥകളെ കേള്‍ക്കാത്ത കാതുകള്‍ എന്തിനാണ്! കേള്‍ക്കാനും ആസ്വദിക്കാനും കഴിവുണ്ടെങ്കിലും പുരാണം കേള്‍ക്കാത്തവര്‍ ദൈവശാപമേറ്റവര്‍ തന്നെ. എരിവ്, പുളി മുതലായ ആറ് രസങ്ങള്‍ രസനയ്‌ക്ക് എങ്ങിനെ രസമേകുന്നുവോ അതുപോലെ ബുദ്ധിമാന്മാരായ മഹത്തുക്കളുടെ വചനങ്ങള്‍ കാതിനെ രസിപ്പിക്കുന്നു. കാതില്ലാത്ത ഉരഗങ്ങള്‍ പോലും സംഗീതത്തില്‍ ലയിക്കുന്നു. ചെവിയുണ്ടായിട്ടും ഇത് കേള്‍ക്കാത്തവര്‍ ബധിരര്‍ തന്നെയാണ്, തീര്‍ച്ച.

കലിഭീതരായ മാമുനിമാര്‍ ഈ നൈമിശാരണ്യത്തില്‍ കഥോല്‍സുകരായാണ് വന്നിരിക്കുന്നത്.

മൂഢന്മാര്‍ തങ്ങളുടെ ഇഹലോകവാസക്കാലം ദുഃഖിച്ചു കഴിയുന്നു. വിദ്വാന്മാര്‍ ശാസ്ത്രചിന്തയില്‍ സമയം കഴിക്കുന്നു. ശാസ്ത്രങ്ങളില്‍ സാത്വികമായുള്ളത് വേദാന്തമാണ്. മീമാംസകള്‍ രാജസവും തര്‍ക്കശാസ്ത്രം താമസവുമാണ്. കുതര്‍ക്കവും ഹേതു നിര്‍ണ്ണയവും നിറഞ്ഞ ന്യായശാസ്ത്രം വിചിത്രമാണ് എന്നും നമുക്കറിയാം. പുരാണങ്ങളിലും ഇങ്ങിനെ ത്രിഗുണാത്മകങ്ങളായ അനേകം കഥകളുണ്ട്. വേദതുല്യമായ അഞ്ചാംവേദമായി അങ്ങുതന്നെ ഭാഗവതത്തെപ്പറ്റി പറഞ്ഞിട്ടുണ്ടല്ലോ. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളും മുക്തിയും പ്രദാനം ചെയ്യാനുതകുന്ന കഥകളില്‍ ചിലത് മാത്രം അങ്ങയില്‍ നിന്നും ഞങ്ങള്‍ കേട്ടു. ഇനി ഈ പുരാണത്തെ വിശദമായി പറഞ്ഞു തരാന്‍ ദയവുണ്ടാവനം.

സത്വ ഗുണനിധിയായ അങ്ങേയ്‌ക്ക് വ്യാസനിര്‍മ്മിതമായ ഭാഗവതം നന്നായറിയാം. ദേവന്മാര്‍ക്ക് അമൃതിലുള്ള ആശ തീരാത്തതുപോലെ ഞങ്ങള്‍ താപസര്‍ക്ക് അങ്ങയുടെ മുഖദാവില്‍ നിന്നും വരുന്ന കഥാമൃതമുണ്ട് മതി വരുന്നില്ല. അമൃത് കഴിക്കുന്നവര്‍ക്ക് മുക്തി ലഭിക്കണമെന്നില്ല, എന്നാല്‍ ഭഗവതാമൃതം ഉണ്ണുന്നത് മുക്തിദായകമത്രേ. ഞങ്ങള്‍ യജ്ഞങ്ങള്‍ അനവധി ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ മനസ്സില്‍ പ്രശാന്തിയുണ്ടായിട്ടില്ല. യാഗങ്ങള്‍ക്ക് സദ്ഫലമുണ്ട് എന്നാലത് വെറും നൈമിഷികം മാത്രം.

ഫലത്തിന്റെ അനുഭവകാലം കഴിഞ്ഞാല്‍ നാം തിരികെ വരണമല്ലോ! സംസാരചക്രത്തില്‍ നിരന്തരമായി ചുറ്റാന്‍ വിധിക്കപ്പെട്ടവരാണ് നാം. എന്നാല്‍ ജ്ഞാനമാണ് ഈ അനന്തമായ ചംക്രമണത്തെ അവസാനിപ്പിക്കുന്നത്. അത് ലഭിക്കാന്‍ ഗുഹ്യമാണെങ്കിലും രസനിഷ്യന്തിയായ ഭാഗവതം ഈ മുമുക്ഷുക്കള്‍ക്കായി പകര്‍ന്നു തരാന്‍ ദയവുണ്ടാവണം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.