Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തെറ്റുകളെ തിരിച്ചറിയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2016, 07:55 pm IST
in Samskriti

വിദേശത്ത് ഒരു പ്രദര്‍ശനനഗരിയില്‍ നടക്കുന്നതായി പറയുന്ന ഒരു കഥയുണ്ട്. മൂന്ന് മുറികള്‍ അവിടെ സജ്ജീകരിച്ചിരുന്നു. ഈ മൂന്ന് മുറികളിലും ഉള്ളത് അവിടെ ഉള്ളവര്‍ക്ക് സ്വന്തമാക്കാം. അവയിലുള്ളത് അനുഭവിക്കാം. ആദ്യമുറിയില്‍ സ്വര്‍ണവും രത്‌നാഭരണങ്ങളും ആയിരുന്നു. എത്ര വേണമെങ്കിലും എടുത്തുകൊണ്ട് പോകാം. രണ്ടാമത്തെ മുറിയില്‍ സുന്ദരിയായ ഒരു യുവതിയായിരുന്നു. വിവാഹം കഴിക്കാതെതന്നെ അനുഭവിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്.

മൂന്നാമത്തെ മുറിയില്‍ മദ്യവും ലഹരി വസ്തുക്കളും. ഇവിടെ എത്തിയ ഒരു സന്ദര്‍ശകന്‍ ആദ്യമുറിയിലെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കണം എന്നു വിചാരിച്ചു. അപ്പോള്‍ അയാളുടെ മനസ്സാക്ഷി പറഞ്ഞു: ‘മോഷണം തെറ്റാണ്.’ രണ്ടാമത്തെ മുറിയിലെ സ്ത്രീയെ ‘വിവാഹം കഴിക്കാതെ അനുഭവിക്കുന്നത് ബലാത്സംഗമാണ്’ എന്ന് അയാളുടെ ബോധമനസ്സ് പറഞ്ഞു. മൂന്നാമത്തെ മുറിയിലെ മദ്യവും ലഹരിവസ്തുക്കളും അയാളെ ആകര്‍ഷിച്ചു. മോഷണത്തെക്കാളും ബലാത്സംഗത്തെക്കാളും കുറഞ്ഞ തെറ്റാണ് മദ്യപാനം എന്ന് അയാള്‍ക്കുതോന്നി.

മദ്യപാനം തുടങ്ങി അയാള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചു. തുടര്‍ന്ന് സ്വബോധം നഷ്ടപ്പെട്ടപ്പോള്‍ മോഷണത്തെക്കുറിച്ചുള്ള പാപബോധം മാറി. തുടര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്ത്, ആഭരണങ്ങളും മോഷ്ടിച്ച് അയാള്‍ അവിടെ നിന്ന് പോയി. ഏറ്റവും ചെറിയതെറ്റ് എന്ന് വിചാരിച്ച മദ്യപാനം അയാളെ എവിടേക്കു നയിച്ചു എന്ന് മക്കള്‍ കണ്ടില്ലേ.

കള്ളുകുടിക്കുന്നതുകൊണ്ട് ശരീരത്തിന് ലഹരി കിട്ടുമായിരിക്കും. പക്ഷേ, സമൂഹത്തില്‍ കൂട്ടഅടി സൃഷ്ടിക്കുന്നതും ഇതേ ലഹരിയാണ്. കൊലപാതകം, മോഷണം, അക്രമം എല്ലാം ഇതേത്തുടര്‍ന്നുണ്ടാവും. മദ്യപാനത്തോടെ ബോധം മറയുന്നു. സ്വബോധത്തോടെ ചെയ്യാന്‍ അറയ്‌ക്കുന്ന തെറ്റുകളും ലഹരി ഉള്ളിലുള്ളപ്പോള്‍ പലരും ചെയ്യുന്നു. ലഹരി കഴിച്ചാല്‍ സ്‌നേഹം വരും എന്ന് ചിലര്‍ പറയുന്നു. അങ്ങനെയാണെങ്കില്‍ ലഹരികഴിച്ച പുരുഷന്‍ ഭാര്യയെയും മക്കളെയും തല്ലുന്നതെന്തിനാണ്? അപ്പോള്‍ മനസ്സിലാകും മദ്യപാനം കൊണ്ട് ഗുണമല്ല, ദോഷമാണ്, സ്‌നേഹമല്ല, വിദ്വേഷമാണ് പുറത്തുവരുന്നതെന്ന്. മൂല്യത്തില്‍ നിന്ന് അകന്നു പോകുന്നുവെന്ന്. മദ്യപാനം എന്ന സാമൂഹികവിപത്തിന് എതിരെ ശക്തമായ ബോധവത്കരണം വേണം. മദ്യപാനത്തിന് എതിരെ ബോധവത്ക്കരണം അത്യാവശ്യമാണ്.

കുട്ടികള്‍ മാതാവിനെ കണ്ടു പഠിക്കുന്നതുകൊണ്ട് സ്ത്രീകളുടെ മദ്യപാനമാണ് ഏറെ അപകടകരം. വിദേശത്ത് ലഹരിമരുന്നുകളുടെ ഉപയോഗത്തെ പുകഴ്‌ത്തി ഒരാള്‍ പുസ്തകമെഴുതിയതായി അമ്മകേട്ടു. ആ പുസ്തകം വായിച്ച് പലരും ലഹരിവസ്തുക്കള്‍ക്ക് അടിമകളായി മാറി. വലിയ തെറ്റാണത്. സഹജീവികളെ നന്മയുടെ മാര്‍ഗത്തിലേക്ക് നയിക്കുകയാണ് വേണ്ടത്. ലഹരിസമയത്തെ സ്‌നേഹപ്രകടനം യഥാര്‍ത്ഥമല്ല. ഡോക്ടര്‍മാര്‍ പോലും അതാണ് പറയുന്നത്. മദ്യപാനം, ലഹരിവസ്തുക്കള്‍ എന്നീ സാമൂഹിക വിപത്തുകള്‍ക്കെതിരെയുള്ള ബോധവത്കരണത്തില്‍ ഓരോരുത്തരും പങ്കെടുക്കണം. ലഹരിമുക്തമാകട്ടെ നമ്മുടെ യുവതലമുറ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

Kerala

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.