Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

തൈപ്പൂയനിറവില്‍ പഴനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2016, 09:00 pm IST
in Travel

 

മുരുകന്റെ ആറുപട വീടുകളിലൊന്നായ പഴനി തൈപ്പൂയോത്സവ നിറവില്‍. തിങ്കളാഴ്ച പെരിയനായകിയമ്മന്‍ ക്ഷേത്രത്തില്‍ കൊടിയേറിയ ഉത്സവം 27 വരെ നീളും. കേരളത്തില്‍ നിന്നു പതിനായിരക്കണക്കിന് ഭക്തര്‍ പഴനിയിലെത്തുന്നുണ്ട്. ഏഴാം നൂറ്റാണ്ടില്‍ നാടു ഭരിച്ച ചേരമാന്‍ പെരുമാളാണു മലമുകളിലെ സുബ്രഹ്മണ്യ ക്ഷേത്രം പണിതതെന്നു പറയപ്പെടുന്നു.

ക്ഷേത്ര ഗര്‍ഭ ഗൃഹത്തിന്റെ വടക്കേ ചുമരിന്റെ പിന്നില്‍ അശ്വാരൂഢനായ രാജാവിന്റെ രൂപം കൊത്തിവച്ചിട്ടുണ്ട്. സുബ്രഹ്മണ്യ ക്ഷേത്രത്തിലെയും തിരുവാന്‍കൂടി ക്ഷേത്രത്തിലെയും സുബ്രഹ്മണ്യ പ്രതിഷ്ഠകള്‍ കേരളത്തിനഭിമുഖമായി പടിഞ്ഞാറന്‍ ദിശയിലാണു നിലകൊള്ളുന്നത്. ഇതിനാലാണ് കേരളത്തിനു മുരുകന്റെ കൃപാകടാക്ഷം നിര്‍ലോഭം ലഭിക്കുന്നെന്ന വിശ്വാസത്താലാണ് ഇവിടെ നിന്നും കൂടുതല്‍ ഭക്തരെത്തുന്നത്.

കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ കുട്ടികളുടെ ചോറൂണും ക്ഷേത്രത്തില്‍ നടത്താറുണ്ട്. മാത്രമല്ല മൊട്ടയടിക്കുന്ന വഴിപാടും പ്രത്യേകതയാണ്. ഇതിനായി മാത്രം നൂറുകണക്കിന് ഭക്തര്‍ കേരളത്തില്‍ നിന്നെത്തുന്നു.

കുളന്തൈ വേലന്‍, ദേവസേനാപതി, സ്വാമിനാഥന്‍, പഴനിയാണ്ടവന്‍, വള്ളിദേവയാനിമാരുടെ ഭര്‍ത്താവ് എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ മുരുകന്‍ ആരാധിക്കപ്പെടുന്നുണ്ട്. ബോഗര്‍ എന്ന സിദ്ധന്‍ നവപാഷാണത്തില്‍ നിര്‍മിച്ച വിഗ്രഹമാണു ദണ്ഡായുധപാണി ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്രത്തിലെ പ്രധാന കവാടം മുരുകന് എതിരെയാണു നില്‍ക്കുന്നത്.

ക്ഷേത്രത്തിലെത്തുന്നവന്‍ ആദ്യം ദര്‍ശിക്കുക മുരുകനെയാണ്. മുരുകന്‍ സന്നിധിക്കു മുന്നില്‍ സ്ഥാപിച്ച കൊടിമരത്തിലാണു തൈപ്പൂയ കൊടിയേറ്റം നടത്തുന്നത്. തങ്ങള്‍ക്കായി നടത്തുന്ന തൈപ്പൂയം ഇവിടെ മകനുവേണ്ടിയാകണമെന്നു ശിവപാര്‍വതിമാര്‍ കരുതിയിരിക്കാം.

അടിവാരത്തു നിന്നു രണ്ടു കിലോമീറ്റര്‍ ദൂരെ കിഴക്കു രഥ വീഥിയിലാണു പെരിയനായകിയമ്മന്‍ ക്ഷേത്രം. ഊര്‍ കോവില്‍, ടൗണ്‍ ടെമ്പിള്‍ എന്നീ പേരുകളിലും ക്ഷേത്രം അറിയപ്പെടുന്നു. ഹിഡുംബന്‍ ദണ്ഡിന്റെ രണ്ടറ്റത്തായി ശിവഗിരിയും ശക്തിഗിരിയും ചുമന്നതിന്റെ പ്രതീകമായാണ് ഭക്തര്‍ കാവടികള്‍ ചുമന്നെത്തുന്നത്.

കേരളത്തിലെ എല്ലാജില്ലകളില്‍ നിന്നുമായി മൂന്നു ദിവസത്തെ വ്രതമെടുത്താണ് തൈപ്പൂയ ദര്‍ശനത്തിനായി ഭക്തര്‍ പഴനിയിലെത്തിച്ചേരുന്നത്. തൃശൂര്‍, പാലക്കാട് ജില്ലകളിലുള്ളവര്‍ നടന്നാണ് ഇവിടേയ്‌ക്കെത്തുക. വീടുകളിലെ മുരുക പൂജയ്‌ക്ക് ശേഷം സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഹര ഹരോ, ഹര ഹര പഴനിയാണ്ടവന്ക്ക് ഹര ഹരോ, ഹര ഹര എന്ന നാമവുമായാണ് ഇവര്‍ വ്രത ശുദ്ധിയോടെ പുറപ്പെടുക. വാദ്യമേളങ്ങളും അകമ്പടി സേവിക്കും. കേരളത്തിലെ ചെറുതും വലുതുമായ നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ തൈപ്പൂയത്തോടനുബന്ധിച്ച് പൂജകള്‍ നടക്കാറുണ്ട്. കാവടിയാട്ടമാണ് പ്രധാനം. പ്രസാദമായി പഞ്ചാമൃതവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

Kerala

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

Kerala

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

Career

പ്ലസ്ടുകാര്‍ക്ക് അവസരം…. കേന്ദ്രസര്‍വീസില്‍ 731 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍; അപേക്ഷ 15 വരെ

പുതിയ വാര്‍ത്തകള്‍

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.