Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

അയ്യപ്പന്മാരുടെ ജീവനേക്കാള്‍ പരിഗണന ഖജനാവിന്റെ ആരോഗ്യത്തിന്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2016, 08:45 pm IST
in Travel

ശബരിമല: ശബരിമലയി ല്‍ എത്തുന്ന അയ്യപ്പഭക്തരുടെ ജീവനേക്കാള്‍ അധികൃതര്‍ പരിഗണന നല്‍കുന്നത് ഖജനാവിന്റെ ആരോഗ്യത്തിനാണ്. മലകയറുന്നതിന് ഇടയില്‍ ശ്വാസതടസ്സമുണ്ടായി അയ്യപ്പന്മാ ര്‍ കുഴഞ്ഞുവീഴുന്നത് ഇ വിടെ നിത്യകാഴ്ചയാണ്. ശബരിമലയില്‍ ഹൃദയസ്തംഭനം മൂലം 34 തീര്‍ത്ഥാടകരാണ് കഴിഞ്ഞ ദിനങ്ങളില്‍ മരണപ്പെട്ടത്.

തത്സമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു മരണത്തിലേറെയും. പമ്പയില്‍നിന്നുള്ള യാത്രയില്‍ ഒന്നര കിലോമീറ്റര്‍വരുന്ന നീലിമലയും 750മീറ്റര്‍ വരുന്ന അപ്പാച്ചിമേടും കയറുമ്പോള്‍ ഹൃദയാരോഗ്യം ഏറെ പരീക്ഷിക്കപ്പെടും. ബുദ്ധിമുട്ടിയാണ് ഭക്തരില്‍ ഭൂരിഭാഗവും മലചവിട്ടുന്നത്.

ഇവിടെ ക്ഷീണിതനായി തളര്‍ന്നുവീഴുമ്പോള്‍ പ്രാഥമിക ചികിത്സ നല്‍കുന്നതിനായി ഈ വഴിത്താരയില്‍ ആകെയുള്ളത് ഓക്‌സിജന്‍ പാര്‍ലറുകള്‍ മാത്രമാണ്.

ഒന്നുകില്‍ സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയിലോ അല്ലെങ്കില്‍ പമ്പയിലെ ആശുപത്രിയിലോ രോഗിയെ എത്തിക്കുക മാത്രമാണ് രക്ഷാമാര്‍ഗ്ഗം. ഡോക്ടറും നഴ്‌സും അടക്കമുള്ള മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ഈ വഴിത്താരയില്‍ ആരംഭിക്കുമെന്ന് തീര്‍ത്ഥാടനം ആരംഭിച്ചപ്പോള്‍ ആരോഗ്യവകുപ്പ് മന്ത്രി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വീമ്പിളക്കിയിരുന്നതുമാണ്.

എന്നാല്‍ തീര്‍ത്ഥാടനം തീരാറായിട്ടും നടപടിയായില്ല. ചികിത്സയുടെ തുടര്‍നടപടികള്‍ കണ്ടെത്തി വിവരം നല്‍കുന്ന ആത്യാധുനിക മെഷീന്‍ സ്ഥാപിക്കുമെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

മലകയറുന്നതിന് ഇടയില്‍ തളര്‍ന്നുവീഴുന്ന രോഗിയേയും കൊണ്ട് സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാല്‍ ഇവിടുത്തെ സ്ഥിതി വളരെ ദുരിതപൂര്‍ണ്ണമാണ്. ഹൃദ്രോഗിയെ പ്രത്യേകമായി കിടത്തി ചികിത്സിക്കാന്‍ ഒരു ഐസിയുപോലും ഇവിടെയില്ല. പിന്നെയുള്ള ഏക ആശ്രയം സമീപത്തുള്ള സഹാസ് കാര്‍ഡിയാക് സെന്ററാണ്. ഇവിടെ ഐസിയു ഉണ്ട്. ഹൃദ്രോഗത്തിനുള്ള പ്രാഥമിക ചികിത്സ നല്‍കാനും കഴിയും. പക്ഷേ കൂടുതല്‍ പരിശോധനയോ തുടര്‍ചികിത്സയോ ആവശ്യമായി വന്നാല്‍ ഇതിനുള്ള സൗകര്യം ഇവിടെയുമില്ല. പിന്നെ പമ്പയിലേക്കും പത്തനംതിട്ടയിലേക്കും എന്തിന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കുവരെ രോഗികളുമായി ആംബുലന്‍സുകള്‍ പായുന്ന കാഴ്ച ഈ തീര്‍ത്ഥാടന കാലത്തുതന്നെ കണ്ടതാണ്.

രോഗി തളര്‍ന്നുവീഴുന്ന സ്ഥലത്തുനിന്നും ഓക്‌സിജന്‍ പാര്‍ലറിലേക്കും അവിടെനിന്ന് ആശുപത്രിയിലേക്കുമുള്ള യാത്ര സ്ട്രച്ചറിലാണ്. ഈ സ്ട്രച്ചര്‍ സേവനത്തിനാകട്ടെ ദേവസ്വം ബോര്‍ഡിന്റെയോ സ ര്‍ക്കാരിന്റെയോ യാതൊരു സംഭാവനയുമില്ല. അഖിലഭാരത അയ്യപ്പ സേവാസംഘവും ശബരിമല അയ്യപ്പ സേവാ സമാജവുമാണ് ഈ രംഗത്ത് സേവനം അനുഷ്ഠിക്കുന്നത്. തോളിലേറ്റിയ സ്ട്രച്ചറിലുള്ള കുലുങ്ങി കുലുങ്ങിയുള്ള യാത്ര രോഗിയുടെ നില വീണ്ടും ഗുരുതരമാക്കും.

സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും പമ്പയിലെ ആശുപത്രിയില്‍ കാത്‌ലാബ് സ്ഥാപിക്കണവുമെന്ന ആവശ്യം കാലങ്ങളായുള്ളതാണ്. എന്നാല്‍ ഈ ആവശ്യങ്ങള്‍ക്കുനേരെ സര്‍ക്കാരും ബോര്‍ഡും കണ്ണടയ്‌ക്കുകയാണ്.

പ്രതിദിനം ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരുന്ന സന്നിധാനത്ത് വേണ്ടത്ര ചികിത്സാ സൗകര്യങ്ങള്‍ ഇല്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. കാലാവസ്ഥാ വ്യതിയാനത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് അയ്യപ്പന്മാര്‍ സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയെ ആണ് ആശ്രയിക്കുന്നത്. ഈ ആരോഗ്യകേന്ദ്രത്തിനാകട്ടെ ഇവിടെയെത്തുന്ന രോഗികളെ മുഴുവന്‍ ഉള്‍ക്കൊള്ളാനുള്ള ആരോഗ്യമൊന്നുമില്ല. ആശുപത്രിയെന്ന് പേരുണ്ടെങ്കിലും സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ സൗകര്യങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്.

തീര്‍ത്ഥാടകരുടെ തിരക്കേറുമ്പോള്‍ അധികമായി നിയമിക്കുന്ന മൂന്ന് പേരടക്കം 12 ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. ഇതില്‍ രണ്ട് ഹൃദ്രോഗ വിദഗ്‌ദ്ധരുമുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലെ അസൗകര്യം കണക്കിലെടുത്ത് ഇവരുടെ സേവനം സമീപത്തുള്ള സഹാസ് കാര്‍ഡയാക് സെന്ററിലാണ് ഉപയോഗപ്പെടുത്തുന്നത്.

പ്രതിദിനം ആയിരത്തി എണ്ണൂറോളം ആളുകളാണ് വിവിധ ചികിത്സകള്‍ക്കായി ഇവിടെ എത്തുന്നത്. ചികിത്സയൊരുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകുന്നുണ്ടെങ്കിലും ഇഠാവട്ടത്തില്‍ നട്ടംതിരിയുന്ന രോഗികളും ഡോക്ടറന്മാരും ഇവിടെ ഏറെ കഷ്ടപ്പാടുകളാണ് സഹിക്കേണ്ടിവരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതു മുന്നണിയോഗത്തിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം; വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്ന് നേതാക്കൾ

അനുശ്രീ ചന്ദ്രന്‍ (കവിത), മിഥുന്‍ അയ്യപ്പന്‍ (കഥ), സുബിന്‍ ധര്‍മ്മല്‍ (ലേഖനം)
Kerala

തപസ്യ സുവര്‍ണോത്സവം: സാഹിത്യമത്സര വിജയികളെ പ്രഖ്യാപിച്ചു

Kerala

ഇനിയും തിരുത്തിയില്ലെങ്കില്‍ ബിജെപിയെ തടയാനാവില്ല; ഉത്തരവാദിത്വം നേതൃത്വത്തിനെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Kerala

ഹോട്ടല്‍ സമരം വലച്ചു; പതിനയ്യായിരത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കി ഗുരുവായൂര്‍ ദേവസ്വം

Kerala

വിമതര്‍ സംഘടിത നീക്കത്തിന് ആശങ്കയോടെ സിപിഎം

പുതിയ വാര്‍ത്തകള്‍

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.