Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പാക് സൈന്യത്തെ അടിയറവു പറയിച്ച ജനറല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2016, 12:42 am IST
in Vicharam

ഭാരതം പാക്കിസ്ഥാനെ നിലംപരിശാക്കിയ 1971-ലെ യുദ്ധം തന്ത്രംകൊണ്ടും ഗതിവേഗംകൊണ്ടും അതിശയിപ്പിക്കുന്ന യുദ്ധചരിത്രമാണിന്നും. 1967-ല്‍ ആറു ദിവസം നീണ്ട അറബ്-ഇസ്രയേല്‍ യുദ്ധത്തോട് ചില യുദ്ധചരിത്ര വിശകലനക്കാര്‍ താരതമ്യം ചെയ്യാറുണ്ട്. യുദ്ധം 13 ദിവസമായിരുന്നു. ആ യുദ്ധതന്ത്രത്തിന്റെയും പ്രയോഗത്തിന്റെയും തലച്ചോര്‍ മേജര്‍ ജനറല്‍ ജെ.ആര്‍.എഫ്. ജേക്കബായിരുന്നു. മുഴുവന്‍ പേര് ജാക് ഫ്രെഡറിക് റാല്‍ഫ് ജേക്കബ്. കൊല്‍ക്കത്തയില്‍ ജനിച്ച ജൂതനായ ഭാരതീയന്‍.

രണ്ടുനൂറ്റാണ്ടു മുമ്പ് ഭാരതത്തിലേക്ക് കുടിയേറിയ ബാഗ്ദാദില്‍നിന്നുള്ള ജൂതകുടുംബാംഗമായിരുന്നു ജാക്. ഇറാഖ്, സിറിയ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യെമന്‍ എന്നിവിങ്ങളില്‍ സ്വന്തം രാജ്യത്ത് ജീവന്‍ സുരക്ഷിതമല്ലെന്നു തിരിച്ചറിഞ്ഞ്, പലായനം ചെയ്ത് ഭാരതത്തിലെത്തിയ ഒട്ടേറെ ജൂതരുണ്ട്. അവര്‍ കൊല്‍ക്കത്ത, മുംബൈ, റംഗൂണ്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് അഭയം തേടിയത്.

1923-ലായിരുന്ന ജാക് ജനിച്ചത്. കൊല്‍ക്കത്തയില്‍നിന്ന് ഏറെയകലെ ഡാര്‍ജിലിങ്ങിലേക്ക് രക്ഷിതാക്കള്‍ ജാക് ജേക്കബിനെ പഠിക്കാനയച്ചു. ബ്രിട്ടീഷ് ബോര്‍ഡിങ് സ്‌കൂളിലായിരുന്നു തുടക്കം. 1941-ല്‍, 18-ാം വയസ്സില്‍ ബ്രിട്ടീഷ് ആര്‍മിയില്‍ ചേരാന്‍ താല്‍പര്യമുള്ളവരുടെ പട്ടികയില്‍ ജാക്കും കയറി. അച്ഛന്‍ കടുത്ത എതിര്‍പ്പിലായിരുന്നു. എന്നാല്‍, നാസികള്‍ ജൂതരോടു കാട്ടിയ ക്രൂരതകള്‍ക്കെതിരേ പോരാടാനായിരുന്നു കൊച്ചുജാക്കിന്റെ ലക്ഷ്യം. അങ്ങനെ സൈനികനായി, ദക്ഷിണേഷ്യയില്‍ വിവിധ സ്ഥലങ്ങളില്‍ സേവനം ചെയ്തിരിക്കെ, 1947-ല്‍ ഭാരത സ്വാതന്ത്ര്യത്തോടെ അദ്ദേഹം പുതിയ ഭാരത സൈന്യത്തില്‍ അംഗമായി ചേര്‍ന്നു. 37 വര്‍ഷത്തെ സേവനത്തിനുള്ളില്‍ ലഫ്റ്റനന്റ് ജനറല്‍ പദവിയിലെത്തി.

പാക്കിസ്ഥാനുമായി ഭാരതം നടത്തിയ 1971-ലെ യുദ്ധമാണ് ജനറല്‍ ജേക്കബിന്റെ ഔദ്യോഗിക ജീവിതത്തിലെ തിളക്കമേറിയ ഘട്ടം. മതാടിസ്ഥാനത്തിലുള്ള ഭാരത വിഭജനത്തിനുശേഷം പാക്കിസ്ഥാന്‍ പടിഞ്ഞാറന്‍ കിഴക്കന്‍ ബംഗാളുമായി (പിന്നീട് പടിഞ്ഞാറന്‍ പാക്കിസ്ഥാനായി) തിരിഞ്ഞു. ബംഗാളിന്റെ ഹിന്ദുഭൂരിപക്ഷ പ്രദേശം ഭാരതത്തിനോടു ചേര്‍ന്നു. കിഴക്കന്‍ പാക്കിസ്ഥാന്‍ സാമ്പത്തികമായും രാഷ്‌ട്രീയമായും പാപ്പരായിരുന്നു. പടിഞ്ഞാറന്‍ പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുമായിരുന്നു. അങ്ങനെ വിവിധ തരത്തിലുള്ള അസ്വസ്ഥതകള്‍ക്കൊടുവില്‍ 1971-ല്‍ കിഴക്കന്‍ പാക്കിസ്ഥാന്‍ ഭാരതത്തെ ആക്രമിച്ചു.

അതിനു രണ്ടുവര്‍ഷം മുമ്പ് ഭാരതത്തിന്റെ ഇൗസ്‌റ്റേണ്‍ കമാന്‍ഡായി ജെ.എഫ്.ആര്‍. ജേക്കബിനെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിയോഗിച്ചിരുന്നു. പാക്കിസ്ഥാന്റെ ഭാരതത്തിനെതിരേയുള്ള ആക്രമണത്തെ ഝടുതിയില്‍ത്തന്നെ  പ്രതിരോധിച്ചു തോല്‍പ്പിച്ചു. പാക്കിസ്ഥാന്‍ സൈന്യത്തെ മറികടന്ന് ധാക്ക പിടിക്കാനായിരുന്നു ആസൂത്രണം. 13 ദിവസത്തിനുള്ളില്‍, കേന്ദ്ര കമാന്റില്‍നിന്നുള്ള മറ്റു മുതിര്‍ന്നവര്‍ക്ക് വിയോജിപ്പുണ്ടായിട്ടും, ജനറല്‍ ജേക്കബ് ധാക്കയില്‍ നേരിട്ടുപോയി, ഭാരത സൈന്യത്തിനു മുന്നില്‍ പാക്കിസ്ഥാന്‍ ജനറല്‍ അമീര്‍ നിയാസിയെ നിരുപാധികം അടിയറവു പറയിച്ചു.

ഭാരതത്തിന്റെ ജനറല്‍ ജേക്കബ് പാക്കിസ്ഥാന്‍ ജനറല്‍ നിയാസിയോടു പറഞ്ഞു, മറുപടി നല്‍കാന്‍ താങ്കള്‍ക്കു ഞാന്‍ 30 മിനുട്ട് നല്‍കും. കീഴടങ്ങുന്നതായി പരസ്യമായി പ്രഖ്യാപിക്കണം. അതിനിടെ മൂന്നുതവണ ജനറല്‍ ജേക്കബ് ചോദിച്ചു- നിങ്ങളുടെ സൈന്യം നിരുപാധികം കീഴടങ്ങാന്‍ തയ്യാറാണോ, എങ്കില്‍ നിങ്ങള്‍ സുരക്ഷിതരായിരിക്കും. മറുപടി നല്‍കാഞ്ഞപ്പോള്‍ താങ്കളുടെ മൗനം സമ്മതമാണെന്നു ഞാന്‍ വ്യാഖ്യാനിക്കാനാഗ്രഹിക്കുന്നു. പിറ്റേന്ന് 93,000 പാക്കിസ്ഥാന്‍ സൈനികര്‍ കൂട്ടമായി, ഒരു പൊതുചടങ്ങില്‍ കീഴടങ്ങി.

ആധുനിക സൈനിക ചരിത്രത്തില്‍ ഒരുപക്ഷേ ഇതായിരിക്കും അവസാനത്തെ സൈനിക അടിയറവു പറച്ചില്‍. ആ അടിയറവ് പുതിയൊരു രാജ്യത്തിന്റെ പിറവിക്കു കാരണമാകുകയായിരുന്നു; ബംഗ്ലാദേശിന്റെ.

വിരമിച്ചശേഷവും അദ്ദേഹം സേവന മേഖലയില്‍ പ്രവര്‍ത്തിച്ചു. ബിജെപിയില്‍ എത്തിയ പ്രമുഖ സൈനികോദ്യോഗസ്ഥരില്‍ ആദ്യയാളെന്ന് ജെ.എഫ്.ആര്‍. ജേക്കബിനെ വിശേഷിപ്പിക്കാം. പാര്‍ട്ടിയുടെ ദേശീയ സമിതിയിലംഗമായി. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹം ഗോവാ ഗവര്‍ണ്ണര്‍ ആയിരുന്നു.

ഗോവയില്‍ ഗവര്‍ണ്ണറായിരിക്കെ അദ്ദേഹം കൈക്കൊണ്ട നിലപാടുകള്‍ സംസ്ഥാനത്തിന്റെ പ്രകൃതി സംരക്ഷണത്തിന് ഏറെ സഹായകമായി. വനവും ജലവും ഭൂമിയും സംരക്ഷിക്കാന്‍ നിര്‍ണ്ണായക നിലപാടുകള്‍ അദ്ദേഹം കൈക്കൊണ്ടു. സംസ്ഥാനത്ത് ഇടയ്‌ക്കുണ്ടായ ഗവര്‍ണ്ണര്‍ഭരണകാലത്തായിരുന്നു ഈ നിര്‍ണ്ണായക തീരുമാനങ്ങള്‍. പിന്നീട് പഞ്ചാബ് ഗവര്‍ണ്ണറുമായി. അവിവാഹിതനായിരുന്ന അദ്ദേഹം ശിഷ്ടജീവിതം നയിച്ചത് ദല്‍ഹിയിലായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം
Kerala

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

New Release

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

Kerala

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

Kerala

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

New Release

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

പുതിയ വാര്‍ത്തകള്‍

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

നക്ഷത്രങ്ങൾ വഴിമാറുന്നു: ഭാഗ്യം തുണയ്‌ക്കുന്നതാരെ? : സമ്പൂർണ്ണ രാശിഫലം (03 ജൂലൈ 2026) – AI ജ്യോതിഷം

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

തക്ഷശിലയിൽ പാകിസ്ഥാൻ സിമന്റ് പൂശി; വേദകാല ചരിത്ര സ്മാരകം പൈതൃകപ്പട്ടികയിൽ നിന്ന് പുറത്താക്കുമെന്ന് യുനെസ്കോയുടെ മുന്നറിയിപ്പ്

ത​മി​ഴ്‌​നാ​ട്ടി​ൽ 2320 ബാ​റു​ക​ൾ​ പൂട്ടാൻ ഉത്തരവിട്ട് വി​ജ​യ് സ​ർ​ക്കാ​ർ

ബെംഗളൂരുവിന് സമീപം ക്വാറിയിൽ വൻ പാറക്കല്ല് തകർന്നു വീണു അപകടം; ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

സെനഗലിനെ പരാജയപ്പെടുത്തിയ ബെല്‍ജിയം ടീമിന്റെ ആഹ്ലാദം

ബെല്‍ജിയം, അമേരിക്ക പ്രീക്വാര്‍ട്ടറില്‍

ശുദ്ധശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്നു പറയുന്നതിന്റെ ശാസ്ത്രീയ വിശദീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.