Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

പരമ്പരാഗത പാതയില്‍ അയ്യപ്പന്മാര്‍ക്ക് ആശ്രയം സന്നദ്ധ സംഘടനകള്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2016, 08:34 pm IST
in Travel

ശബരിമല: കല്ലുംമുള്ളും നിറഞ്ഞ പരമ്പരാഗത പാതയി ല്‍ അയ്യപ്പന്മാര്‍ക്ക് ആശ്രയം സന്നദ്ധസംഘടനകള്‍ മാത്രം. പമ്പ- എരുമേലി പരമ്പരാഗത പാതയിലാണ് സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനം ഭക്ത ര്‍ക്ക് കൈത്താങ്ങാകുന്നത്. കാളകെട്ടി, അഴുത, കല്ലിടാംകുന്ന്, മുക്കുഴി, കരിമല, ചെറിയാനവട്ടം, വലിയാനവട്ടം വഴി പമ്പയിലെത്തുന്ന ഭക്തര്‍ ഏറെ ദുരിതംപേറിയാണ് കാല്‍നടയായി ഇതുവഴി യാത്രചെയ്യുന്നത്. എന്നാല്‍ ഈ വഴിത്താരയില്‍ ദേവസ്വം ബോര്‍ഡിന്റെയോ മറ്റ് സര്‍ക്കാര്‍വകുപ്പുകളുടെയോ യാതൊരു സേവനവും ലഭ്യമല്ലാതെ ഭക്തര്‍ കഷ്ടപ്പെടുമ്പോള്‍ അവര്‍ക്ക് കുടിവെള്ളവും, അന്നദാനവും നല്‍കുന്നത് സന്നദ്ധ സംഘടനകളാണ്. പരമ്പരാഗത പാതയിലെ കാളകെട്ടി മുതല്‍ വനാന്തരങ്ങളിലൂടെവേണം ഭക്തര്‍ യാത്രചെയ്യുവാന്‍. വനാന്തരങ്ങളില്‍ വനംവകുപ്പിന്റെ അനുമതിയില്ലാതെ സേവനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് ദേവസ്വംബോര്‍ഡ്. എന്നാല്‍ ഭക്തര്‍ക്കുവേണ്ട സൗകര്യങ്ങളൊരുക്കാന്‍ വനംവകുപ്പിന്റെ അനുമതിയോടെ സംഘടനകള്‍ക്ക് കഴിയുന്നുണ്ട്.

കാളകെട്ടിമുതല്‍ ആദ്യ പത്തുകിലോമീറ്റര്‍ ദൂരം വനംവകുപ്പിന്റെ അധീനതയിലാണ്. തുടര്‍ന്നുള്ള പ്രദേശമാകട്ടെ പെരിയാര്‍ ടൈഗര്‍ പ്രോജക്ടിന്റെ പരിധിയില്‍ വരുന്നതുമാണ്.

കാളകെട്ടി ദേവീക്ഷേത്രത്തില്‍ ഇവിടുത്തെ ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന അന്നദാനം ഭക്തര്‍ക്ക് വലിയ ആശ്രയമാകുന്നുണ്ട്. അഴുത, കല്ലിടാംകുന്ന്, കരിമല ടോപ്പ്, പെരിയാനവട്ടം എന്നിവിടങ്ങളില്‍ അഖിലഭാരത അയ്യപ്പസേവാസംഘമാണ് അന്നദാനം നടത്തുന്നത്.

പരമ്പരാഗത പാതയില്‍ മറ്റൊരിടത്തും കുടിവെള്ളം പോലും ലഭിക്കില്ലെന്നത് ഭക്തരെ ഏറെകഷ്ടപ്പെടുത്തുന്നുണ്ട്. ഈ പാതയിലൂടെ കടന്നുവരുന്ന അയ്യപ്പന്മാര്‍ക്ക് പിന്നെയുള്ള ഏക ആശ്രയം വനംവകുപ്പ് ലേലത്തില്‍ നല്‍കിയിട്ടുള്ള കടകളാണ്. എന്നാല്‍ ഈ കച്ചവടക്കാരില്‍ പലരും ഭക്തരെ കൊള്ളയടിക്കുന്നതായാണ് പരാതി. ഒരുകുപ്പി കുടിവെള്ളത്തിന് 30രൂപവരെ ഇവര്‍ ഈടാക്കുന്നു. വിരിവയ്‌ക്കുവാന്‍ ആശ്രയിക്കുന്നതും ഈ കച്ചവടക്കാരുടെ താത്ക്കാലിക ടെന്റുകളെയാണ്. കൂട്ടമായെത്തുന്ന അയ്യപ്പന്മാരുടെ കച്ചവടം പ്രതീക്ഷിച്ച് പകല്‍സമയങ്ങളില്‍ സൗജന്യമായി വിരിവയ്‌ക്കുവാന്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ രാത്രിയേറെ ചെന്നാല്‍ പിന്നീട് ഇവരുടെ കച്ചവടക്കണ്ണുകള്‍ അയ്യപ്പന്മാരെ കൊത്തിവലിക്കുകയാണ്. പിന്നെ ഇവിടെ വിരിവയ്‌ക്കണമെങ്കില്‍ തലയെണ്ണി പണം നല്‍കണം. പല വിരിയിടങ്ങളിലും അമിതനിരക്ക് ഈടാക്കുന്നുണ്ട്.

കാനനപാതയില്‍ ഒറ്റപ്പെട്ടുപോയാല്‍ സംഭവിക്കാവുന്ന ഗുരുതരപ്രശ്‌നങ്ങള്‍ മനസ്സില്‍കാണുന്ന ഭക്തര്‍ പിന്നീട് ഇവരുടെ ഇംഗിതത്തിന് വഴങ്ങുകയാണ്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും നോക്കുകുത്തിയാകുമ്പോള്‍ കര്‍മ്മനിരതരാകുവാന്‍ കഴിയുന്ന ചാരിതാര്‍ത്ഥ്യത്തിലാണ് സന്നദ്ധസംഘടനകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

Kerala

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)
Football

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

India

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

Kerala

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

പുതിയ വാര്‍ത്തകള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പറഞ്ഞ നിദാഖാന് ജാമ്യം ലഭിക്കാൻ അറിയേണ്ടി വന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം : ചർച്ചയായി ജഡ്ജിയുടെ പരാമർശം

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.