Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

പരമ്പരാഗത പാതയില്‍ അയ്യപ്പന്മാര്‍ക്ക് ആശ്രയം സന്നദ്ധ സംഘടനകള്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2016, 08:34 pm IST
inTravel

ശബരിമല: കല്ലുംമുള്ളും നിറഞ്ഞ പരമ്പരാഗത പാതയി ല്‍ അയ്യപ്പന്മാര്‍ക്ക് ആശ്രയം സന്നദ്ധസംഘടനകള്‍ മാത്രം. പമ്പ- എരുമേലി പരമ്പരാഗത പാതയിലാണ് സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനം ഭക്ത ര്‍ക്ക് കൈത്താങ്ങാകുന്നത്. കാളകെട്ടി, അഴുത, കല്ലിടാംകുന്ന്, മുക്കുഴി, കരിമല, ചെറിയാനവട്ടം, വലിയാനവട്ടം വഴി പമ്പയിലെത്തുന്ന ഭക്തര്‍ ഏറെ ദുരിതംപേറിയാണ് കാല്‍നടയായി ഇതുവഴി യാത്രചെയ്യുന്നത്. എന്നാല്‍ ഈ വഴിത്താരയില്‍ ദേവസ്വം ബോര്‍ഡിന്റെയോ മറ്റ് സര്‍ക്കാര്‍വകുപ്പുകളുടെയോ യാതൊരു സേവനവും ലഭ്യമല്ലാതെ ഭക്തര്‍ കഷ്ടപ്പെടുമ്പോള്‍ അവര്‍ക്ക് കുടിവെള്ളവും, അന്നദാനവും നല്‍കുന്നത് സന്നദ്ധ സംഘടനകളാണ്. പരമ്പരാഗത പാതയിലെ കാളകെട്ടി മുതല്‍ വനാന്തരങ്ങളിലൂടെവേണം ഭക്തര്‍ യാത്രചെയ്യുവാന്‍. വനാന്തരങ്ങളില്‍ വനംവകുപ്പിന്റെ അനുമതിയില്ലാതെ സേവനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് ദേവസ്വംബോര്‍ഡ്. എന്നാല്‍ ഭക്തര്‍ക്കുവേണ്ട സൗകര്യങ്ങളൊരുക്കാന്‍ വനംവകുപ്പിന്റെ അനുമതിയോടെ സംഘടനകള്‍ക്ക് കഴിയുന്നുണ്ട്.

കാളകെട്ടിമുതല്‍ ആദ്യ പത്തുകിലോമീറ്റര്‍ ദൂരം വനംവകുപ്പിന്റെ അധീനതയിലാണ്. തുടര്‍ന്നുള്ള പ്രദേശമാകട്ടെ പെരിയാര്‍ ടൈഗര്‍ പ്രോജക്ടിന്റെ പരിധിയില്‍ വരുന്നതുമാണ്.

കാളകെട്ടി ദേവീക്ഷേത്രത്തില്‍ ഇവിടുത്തെ ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന അന്നദാനം ഭക്തര്‍ക്ക് വലിയ ആശ്രയമാകുന്നുണ്ട്. അഴുത, കല്ലിടാംകുന്ന്, കരിമല ടോപ്പ്, പെരിയാനവട്ടം എന്നിവിടങ്ങളില്‍ അഖിലഭാരത അയ്യപ്പസേവാസംഘമാണ് അന്നദാനം നടത്തുന്നത്.

പരമ്പരാഗത പാതയില്‍ മറ്റൊരിടത്തും കുടിവെള്ളം പോലും ലഭിക്കില്ലെന്നത് ഭക്തരെ ഏറെകഷ്ടപ്പെടുത്തുന്നുണ്ട്. ഈ പാതയിലൂടെ കടന്നുവരുന്ന അയ്യപ്പന്മാര്‍ക്ക് പിന്നെയുള്ള ഏക ആശ്രയം വനംവകുപ്പ് ലേലത്തില്‍ നല്‍കിയിട്ടുള്ള കടകളാണ്. എന്നാല്‍ ഈ കച്ചവടക്കാരില്‍ പലരും ഭക്തരെ കൊള്ളയടിക്കുന്നതായാണ് പരാതി. ഒരുകുപ്പി കുടിവെള്ളത്തിന് 30രൂപവരെ ഇവര്‍ ഈടാക്കുന്നു. വിരിവയ്‌ക്കുവാന്‍ ആശ്രയിക്കുന്നതും ഈ കച്ചവടക്കാരുടെ താത്ക്കാലിക ടെന്റുകളെയാണ്. കൂട്ടമായെത്തുന്ന അയ്യപ്പന്മാരുടെ കച്ചവടം പ്രതീക്ഷിച്ച് പകല്‍സമയങ്ങളില്‍ സൗജന്യമായി വിരിവയ്‌ക്കുവാന്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ രാത്രിയേറെ ചെന്നാല്‍ പിന്നീട് ഇവരുടെ കച്ചവടക്കണ്ണുകള്‍ അയ്യപ്പന്മാരെ കൊത്തിവലിക്കുകയാണ്. പിന്നെ ഇവിടെ വിരിവയ്‌ക്കണമെങ്കില്‍ തലയെണ്ണി പണം നല്‍കണം. പല വിരിയിടങ്ങളിലും അമിതനിരക്ക് ഈടാക്കുന്നുണ്ട്.

കാനനപാതയില്‍ ഒറ്റപ്പെട്ടുപോയാല്‍ സംഭവിക്കാവുന്ന ഗുരുതരപ്രശ്‌നങ്ങള്‍ മനസ്സില്‍കാണുന്ന ഭക്തര്‍ പിന്നീട് ഇവരുടെ ഇംഗിതത്തിന് വഴങ്ങുകയാണ്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും നോക്കുകുത്തിയാകുമ്പോള്‍ കര്‍മ്മനിരതരാകുവാന്‍ കഴിയുന്ന ചാരിതാര്‍ത്ഥ്യത്തിലാണ് സന്നദ്ധസംഘടനകള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

Main Article

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

Editorial

സോണിയയും സതീശനും വന്ദേമാതര വിരോധവും

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

പുതിയ വാര്‍ത്തകള്‍

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.