Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കലോത്‌സവ വേദിയില്‍ പ്രതിഷേധവും സംഘര്‍ഷവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2016, 11:49 pm IST
in Thiruvananthapuram

പെണ്‍കുട്ടികളുടെ എച്ച്എസ് വിഭാഗം ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ
ആറ്റിങ്ങല്‍ സിഎസ്‌ഐ എച്ച്എസ്എസിലെ കൃഷ്‌ണേന്ദു മുരളി

നെയ്യാറ്റിന്‍കര: പണം വാങ്ങി വിധിനിര്‍ണയിച്ചു എന്നാരോപിച്ച് മത്സരാര്‍ഥികളും രക്ഷിതാക്കളും കലോത്സവവേദിയില്‍ പ്രതിഷേധിച്ചു. നൃത്തഇനങ്ങളിലാണ് പ്രധാനമായും ആരോപണം ഉയര്‍ന്നത്. ഇന്നലെ നടന്ന എച്ച്എസ്എസ് വിഭാഗത്തിലെ നാടോടിനൃത്ത മത്സരത്തിലെ വിധി നിര്‍ണയത്തില്‍ പക്ഷപാതം കാട്ടി എന്ന് ആരോപിച്ച് ഒരുസംഘം കലാപ്രതിഭകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് തിരിച്ചറിയുന്നതിനുള്ള അടയാളങ്ങള്‍ ധരിച്ചെത്തുന്ന മത്സരാര്‍ഥികള്‍ വിജയിക്കുന്നുവെന്നായിരുന്നു പ്രതിഷേധക്കാരുടെ പരാതി. മത്സരത്തിനിടയില്‍ കുട്ടിയുടെ മാല അഴിഞ്ഞുവീണു. മത്സരത്തിന്റെ നിയമം അനുസരിച്ച് ചമയം അഴിഞ്ഞുവീണാല്‍ മത്സരാര്‍ഥി അയോഗ്യയാക്കപ്പെടും. ഇത് വിധികര്‍ത്തക്കള്‍ക്കുള്ള സൂചനയാണെന്നായിരുന്നു ആരോപണം. ഈ വിദ്യാര്‍ഥിനിക്കുതന്നെ ഒന്നാംസ്ഥാനം ലഭിച്ചതോടെ മറ്റ് മത്സരാര്‍ഥികളുടെ രക്ഷകര്‍ത്താക്കളും അധ്യാപകരും ബഹളംവച്ചു.

ജനറല്‍ കണ്‍വീനറുടെ ചുമതല വഹിക്കുന്ന ജില്ലാ വിദ്യാഭ്യാസഓഫീസറുടെ ഓഫീസിനു മുമ്പില്‍ പ്രതിഷേധവുമായി എത്തി. ആരും ചര്‍ച്ചയ്‌ക്ക് തയ്യാറാകാത്തതിനെതുടര്‍ന്ന് പ്രതിഷേധക്കാര്‍ ബോയ്‌സ് എച്ച്എസ്എസിലെ പ്രധാനവേദിയില്‍ കയറി  മുദ്രാവാക്യം വിളിയുമായി കുത്തിയിരിപ്പ് സമരം നടത്തി. വിധിനിര്‍ണയം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പോലീസ് എത്തി അനുരജ്ഞന ചര്‍ച്ച നടത്തി നിയമപരമായി പരാതി നല്‍കാന്‍ ആവശ്യപ്പെട്ടതോടെ പ്രതിഷേധം അവസാനിച്ചു.

പ്രതിഷേധങ്ങള്‍ പലപ്പോഴും സംഘര്‍ഷത്തിലെത്തി.

വിധികര്‍ത്താക്കളെ എത്തിക്കുന്നതിന് പ്രത്യേക സംഘങ്ങള്‍ക്ക് കരാര്‍ നല്‍കുന്ന പ്രവണത ഏറി വരുന്നെന്ന ആരോപണവും ശക്തമാണ്. മതിയായ യോഗ്യതയും പരിചയസമ്പത്ത് ഇല്ലാത്തതുമായ വിധികര്‍ത്താക്കളെയാണ് ഇത്തരം സംഘങ്ങള്‍ മത്സര വേദികളില്‍ എത്തിക്കുന്നത്. കരാര്‍ ഏറ്റെടുക്കുന്ന സംഘത്തിന്റെ സാമ്പത്തിക ലാഭമാണ് ഇതിനു പിന്നില്‍. വിദ്യാഭ്യാസവകുപ്പാണ് വിധികര്‍ത്താക്കളുടെ പേരുവിവരം അടങ്ങുന്ന പട്ടിക നല്‍കേണ്ടത്. യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

എന്നാല്‍ യോഗ്യതയുടെ മാനദണ്ഡം ആധികാരികമായി പരിശോധിക്കാറില്ല എന്നതാണ് വസ്തുത. ഉപജില്ലാ കലോത്‌സവത്തിന് എഇഒമാരും ജില്ലാ കലോത്സവത്തിന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും സംസ്ഥാന കലോത്‌സവത്തിന് ഡിപിഐയുമാണ് വിധികര്‍ത്താക്കളെ തെരഞ്ഞെടുക്കുന്നത്.

പാനല്‍ തയ്യാറാക്കുന്നവരുടെ ചുമതലയാണ് വിധികര്‍ത്താക്കളെ മത്‌സരവേദികളില്‍ എത്തിക്കുക എന്നത്. ഈ ബുദ്ധിമുട്ട് ഏറ്റെടുക്കാന്‍ വിദ്യാഭ്യാസവകുപ്പ് ഓഫീസുകളിലെ ജീവനക്കാര്‍ തയ്യാറാകില്ല. പകരം സംവിധാനമായാണ് കരാര്‍ സംഘങ്ങളെ ഏല്‍പിക്കുന്നത്. കരാര്‍ സംഘങ്ങളെ കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ മത്‌സരങ്ങള്‍ക്കും വിധികര്‍ത്താക്കളെ കണ്ടെത്തുന്നതിന് മൊത്തത്തില്‍ ഈ സംഘത്തിന് കരാര്‍ ഉറപ്പിക്കുകയാണ് പതിവ്.

നാണ്യവിളകളെ തരം തിരിക്കുന്നതുപോലെ വിധികര്‍ത്താക്കളെയും ഒന്നാംതരം രണ്ടാംതരം എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഒന്നാം തരത്തില്‍പ്പെട്ട വിധികര്‍ത്താക്കള്‍ക്ക് കൂടുതല്‍ തുക പ്രതിഫലമായി നല്‍കേണ്ടി വരും. ഈ വിഭാഗത്തില്‍പ്പെട്ട എല്ലാ വിധികര്‍ത്താക്കള്‍ക്കും ജില്ലാ കലോത്സവത്തിന് 2 മുതല്‍ 3 ലക്ഷം വരെ ചെലവാകും.

രണ്ടാംതരത്തിന് ഒന്നര ലക്ഷത്തിനകത്തും. രണ്ടാം വിഭാഗക്കാര്‍ എത്തുമ്പോഴാണ് പ്രശ്‌നങ്ങള്‍ക്കും തുടക്കമാകുന്നത്. മൂന്ന് വിധികര്‍ത്താക്കളില്‍ രണ്ടുപേര്‍ ബന്ധപ്പെട്ട മത്‌സര ഇനവുമായി അറിവുള്ളവരും മൂന്നാമത്തെ ആള്‍ അല്‍പജ്ഞാനിയും ആയിരിക്കും.

ഇയ്യാളെ രണ്ടുപേരുടെയും മധ്യത്തില്‍ ആയിട്ടായിരിക്കും ഇരുത്തുക. മറ്റ് രണ്ടുപേരും നല്‍കുന്ന സൂചനകള്‍ അനുസരിച്ചായിരിക്കും മൂന്നാമന്റെ വിധിനിര്‍ണയം. മത്സരാര്‍ഥികളെ സ്വാധീനിക്കുന്നതിനും കോഴ വിവാദത്തിനും ഇത് ഇടയാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

Kerala

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

Kerala

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു
India

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.