Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കലോത്‌സവ വേദിയില്‍ പ്രതിഷേധവും സംഘര്‍ഷവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2016, 11:49 pm IST
in Thiruvananthapuram

പെണ്‍കുട്ടികളുടെ എച്ച്എസ് വിഭാഗം ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ
ആറ്റിങ്ങല്‍ സിഎസ്‌ഐ എച്ച്എസ്എസിലെ കൃഷ്‌ണേന്ദു മുരളി

നെയ്യാറ്റിന്‍കര: പണം വാങ്ങി വിധിനിര്‍ണയിച്ചു എന്നാരോപിച്ച് മത്സരാര്‍ഥികളും രക്ഷിതാക്കളും കലോത്സവവേദിയില്‍ പ്രതിഷേധിച്ചു. നൃത്തഇനങ്ങളിലാണ് പ്രധാനമായും ആരോപണം ഉയര്‍ന്നത്. ഇന്നലെ നടന്ന എച്ച്എസ്എസ് വിഭാഗത്തിലെ നാടോടിനൃത്ത മത്സരത്തിലെ വിധി നിര്‍ണയത്തില്‍ പക്ഷപാതം കാട്ടി എന്ന് ആരോപിച്ച് ഒരുസംഘം കലാപ്രതിഭകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് തിരിച്ചറിയുന്നതിനുള്ള അടയാളങ്ങള്‍ ധരിച്ചെത്തുന്ന മത്സരാര്‍ഥികള്‍ വിജയിക്കുന്നുവെന്നായിരുന്നു പ്രതിഷേധക്കാരുടെ പരാതി. മത്സരത്തിനിടയില്‍ കുട്ടിയുടെ മാല അഴിഞ്ഞുവീണു. മത്സരത്തിന്റെ നിയമം അനുസരിച്ച് ചമയം അഴിഞ്ഞുവീണാല്‍ മത്സരാര്‍ഥി അയോഗ്യയാക്കപ്പെടും. ഇത് വിധികര്‍ത്തക്കള്‍ക്കുള്ള സൂചനയാണെന്നായിരുന്നു ആരോപണം. ഈ വിദ്യാര്‍ഥിനിക്കുതന്നെ ഒന്നാംസ്ഥാനം ലഭിച്ചതോടെ മറ്റ് മത്സരാര്‍ഥികളുടെ രക്ഷകര്‍ത്താക്കളും അധ്യാപകരും ബഹളംവച്ചു.

ജനറല്‍ കണ്‍വീനറുടെ ചുമതല വഹിക്കുന്ന ജില്ലാ വിദ്യാഭ്യാസഓഫീസറുടെ ഓഫീസിനു മുമ്പില്‍ പ്രതിഷേധവുമായി എത്തി. ആരും ചര്‍ച്ചയ്‌ക്ക് തയ്യാറാകാത്തതിനെതുടര്‍ന്ന് പ്രതിഷേധക്കാര്‍ ബോയ്‌സ് എച്ച്എസ്എസിലെ പ്രധാനവേദിയില്‍ കയറി  മുദ്രാവാക്യം വിളിയുമായി കുത്തിയിരിപ്പ് സമരം നടത്തി. വിധിനിര്‍ണയം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പോലീസ് എത്തി അനുരജ്ഞന ചര്‍ച്ച നടത്തി നിയമപരമായി പരാതി നല്‍കാന്‍ ആവശ്യപ്പെട്ടതോടെ പ്രതിഷേധം അവസാനിച്ചു.

പ്രതിഷേധങ്ങള്‍ പലപ്പോഴും സംഘര്‍ഷത്തിലെത്തി.

വിധികര്‍ത്താക്കളെ എത്തിക്കുന്നതിന് പ്രത്യേക സംഘങ്ങള്‍ക്ക് കരാര്‍ നല്‍കുന്ന പ്രവണത ഏറി വരുന്നെന്ന ആരോപണവും ശക്തമാണ്. മതിയായ യോഗ്യതയും പരിചയസമ്പത്ത് ഇല്ലാത്തതുമായ വിധികര്‍ത്താക്കളെയാണ് ഇത്തരം സംഘങ്ങള്‍ മത്സര വേദികളില്‍ എത്തിക്കുന്നത്. കരാര്‍ ഏറ്റെടുക്കുന്ന സംഘത്തിന്റെ സാമ്പത്തിക ലാഭമാണ് ഇതിനു പിന്നില്‍. വിദ്യാഭ്യാസവകുപ്പാണ് വിധികര്‍ത്താക്കളുടെ പേരുവിവരം അടങ്ങുന്ന പട്ടിക നല്‍കേണ്ടത്. യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

എന്നാല്‍ യോഗ്യതയുടെ മാനദണ്ഡം ആധികാരികമായി പരിശോധിക്കാറില്ല എന്നതാണ് വസ്തുത. ഉപജില്ലാ കലോത്‌സവത്തിന് എഇഒമാരും ജില്ലാ കലോത്സവത്തിന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും സംസ്ഥാന കലോത്‌സവത്തിന് ഡിപിഐയുമാണ് വിധികര്‍ത്താക്കളെ തെരഞ്ഞെടുക്കുന്നത്.

പാനല്‍ തയ്യാറാക്കുന്നവരുടെ ചുമതലയാണ് വിധികര്‍ത്താക്കളെ മത്‌സരവേദികളില്‍ എത്തിക്കുക എന്നത്. ഈ ബുദ്ധിമുട്ട് ഏറ്റെടുക്കാന്‍ വിദ്യാഭ്യാസവകുപ്പ് ഓഫീസുകളിലെ ജീവനക്കാര്‍ തയ്യാറാകില്ല. പകരം സംവിധാനമായാണ് കരാര്‍ സംഘങ്ങളെ ഏല്‍പിക്കുന്നത്. കരാര്‍ സംഘങ്ങളെ കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ മത്‌സരങ്ങള്‍ക്കും വിധികര്‍ത്താക്കളെ കണ്ടെത്തുന്നതിന് മൊത്തത്തില്‍ ഈ സംഘത്തിന് കരാര്‍ ഉറപ്പിക്കുകയാണ് പതിവ്.

നാണ്യവിളകളെ തരം തിരിക്കുന്നതുപോലെ വിധികര്‍ത്താക്കളെയും ഒന്നാംതരം രണ്ടാംതരം എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഒന്നാം തരത്തില്‍പ്പെട്ട വിധികര്‍ത്താക്കള്‍ക്ക് കൂടുതല്‍ തുക പ്രതിഫലമായി നല്‍കേണ്ടി വരും. ഈ വിഭാഗത്തില്‍പ്പെട്ട എല്ലാ വിധികര്‍ത്താക്കള്‍ക്കും ജില്ലാ കലോത്സവത്തിന് 2 മുതല്‍ 3 ലക്ഷം വരെ ചെലവാകും.

രണ്ടാംതരത്തിന് ഒന്നര ലക്ഷത്തിനകത്തും. രണ്ടാം വിഭാഗക്കാര്‍ എത്തുമ്പോഴാണ് പ്രശ്‌നങ്ങള്‍ക്കും തുടക്കമാകുന്നത്. മൂന്ന് വിധികര്‍ത്താക്കളില്‍ രണ്ടുപേര്‍ ബന്ധപ്പെട്ട മത്‌സര ഇനവുമായി അറിവുള്ളവരും മൂന്നാമത്തെ ആള്‍ അല്‍പജ്ഞാനിയും ആയിരിക്കും.

ഇയ്യാളെ രണ്ടുപേരുടെയും മധ്യത്തില്‍ ആയിട്ടായിരിക്കും ഇരുത്തുക. മറ്റ് രണ്ടുപേരും നല്‍കുന്ന സൂചനകള്‍ അനുസരിച്ചായിരിക്കും മൂന്നാമന്റെ വിധിനിര്‍ണയം. മത്സരാര്‍ഥികളെ സ്വാധീനിക്കുന്നതിനും കോഴ വിവാദത്തിനും ഇത് ഇടയാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഇന്ത്യൻ സൈന്യം പി‌ഒ‌കെ പിടിച്ചടക്കും , പ്രതിഷേധക്കാർക്ക് സ്വാതന്ത്ര്യം നൽകും’ : മുന്നറിയിപ്പ് നൽകി പാകിസ്ഥാന്റെ റെഡ് ക്യാപ്

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

World

‘കശ്മീരിലെ വികസനം കാണുന്നത് പി‌ഒ‌കെയിൽ തീ ആളിക്കത്തിച്ചു’ , ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് പാകിസ്ഥാൻ വിദഗ്‌ദ്ധൻ

Education

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

World

പാക് അധീന കശ്മീരിൽ സ്ഥിതി കൂടുതൽ വഷളാകുന്നു : പള്ളികൾ ആക്രമിച്ച് പാകിസ്ഥാൻ സൈന്യം  ഇമാമിനെ വധിച്ചു; ഇൻ്റർനെറ്റിന് വിലക്ക്

പുതിയ വാര്‍ത്തകള്‍

ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.