Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അയ്യപ്പതത്ത്വം ഭാരതീയവീക്ഷണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2015, 09:42 pm IST
inSamskriti

ഭാരതീയ സംസ്‌കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും അന്തര്‍ധാരയായ വൈദിക സാഹിത്യം മനുഷ്യരാശിയുടെ പ്രാചീനവും ബൃഹത്തുമായ വാങ്മയമാണ്. വിശ്വസ്രഷ്ടാവും അന്തര്‍യാമിയും പ്രകാശസ്വരൂപനുമായ ഈശ്വരനില്‍നിന്ന് അനാദിയായ വേദം വെളിപ്പെട്ടു- ”അസ്യ മഹതോഭൂതസ്യ നിഃശ്വസിതമേതദ്യദ് ഋഗേ്വദോ യജുര്‍വേദഃ സാമവേദോ ളഥര്‍വ്വാങ്ഗിരസ”(ബ്യഹദാരണ്യകോപനിഷത് അദ്ധ്യായം 2, ബ്രാഹ്മണം 4, മന്ത്രം 10) ഈ മഹത്തായ ബ്രഹ്മത്തിന്റെ നിഃശ്വസിതമാണ് ഋഗ്, യജൂസ്, സാമം, അഥര്‍വം എന്നീ വേദങ്ങള്‍.

അനശ്വരമായ വേദത്തെ ഈശ്വരന്‍ ബ്രഹ്മാവിനു നല്‍കിയതായി ശ്വേതാശ്വതരോപനിഷത് കാട്ടുന്നു- ”യോ ബ്രഹ്മാണം വിദധാതി പൂര്‍വം യോ വൈ വേദാംശ്ച പ്രഹിണോതി തസ്‌മൈ” സൃഷ്ടിയുടെ ആരംഭത്തില്‍ ബ്രഹ്മാവിനെ സൃഷ്ടിച്ചവനും ബ്രഹ്മാവിനായി വേദങ്ങള്‍ എത്തിച്ചവനുമാരാണോ ആ ഈശ്വരനു നമസ്‌കാരം എന്നതാണ് മുകളില്‍ കൊടുത്തിരിക്കുന്ന ശ്രുതിയുടെ സാരം.

വേദമന്ത്രങ്ങള്‍ ബ്രഹ്മാവില്‍നിന്ന് ഋഷികള്‍ ദര്‍ശിച്ചു. അതിനാല്‍ ഋഷികള്‍ മന്ത്രദ്രഷ്ടാക്കളായി, അവര്‍ മന്ത്രകര്‍ത്താക്കളല്ല. വേദം ബ്രഹ്മാവില്‍നിന്ന് തപോധനന്മാരായ ഋഷികള്‍ക്കു ലഭിച്ചക്രമം വംശബ്രാഹ്മണത്തില്‍ കാണാം.

ജ്ഞാനാര്‍ത്ഥമായ ‘വിദ്’ ധാതുവില്‍ നിന്ന് നിഷ്‌ക്രമിച്ച വേദം ഋഷീശ്വരന്മാരിലൂടെ സൃഷ്ടിയോടൊപ്പം ലോകത്തില്‍ പ്രചരിച്ചു.

സുഖാര്‍ത്ഥാഃ സര്‍വഭൂതാനാം മതാഃ, സര്‍വ്വാഃ പ്രവൃത്തയഃ” എന്ന തത്ത്വമനുസരിച്ച് ആദികാലം മുതല്‍ക്കേ മനുഷ്യര്‍ സുഖാനേ്വഷികളാണ്. സുഖപ്രാപ്തി തന്നെയായിരുന്നു അവരുടെ ലക്ഷ്യം. ദുഃഖത്തെ ഒഴിവാക്കിക്കൊണ്ടുള്ള അജ്ഞാനത്തില്‍നിന്ന്, എല്ലാവിധ സുഖസൗകര്യങ്ങളോടുകൂടിയ സ്വര്‍ഗസങ്കല്‍പം ഉടലെടുത്തു. സ്വര്‍ഗപ്രാപ്തിക്കുള്ള ഉപായങ്ങളായിട്ടാണ് കര്‍മ്മകാണ്ഡം ആവിര്‍ഭവിച്ചത്. ”സ്വര്‍ഗകാമോ യജേത”, ”പുത്രകാമോ യജേത” സ്വര്‍ഗം ആഗ്രഹിക്കുന്നവര്‍ അഗ്നിഹോത്ര കര്‍മ്മത്തെ ചെയ്യൂ. പുത്രനെ അനുഗ്രഹിക്കുന്നവര്‍ പുത്രികാമേഷ്ടി യാഗത്തെ ചെയ്തു തുടങ്ങിയ പൂര്‍വമീമാംസ വാക്യങ്ങള്‍ യാഗാദികളെക്കൊണ്ട് ദേവന്മാരെ സന്തോഷിപ്പിച്ച് സ്വര്‍ഗത്തില്‍ പോയാല്‍ അവരുടെ അനുഗ്രഹം നേടാമെന്നാണ് കര്‍മ്മകാണ്ഡവിധിയിലൂടെ അവര്‍ കരുതിയിരുന്നത്.

ശ്രീമദ് ഭഗവദ്ഗീതാ ഒന്‍പതാമതാദ്ധ്യായം  20ഉം 21ഉം ശ്ലോകങ്ങളില്‍കൂടി ഭഗവാന്‍ ഇതേ ആശയത്തെ വെളിപ്പെടുത്തുന്നു-

ത്രൈവിദ്യാം മാം സോമപാഃ

പൂതപാപാ

യജ്ഞൈരിഷ്ട്വാ സര്‍ഗതിം

പ്രാര്‍ത്ഥയന്തേ

തേ പുണ്യമാസാദ്യ സുരേന്ദ്രലോക-

മശ്‌നന്തി ദിവ്യാന്‍ ദിവി ദേവഭോഗാന്‍

തേ തം ഭുക്ത്വാ സ്വര്‍ഗലോകം വിശാലം

ക്ഷീണേ പുണ്യേ മര്‍ത്ത്യലോകം

വിശന്തി

ഏവം ത്രയീധര്‍മ്മമനുപ്രപന്നാ

ഗതാഗതം കാമകാമാ ലഭന്തേ

വേദങ്ങള്‍ അഭ്യസിക്കുകയും അവയിലെ യജ്ഞാദികര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് സ്വര്‍ഗം പ്രാപിക്കുകതന്നെയാണ് പരമപുരുഷാര്‍ത്ഥമെന്ന് കരുതുകയും ചെയ്യുന്നവര്‍, യജ്ഞങ്ങള്‍കൊണ്ട് എന്നെ യജിച്ചിട്ട് സോമരസത്തെ പാനം ചെയ്ത് കല്മഷം(പാപം) ഇല്ലാത്തവരായി തീര്‍ന്ന് വിശപ്പ്, ദാഹം, ജരാ, മരണം ഇവയ്‌ക്കൊക്കെ അതീതരായി സര്‍വ്വാഭീഷ്ടദായകങ്ങളായ എല്ലാവിധ സുഖസാമഗ്രികളോടുകൂടിയ സ്വര്‍ഗത്തെ പ്രാപിച്ചു, ദേവഭോഗങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു. അവര്‍ വിശാലമായ സ്വര്‍ഗലോകമനുഭവിച്ച് പുണ്യം ക്ഷയിക്കുമ്പോള്‍ മര്‍ത്ത്യലോകത്തിലേക്ക് വരുന്നു. യജ്ഞാദികര്‍മ്മങ്ങളെ മാത്രം അവലംബിക്കുന്ന ഭോഗകാമികള്‍ക്ക് ഇപ്രകാരം പോക്കും വരവും മാത്രമാണ് ലഭിക്കുക.

ഈ ലോകത്തില്‍ കര്‍മ്മം കൊണ്ടു സമ്പാദിച്ചിട്ടുള്ള സുഖാനുഭവങ്ങളെല്ലാം നശിച്ചുപോകുന്നതുപോലെ, പരലോകത്തില്‍ പുണ്യംകൊണ്ട് സമ്പാദിച്ചിട്ടുള്ള ലോകവും നശിക്കുന്നുവെന്ന് ഛാന്ദോഗ്യോപനിഷത് ശ്രുതി –

”തദ്യഥേഹ കര്‍മ്മജിതോ ലോകഃ

ക്ഷീയതേ

ഏവമേവാമുത്ര പുണ്യജിതോ

ലോകഃ ക്ഷീയതേ”

എന്നാല്‍ ഭഗവദ്ഗീത 9-ാം അദ്ധ്യായം 22-ാം ശ്ലോകത്തില്‍ ഭഗവാന്‍ പ്രഖ്യാപനം പോലെ നമ്മെ ബോധിപ്പിക്കുന്നു –

”അനന്യാശ്ചിന്തയന്തോ മാം

യേജനാഃ പര്യുപാസതേ

തേഷാം നിത്യാഭിയുക്താനാം

യോഗക്ഷേമം വഹാമ്യഹം”

എന്നില്‍മാത്രം മനസ്സുറപ്പിച്ച് (ആത്യന്തിക സത്തയില്‍) അനിത്യ സുഖത്തെ പ്രദാനം ചെയ്യുന്ന ലൗകികസുഖഭോഗങ്ങളില്‍ രമിക്കാതെ, യാതൊരുവനാണോ എന്നെ ഉപാസിക്കുന്നത് അവന് വേണ്ടതെല്ലാം നല്‍കി ഞാന്‍ സംരക്ഷിക്കും. എത്ര ദൃഢമായ വാക്കുകള്‍. ഇതാണ് നാമറിയേണ്ട അയ്യപ്പതത്ത്വം. വ്രതാരംഭം മുതല്‍ മനസ്സില്‍ ഉടലെടുക്കേണ്ട ഭഗവദ് വിചിന്തനം, ജീവിതത്തിലുടനീളം നാം വച്ചു പുലര്‍ത്തേണ്ട സദ്ഭാവന–

”ദേവാന്‍ ഭാവയതാനേന തേ ദേവാ ഭാവയന്തു വഃ

പരസ്പരം ഭാവയന്തഃ ശ്രേയഃ പരമവാപ്‌സ്യഥ”

നമ്മിലുള്ള ചൈതന്യത്തെ ഉണര്‍ത്തി, ആ ചൈതന്യം പരമമായ ചൈതന്യവുമായി താദാത്മ്യം പ്രാപിക്കുമ്പോള്‍ മനുഷ്യജന്മം സഫലമാകുന്നു.

ശിവന്‍, വിഷ്ണു, അയ്യപ്പന്‍, ശാസ്താവ്, സുബ്രഹ്മണ്യന്‍, ഗണപതി, സരസ്വതി, ദുര്‍ഗ, പാര്‍വതീ എന്നീ വിവിധ നാമങ്ങളിലും രൂപങ്ങളിലും അറിയപ്പെടുന്ന ദേവഭാവങ്ങളിലെല്ലാം തന്നെ ഒരേ ഒരു ചൈതന്യം മാത്രമാണ് സ്ഥിതിചെയ്യുന്നത് എന്നാണ് വേദം ഉദ്‌ഘോഷിക്കുന്നത്- ”ഏകം സദ്വിപ്രാഃ ബഹുധാ വദന്തി”, ”അജാമേകാം ലോഹിത ശുക്ലകൃഷ്ണാം” എന്നീ വേദവാക്യങ്ങള്‍ ഈശ്വരന്‍ ഒന്നേയുള്ളൂവെന്നും, അദ്ദേഹത്തെ വിദ്വാന്മാര്‍ പല പേരുകൊണ്ടു വ്യവഹരിക്കുന്നു എന്നുമാണ് നാം അറിയേണ്ടത്.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.