Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചെറിയ ഇടവേളക്ക് ശേഷം പെരിന്തല്‍മണ്ണ ലീഗില്‍ വീണ്ടും പൊട്ടിത്തെറി

Janmabhumi Online by Janmabhumi Online
Dec 18, 2015, 02:19 pm IST
in Malappuram
FacebookTwitterWhatsAppTelegramLinkedinEmail

പെരിന്തല്‍മണ്ണ: ഏതാനും ദിവസത്തെ നിശബ്ദതക്ക് ശേഷം ലീഗില്‍ വീണ്ടും പോര്‍വിളി ഉയര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ ആരോപണ പ്രത്യാരോപണ ശരങ്ങള്‍ ലീഗിലെ വിഭാഗീയതയുടെ പ്രകടമായ തെളിവായിരുന്നു.

നാടകാന്ത്യം, ചില പ്രധാന നേതാക്കള്‍ സസ്‌പെന്‍ഷന്‍ വാങ്ങി പുറത്ത് പോയി. കഴിഞ്ഞ നഗരസഭാ പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂക്ക് ആയിരുന്നു പുറത്ത് പോയവരില്‍ പ്രമുഖന്‍. ഒരുപക്ഷേ, യുഡിഎഫിന് ഭരണം ലഭിച്ചിരുന്നെങ്കില്‍ നഗരസഭാ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാവുന്ന ആളായിരുന്നു ഫാറൂക്ക്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫും തോറ്റു പച്ചീരി ഫാറൂക്കും തോറ്റു. നഗരസഭാ പ്രതിപക്ഷ നേതാവായിരുന്ന പച്ചീരി ഫാറൂക്കിന്റെ തോല്‍വിക്ക് പിന്നില്‍ ചില ലീഗ് നേതാക്കള്‍ പ്രവര്‍ത്തിച്ചുയെന്നത് പരസ്യമായ രഹസ്യമാണ്. ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ മുന്‍മന്ത്രി നാലകത്ത് സൂപ്പിയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മന്ത്രി മഞ്ഞളാംകുഴി അലിയുടെയും നാലകത്ത് സൂപ്പിയുടെയും ഇടപെടലുകള്‍ കാരണമാണ് ലീഗ് ഇത്തരം ഒരു വന്‍തോല്‍വിയിലേക്ക് കൂപ്പ്കുത്തിയതെന്ന് പരസ്യമായി പറയാനും ഇവര്‍ മടി കാണിച്ചില്ല. ഈ വിഴുപ്പലക്കുകളെ തുടര്‍ന്നാണ് ലീഗ് നേതൃത്വം പച്ചീരി ഫാറൂക്കിനെയും അദ്ദേഹത്തിനൊപ്പം നിന്ന നേതാക്കന്മാരെയും സസ്‌പെന്റ് ചെയ്തത്. ഏന്നാല്‍ ഇതിന് പിന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയത് മന്ത്രി മഞ്ഞളാംകുഴി അലി ആണെന്നാണ് എതിര്‍ വിഭാഗം ആരോപിക്കുന്നത്. സിപിഎം സഹയാത്രികനായിരുന്ന മഞ്ഞളാംകുഴി അലിയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നിരവധി ആളുകള്‍ ഇപ്പോളും ലീഗിലുണ്ട്. ഈ പുറത്താക്കല്‍ അലി വിരുദ്ധര്‍ക്ക് ശക്തി പകരുകയാണ് ചെയ്തത്. അലിയെ എതിറ്ത്താല് നാളെ തങ്ങളുടെ അവസ്ഥയും ഇതാകുമെന്ന് പലരും കരുതുന്നു. ഇവരൊക്കെ രഹസ്യമായും പരസ്യമായും പച്ചീരി ഫാറൂക്കിന് പിന്തുണയും പ്രഖ്യാപിച്ചു. ഫലത്തില്‍ ലീഗിന് അകത്തുണ്ടായിരുന്ന പച്ചീരി ഫാറൂക്കിനെക്കാള്‍ പുറത്തുള്ള പച്ചീരി ഫാറൂക്ക് കരുത്തനായി മാറി. അലി വിരുദ്ധരെല്ലാം പച്ചീരി ഫാറൂക്കില്‍ തങ്ങളുടെ രക്ഷകനെ കണ്ടെത്തി. അതുകൊണ്ട് തന്നെ എന്തുവില കൊടുത്തും ഫാറൂക്കിനെ ലീഗില്‍ തിരികെ കൊണ്ടുവരാന്‍ ശ്രമങ്ങളും തുടങ്ങി. എന്നാല്‍ സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ പച്ചീരി ഫാറൂക്കിന്റെ മടങ്ങി വരവിന് പച്ചക്കൊടി കാണിച്ചിട്ടില്ല. ഫാറൂക്കിനെ തിരിച്ചെടുക്കണമെന്ന ആവശ്യമുന്നയിച്ച് നിരവധി വാര്‍ഡ് മണ്ഡലം കമ്മറ്റികളില്‍ നിന്ന് കൂട്ടത്തോടെ രാജിയുണ്ടായി.

ഫാറൂക്കിനെ തിരിച്ചെടുക്കാത്ത പക്ഷം പെരിന്തല്‍മണ്ണയില്‍ ലീഗ് പിളര്‍പ്പിലേക്ക് നീങ്ങുമെന്ന കാര്യം വ്യക്തമാണ്.

എന്തായാലും ലീഗിന്റെ ഭാവി, മന്ത്രി മഞ്ഞളാംകുഴി അലിയുടെ കൈകളിലാണ്. തന്റെ ഭാവിക്ക് ദോഷം വരുന്ന ‘നീക്കുപോക്കുകള്‍ക്ക്’ അദ്ദേഹം തുനിയുമെന്ന് സാധാരണ ലീഗ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നുമില്ല.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഇതെന്റെ സന്തോഷത്തിന്റെ ദിവസം”, ആകാശ് മിസൈല്‍ മൂന്ന് അമേരിക്കന്‍ എഫ്-16 വിമാനങ്ങളെ വെടിവെച്ചിട്ടപ്പോള്‍ ഡോ. റാവു പറഞ്ഞു

Kerala

തീപിടിച്ച കപ്പലിലെ 18 ജീവനക്കാരെ മംഗളുരുവിലെത്തിച്ചു, പൊളളലേറ്റ 6 പേര്‍ ആശുപത്രിയില്‍

India

ബ്രഹ്മോസ് മിസൈല്‍ പാകിസ്ഥാനില്‍ നടത്തിയ സംഹാരതാണ്ഡവം കണ്ട് ഉക്രൈന്‍ പ്രസിഡന്‍റ് ഞെട്ടി, അദ്ദേഹം ജര്‍മ്മനിയോട് ഒരു കാര്യം ആവശ്യപ്പെട്ടു

Kerala

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍

Kerala

അഗ്നിബാധയുണ്ടായ ചരക്കുകപ്പലില്‍ നിന്നുള്ള കണ്ടെയ്നറുകള്‍ തീരത്ത് അടിയാന്‍ സാധ്യത

പുതിയ വാര്‍ത്തകള്‍

കോയിപ്രം കസ്റ്റഡി മര്‍ദ്ദനം : അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന്

സംവിധായകന്‍ വരുണ്‍ ഗ്രോവര്‍ (വലത്ത് )

2009ല്‍ കോണ്‍ഗ്രസ് ഭരിയ്‌ക്കുമ്പോള്‍ സിനിമയില്‍ വിലക്ക് ഉണ്ടായിരുന്നു, അത്രയ്‌ക്കായിരുന്നു കോണ്‍ഗ്രസിന്റെ ആവിഷ്കാരസ്വാതന്ത്ര്യം: വരുണ്‍ ഗ്രോവര്‍

വെമ്പായത്തുനിന്ന് 16 കാരനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്, ട്രെയിന്‍ തട്ടി മരിച്ചത് കാണാതായ അഭിജിത്ത് എന്ന് മൊഴി

ഫ്രറ്റേണിറ്റിയുടെ ‘മഹാ മലപ്പുറം റാലി’ക്ക് അനുമതി നിഷേധിച്ച് പൊലീസ്

വന്യമൃഗങ്ങളെ കൊല്ലാനുള്ള അധികാരം വിനിയോഗിക്കാന്‍ ഇനിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം: രാജീവ് ചന്ദ്രശേഖര്‍

നിലമ്പൂരില്‍ മരണപ്പെട്ട അനന്തുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം: ബിജെപി

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യ നില മെച്ചപ്പെട്ടു

കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്ന് 2 കുട്ടികള്‍ കടന്നു, കടന്നത് ജീവനക്കരെ കത്തി വീശി ഭീഷണിപ്പെടുത്തിയ ശേഷം

ഇസ്ലാമിനെ അപമാനിച്ചെന്ന് ആരോപിച്ച് ശർമിഷ്ഠ പനോലിയെ കുടുക്കിയ വജാഹത് ഖാൻ അറസ്റ്റിൽ

രത്തന്‍ ടാറ്റ (ഇടത്ത്) ജംസേട്ജി  ടാറ്റ (നടുവില്‍) ജെആര്‍ഡി ടാറ്റ (വലത്ത്)

ടാറ്റയെ അറിയാമോ? ജാംസേഠ്ജി, ജെആര്‍ഡി, രത്തന്‍ ടാറ്റമാരെ അറിയാമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies