Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നെയ്യാറിലെ ഷട്ടറുകള്‍ തുറന്നു കിടക്കാന്‍ തുടങ്ങിയിട്ട് ആറു മാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2015, 11:12 pm IST
in Thiruvananthapuram

ശിവാകൈലാസ്

കാട്ടാക്കട: നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകളും തുടര്‍ച്ചയായി തുറന്നിടാന്‍ തുടങ്ങിയിട്ട് ആറുമാസം പിന്നിടുന്നു. ചരിത്രത്തിലാധ്യമായാണ് നെയ്യാറിലെ ഷട്ടറുകള്‍ ഇത്രയേറെക്കാലം അടയ്‌ക്കാതിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ എട്ടാം തീയതിയാണ് കനത്ത മഴയെ തുടര്‍ന്ന് പരമാവധി സംഭരണ ശേഷിയായ 84.750 അടിയോളം അടുത്തപ്പോള്‍ തുറന്നിട്ടത്. പിന്നെയിങ്ങോട്ടു നിരവധി തവണ അളവുകളില്‍ വ്യത്യാസം വന്നെങ്കിലും ഷട്ടറുകള്‍ അടച്ചിട്ടില്ല. 1954 ല്‍ തറക്കല്ലിടുകയും 1958 ല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്ത നെയ്യാര്‍ അണക്കെട്ടില്‍ മുന്‍പ് തുടര്‍ച്ചയായി ഒരു മാസത്തോളം ഷട്ടര്‍ ഉയര്‍ത്തിയിട്ടുണ്ട്. അപ്രതീക്ഷിതാമയി വൃഷ്ടി പ്രദേശത്ത് മഴ കനക്കുകയോ തോരാതെ പെയ്യുകയോ ചെയ്യുമ്പോഴാണ് ഷട്ടറുകള്‍ സാധാരണ ഗതിയില്‍ ഉയര്‍ത്തുന്നത്. എന്നാല്‍ കഴിഞ്ഞ ആറു മാസമായി സംഭരണിയില്‍ 84 അടിക്കു താഴേക്കു ജലനിരപ്പ് താഴാതിരുന്നതാണ് ഷട്ടര്‍ പിന്നീട് അടക്കാതിരുന്നത്. ഈ ആറുമാസത്തിനിടയില്‍ ക്രമാതീതാമായി ജല നിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ആറു തവണ ഷട്ടറുകള്‍ ഉയര്‍ത്തുകയും നെയ്യാര്‍ തീരം വെള്ളത്തിനടിയിലാവുകയും ലക്ഷകണക്കിന് രൂപയുടെ നാശ നഷ്ടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

പതിനഞ്ചു വര്‍ഷം മുന്‍പ് കനത്ത മഴയില്‍ എട്ടടിയോളവും ശേഷം ഇക്കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് ആറടിയോളവും ആണ് പരമാവധി നാലു ഷട്ടറുകളും ഉയര്‍ത്തിയിട്ടുള്ളത്. ഇതേ തുടര്‍ന്ന് നെയ്യാര്‍ കരകവിഞ്ഞൊഴുകി. പാലത്തിനു സമീപം നദി തുടങ്ങുന്ന ഭാഗത്ത് ഇരു വശങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായി. ക്യച്ച്‌മെന്റ്‌റ് ഏരിയയിലും ആറുകളുടെ തീരത്തും താമസിക്കുന്ന വീടുകളില്‍ വെള്ളം കയറിയും കൃഷിയിടങ്ങള്‍ വെള്ളതിനടിയിലാവുകയും വ്യാപക നാശം സംഭവിക്കുകയും ചെയ്തിരുന്നു. അതേസമയം റിസര്‍വോയര്‍ തീരത്തെ കയ്യേറ്റവും കരയിടിച്ചിലും ഡാമിന്റെ സംഭരണ ശേഷിയില്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. മുന്‍പ് കെഇആര്‍ ഐ നടത്തിയ പഠനത്തില്‍ ഡാമിന്റെ നാല്‍പതു ശതമാനത്തോളം സംഭരണ ശേഷിയില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ഇതേ സംഘം രണ്ടു മാസത്തിനു മുന്‍പ് ഇത് സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ അറിവാകും. ഈ റിപ്പോര്‍ട്ടിലും മുന്‍പത്തേക്കാള്‍ സംഭരണ ശേഷിയില്‍ കുറവ് വരാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ദിവസങ്ങളായി തോരാതെ പെയ്യുന്ന മഴയില്‍ വൃഷ്ടി പ്രദേശത്തെ നീരൊഴുക്ക് ഇപ്പോഴും ശക്തമാണ്. പരമാവധി സംഭരണ ശേഷിയോട് അടുത്ത് 84.50 അടിയില്‍ ആണ് ഇപ്പോഴത്തെ ജലനിരപ്പ്. ഒരടിയോളം ഇപ്പോള്‍ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. മഴ നിലയ്‌ക്കാത്തതിനാല്‍ നീരൊഴുക്കും ശക്തമാണ്. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും സ്ഥിതി തുടര്‍ന്നാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

World

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

പുതിയ വാര്‍ത്തകള്‍

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.