Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നെയ്യാറിലെ ഷട്ടറുകള്‍ തുറന്നു കിടക്കാന്‍ തുടങ്ങിയിട്ട് ആറു മാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2015, 11:12 pm IST
in Thiruvananthapuram

ശിവാകൈലാസ്

കാട്ടാക്കട: നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകളും തുടര്‍ച്ചയായി തുറന്നിടാന്‍ തുടങ്ങിയിട്ട് ആറുമാസം പിന്നിടുന്നു. ചരിത്രത്തിലാധ്യമായാണ് നെയ്യാറിലെ ഷട്ടറുകള്‍ ഇത്രയേറെക്കാലം അടയ്‌ക്കാതിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ എട്ടാം തീയതിയാണ് കനത്ത മഴയെ തുടര്‍ന്ന് പരമാവധി സംഭരണ ശേഷിയായ 84.750 അടിയോളം അടുത്തപ്പോള്‍ തുറന്നിട്ടത്. പിന്നെയിങ്ങോട്ടു നിരവധി തവണ അളവുകളില്‍ വ്യത്യാസം വന്നെങ്കിലും ഷട്ടറുകള്‍ അടച്ചിട്ടില്ല. 1954 ല്‍ തറക്കല്ലിടുകയും 1958 ല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്ത നെയ്യാര്‍ അണക്കെട്ടില്‍ മുന്‍പ് തുടര്‍ച്ചയായി ഒരു മാസത്തോളം ഷട്ടര്‍ ഉയര്‍ത്തിയിട്ടുണ്ട്. അപ്രതീക്ഷിതാമയി വൃഷ്ടി പ്രദേശത്ത് മഴ കനക്കുകയോ തോരാതെ പെയ്യുകയോ ചെയ്യുമ്പോഴാണ് ഷട്ടറുകള്‍ സാധാരണ ഗതിയില്‍ ഉയര്‍ത്തുന്നത്. എന്നാല്‍ കഴിഞ്ഞ ആറു മാസമായി സംഭരണിയില്‍ 84 അടിക്കു താഴേക്കു ജലനിരപ്പ് താഴാതിരുന്നതാണ് ഷട്ടര്‍ പിന്നീട് അടക്കാതിരുന്നത്. ഈ ആറുമാസത്തിനിടയില്‍ ക്രമാതീതാമായി ജല നിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ആറു തവണ ഷട്ടറുകള്‍ ഉയര്‍ത്തുകയും നെയ്യാര്‍ തീരം വെള്ളത്തിനടിയിലാവുകയും ലക്ഷകണക്കിന് രൂപയുടെ നാശ നഷ്ടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

പതിനഞ്ചു വര്‍ഷം മുന്‍പ് കനത്ത മഴയില്‍ എട്ടടിയോളവും ശേഷം ഇക്കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് ആറടിയോളവും ആണ് പരമാവധി നാലു ഷട്ടറുകളും ഉയര്‍ത്തിയിട്ടുള്ളത്. ഇതേ തുടര്‍ന്ന് നെയ്യാര്‍ കരകവിഞ്ഞൊഴുകി. പാലത്തിനു സമീപം നദി തുടങ്ങുന്ന ഭാഗത്ത് ഇരു വശങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായി. ക്യച്ച്‌മെന്റ്‌റ് ഏരിയയിലും ആറുകളുടെ തീരത്തും താമസിക്കുന്ന വീടുകളില്‍ വെള്ളം കയറിയും കൃഷിയിടങ്ങള്‍ വെള്ളതിനടിയിലാവുകയും വ്യാപക നാശം സംഭവിക്കുകയും ചെയ്തിരുന്നു. അതേസമയം റിസര്‍വോയര്‍ തീരത്തെ കയ്യേറ്റവും കരയിടിച്ചിലും ഡാമിന്റെ സംഭരണ ശേഷിയില്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. മുന്‍പ് കെഇആര്‍ ഐ നടത്തിയ പഠനത്തില്‍ ഡാമിന്റെ നാല്‍പതു ശതമാനത്തോളം സംഭരണ ശേഷിയില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ഇതേ സംഘം രണ്ടു മാസത്തിനു മുന്‍പ് ഇത് സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ അറിവാകും. ഈ റിപ്പോര്‍ട്ടിലും മുന്‍പത്തേക്കാള്‍ സംഭരണ ശേഷിയില്‍ കുറവ് വരാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ദിവസങ്ങളായി തോരാതെ പെയ്യുന്ന മഴയില്‍ വൃഷ്ടി പ്രദേശത്തെ നീരൊഴുക്ക് ഇപ്പോഴും ശക്തമാണ്. പരമാവധി സംഭരണ ശേഷിയോട് അടുത്ത് 84.50 അടിയില്‍ ആണ് ഇപ്പോഴത്തെ ജലനിരപ്പ്. ഒരടിയോളം ഇപ്പോള്‍ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. മഴ നിലയ്‌ക്കാത്തതിനാല്‍ നീരൊഴുക്കും ശക്തമാണ്. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും സ്ഥിതി തുടര്‍ന്നാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

India

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

Kerala

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

Kerala

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

India

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.