Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കെപിഎംഎസ് മാര്‍ച്ച്; നഗരം നിശ്ചലമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 10:41 pm IST
in Thiruvananthapuram

കെപിഎംഎസിന്റെ രാജ്ഭവന്‍ മാര്‍ച്ചിനെ തുടര്‍ന്ന് ഗതാഗത കുരുക്ക് രൂപപ്പെട്ടപ്പോള്‍

തിരുവനന്തപുരം: കെപിഎംഎസിന്റെ രാജ്ഭവന്‍ മാര്‍ച്ച് അക്ഷരാര്‍ഥത്തില്‍ നഗരത്തെ നിശ്ചലമാക്കി. ഹരിയാനയിലെ ദളിത് കുഞ്ഞുങ്ങള്‍ വെന്തുമരിച്ചതില്‍ പ്രതിഷേധിച്ചും സംവരണതത്ത്വം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുമാണ് കെപിഎംഎസിന്റെ പുന്നല ശ്രീകുമാര്‍ വിഭാഗം രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.

ഗതാഗത നിയന്ത്രണം ഉള്‍പ്പെടെ പോലീസ് സംവിധാനങ്ങളൊരുക്കിയെങ്കിലും പൂര്‍ണമായി പരാജയപ്പെടുകയായിരുന്നു. രാവിലെ 11 മുതല്‍ അഞ്ചുമണിക്കൂറാണ് നഗരത്തിലെ ഗതാഗതസംവിധാനം തകര്‍ന്നത്. വലിയ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഉള്‍പ്പെടെ കാല്‍നട യാത്ര പോലും നഗരത്തില്‍ അസംഭവ്യമായി. കിഴക്കേകോട്ടയിലെ വെട്ടിമുറിച്ച കോട്ടയ്‌ക്കുള്ളില്‍ നിന്നുമാണ് കെപിഎംഎസിന്റെ മാര്‍ച്ച് ആരംഭിച്ചത്. അവിടെ നിന്ന് രാജ്ഭവന്‍ വരെയുള്ള രാജവീഥി സമ്പൂര്‍ണമായും കെപിഎംഎസ് പ്രവര്‍ത്തകര്‍ കൈക്കലാക്കി. ഒരു വാഹനങ്ങളെയും കടന്നുപോകാന്‍ മാര്‍ച്ചിന്റെ വോളന്റിയര്‍മാര്‍ അനുവദിച്ചില്ല. പോലീസാകട്ടെ എല്ലായിടത്തും കൈയ്യുംകെട്ടി നോക്കി നിന്നു.

എംസി റോഡ്, തമ്പാനൂര്‍-കരമന ദേശീയപാത, സെക്രട്ടേറിയറ്റിന് സമീപമുള്ള പ്രസ് റോഡ്, ബേക്കറി ജംഗ്ഷന്‍, വഴുതയ്‌ക്കാട്, ശാസ്തമംഗലം, കവടിയാര്‍, അമ്പലമുക്ക്, പേരൂര്‍ക്കട, കുറവന്‍കോണം, പട്ടം, കേശവദാസപുരം, ഉള്ളൂര്‍, മെഡിക്കല്‍കോളേജ്, കണ്ണമ്മൂല, ജനറല്‍ ആശുപത്രി, വഞ്ചിയൂര്‍, കൈതമുക്ക്, ശ്രീവരാഹം, അട്ടക്കുളങ്ങര, ചാല, വലിയശാല തുടങ്ങി നഗരത്തിന്റെ നാലുവശവും അടഞ്ഞു. താറുമാറായ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ മാര്‍ച്ചിന്റെ അവസാന ആളും പോയ ശേഷമാണ് പോലീസ് ശ്രമമാരംഭിച്ചത്. അപ്പോഴേക്കും നഗരത്തിലേക്കുള്ള സകലമാന റോഡുകളും കിലോമീറ്ററുകളോളം സ്തംഭിച്ചു. നഗരത്തിന് പുറത്തുനിന്ന് വന്ന വാഹനങ്ങളും നഗരത്തില്‍ നിന്ന് പുറത്തേക്ക് പോകാനുള്ള വാഹനങ്ങളും കുടുങ്ങിക്കിടന്നു.

രാവിലെ മുതല്‍ക്കു തന്നെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പോലീസ് സംവിധാനങ്ങളേര്‍പ്പെടുത്തിയെങ്കിലും മാര്‍ച്ചില്‍ പങ്കെടുത്തവരുടെ നിസ്സഹകരണം മൂലം ഒന്നുപോലും നടപ്പായില്ല. അവസാനം പോലീസ് നിസ്സഹായതയോടെ മാര്‍ച്ച് കണ്ടുകൊണ്ട് നില്‍ക്കുകയായിരുന്നു. തീവണ്ടികളിലും ദീര്‍ഘദൂര ബസ്സുകളിലും വന്നവര്‍ റെയില്‍വെ-ബസ് സ്റ്റേഷനുകളില്‍ കുടുങ്ങി. ദീര്‍ഘദൂര വണ്ടികളില്‍ പോകേണ്ടവര്‍ക്ക് സ്റ്റേഷനുകളിലെത്താനുമായില്ല. നിരവധിപേര്‍ക്കാണ് മാര്‍ച്ച് മൂലം തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനിലെത്താനാകാതെ പോയത്. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടിലായിരുന്നു കെപിഎംഎസ് പുന്നല വിഭാഗം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

India

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

Kerala

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

India

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

പുതിയ വാര്‍ത്തകള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.