Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ദുരൂഹതകളും അവ്യക്തതകളും ഏറെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 11:03 pm IST
in Thiruvananthapuram

കിളിമാനൂര്‍: സഹോദരിമാരും കുഞ്ഞുമടക്കം മൂന്നുപേര്‍ ആത്മഹത്യ ചെയ്തസംഭവത്തില്‍ നിരവധി ദുരൂഹതകളും അവ്യക്തതകളും. കേസെടുത്ത കിളിമാനൂര്‍ പോലീസ് അപകടകാരണങ്ങളെകുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണ്. ആത്മഹത്യയ്‌ക്ക് കാരണക്കാരനായി സംശയിക്കുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ് സൈനുദ്ദീന്റേത്. ഇദ്ദേഹം വീടിനോട് ചേര്‍ന്ന് കൊപ്രാ കച്ചവടം നടത്തുകയാണ്. മൂത്തമകള്‍ ജാസ്മിയെ വിവാഹം കഴിച്ചത് കൊല്ലം സ്വദേശിയായ റഹീമാണ്. ഇദ്ദേഹം ഖത്തറിലാണ്. ജാസ്മിയും മക്കളും ഇടയ്‌ക്കിടെ വിദേശത്ത് പോയി വരാറുണ്ട്. ഒടുവില്‍ ആറുമാസങ്ങള്‍ക്കു മുമ്പാണ് ജാസ്മിയും കുട്ടികളും നാട്ടിലെത്തിയത്. ഖത്തറില്‍ വച്ച് ഈ കുടുംബത്തിന് വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. ഖത്തറില്‍ നൂറ്റമ്പതിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനം നടത്തുകയായിരുന്നു റഹീം.

മാസങ്ങള്‍ക്ക് മുമ്പ് ബിസിനസ് നഷ്ടത്തിലാവുകയും റഹീം കടക്കെണിയിലാവുകയും ചെയ്തു. തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാര്‍ ഖത്തറിലെ ലേബര്‍ കമ്മീഷനില്‍ പരാതി നല്‍കി. നഷ്ടപരിഹാരം നല്‍കാന്‍ കഴിയാതെ വന്നതോടെ റഹീം ജയിലിലായി.

ഈ സമയം റഹീമിന്റെ കുടുംബ സുഹൃത്തായ യുവാവ് ജാസ്മിന്റെ കുടുംബപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചു. നഷ്ടപരിഹാര തുക കെട്ടിവച്ചാല്‍ മാത്രമേ റഹീമിന് മോചനം നേടാന്‍ കഴിയുമായിരുന്നുള്ളു. റഹീമിന്റെയും ജാസ്മിയുടെയും പേരിലുള്ള ആലംകോട്ടെ വസ്തു വില്‍ക്കാന്‍ യുവാവിനെ ഏല്‍പ്പിച്ചു. 90ലക്ഷം രൂപയ്‌ക്ക് വിറ്റതായും പറയപ്പെടുന്നു. യുവാവിനെയാണ് പണം വിദേശത്തെത്തിക്കാന്‍ ജാസ്മിനും കുടുംബവും ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ തുക നല്‍കേണ്ട അവസാന ദിവസമായ 29ന് പണമെത്തിക്കാന്‍ ഇയാള്‍ തയ്യാറായില്ല. ഇത് കുടുംബത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ജാസ്മിനുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഇയാള്‍ ചതിക്കുകയായിരുന്നുവെന്ന് ഇവര്‍ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. ഈ സംഭവം കുടുംബത്തെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതായി പറയപ്പെടുന്നു.

തിങ്കളാഴ്ച രാവിലെ തീവണ്ടിയുടെ മുന്നില്‍ ചാടി സജ്‌നയും മരിച്ചതോടെ അവ്യക്തതയുടെ വ്യാപ്തി വര്‍ദ്ധിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെ ജീവനക്കാരിയായ സജ്‌നയെ ഞായറാഴ്ച ഉച്ചയോടെ ജാസ്മിയും അമ്മ സോഫിയയും ചെന്ന് കണ്ടതായി പോലീസ് പറയുന്നു. കുടുംബം നേരിട്ട പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തതായും സൂചനയുണ്ട്.

ഉമ്മയുടെയും, സഹോദരിയുടെയും കുഞ്ഞിന്റെയും വിവരമറിയാന്‍ സജ്‌ന ബന്ധുക്കളെ ഫോണില്‍ വിളിച്ചിരുന്നു. ഇവര്‍ക്ക് അപകടം പറ്റിയതായി സജ്‌നയെ വിവരമറിയിച്ചു. രാത്രിതന്നെ സജ്‌നയെ കൂട്ടിക്കൊണ്ടുവരാന്‍ ബന്ധുക്കള്‍ തിരുവനന്തപുരത്തേക്ക് പോയി. പക്ഷെ സജ്‌നയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പുലര്‍ച്ചയോടെ സജ്‌ന മരിച്ചെന്ന വാര്‍ത്തയാണ് നാട്ടുകാര്‍ അറിഞ്ഞത്. ഇതോടെ ദുരൂഹതകള്‍ വര്‍ദ്ധിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ സംശയിക്കപ്പെടുന്ന യുവാവില്‍ നിന്നും ശേഖരിക്കാന്‍ കഴിയുമെന്ന് ബന്ധുക്കള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു മതപാഠശാല അടിച്ചു തകര്‍ത്തനിലയില്‍
Kerala

ക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്തു; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അതിക്രമം കാണിച്ച പോലീസ് നടപടിക്കെതിരെ നടത്തിയ മ്യൂസിയം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ പോലീസ് അതിക്രമം; ഹൈന്ദവ സംഘടനകളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Samskriti

കറുത്ത നിറമുള്ള പാര്‍വ്വതി ദേവി ചെമ്പകവര്‍ണ്ണമായതിന് പിന്നിലെ ഐതിഹ്യം

Kerala

വേനല്‍ മഴയില്ലെങ്കില്‍ വൈദ്യുതി ഉത്പാദനം നിലയ്‌ക്കും

കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു
Kerala

കോണ്‍ഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ കാരണം: ബിജെപി

പുതിയ വാര്‍ത്തകള്‍

ആദിശങ്കര ജന്മദേശ വികസന സമിതി ആദിശങ്കര ഭഗവത്പാദ ജയന്തിയോടനുബന്ധിച്ച് കാലടി ശൃംഗേരി മഠത്തില്‍ സംഘടിപ്പിച്ച സംന്യാസി സംഗമം മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു

ധാര്‍മികകേന്ദ്രങ്ങള്‍ ധര്‍മാചാര്യന്മാരുടെ നിയന്ത്രണത്തിലാകണം: മഹാമണ്ഡലേശ്വര്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന ശ്രീശങ്കരജയന്തി സമ്മേളനത്തില്‍ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

മഹാപുരുഷന്മാര്‍ ജനിച്ചിട്ടില്ലെന്ന് പ്രചരണം നടത്തുന്നു: സി. രാധാകൃഷ്ണന്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കരജയന്തി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ്, സി. രാധാകൃഷ്ണന്‍, സ്വാമി നരസിംഹാനന്ദ, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് സമീപം

ശ്രീശങ്കരദര്‍ശനങ്ങള്‍ ലോകത്തിനാകെ വഴികാട്ടി: ഗവര്‍ണര്‍

ശ്രീശങ്കര ജയന്തിയോടനുബന്ധിച്ച് കാലടി ആദിശങ്കര ജന്മദേശ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹാപരിക്രമ

കാലടിയെ കാവിക്കടലാക്കി മഹാപരിക്രമ

നടുങ്ങി വിറങ്ങിലിച്ച് മുണ്ടത്തിക്കോട്

ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് തുടക്കം; ലോകം പന്താകാന്‍ ഇനി 50 നാള്‍

ലോകകപ്പ് കാണണോ? കീശ കീറും

മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

മുംബൈ ഇന്ത്യന്‍സ് താരമായ വില്‍ ജാക്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു

പ്രണവ് പ്രിന്‍സ് ഇന്ത്യന്‍ ടീമില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.