Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ദുരൂഹതകളും അവ്യക്തതകളും ഏറെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 11:03 pm IST
in Thiruvananthapuram

കിളിമാനൂര്‍: സഹോദരിമാരും കുഞ്ഞുമടക്കം മൂന്നുപേര്‍ ആത്മഹത്യ ചെയ്തസംഭവത്തില്‍ നിരവധി ദുരൂഹതകളും അവ്യക്തതകളും. കേസെടുത്ത കിളിമാനൂര്‍ പോലീസ് അപകടകാരണങ്ങളെകുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണ്. ആത്മഹത്യയ്‌ക്ക് കാരണക്കാരനായി സംശയിക്കുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ് സൈനുദ്ദീന്റേത്. ഇദ്ദേഹം വീടിനോട് ചേര്‍ന്ന് കൊപ്രാ കച്ചവടം നടത്തുകയാണ്. മൂത്തമകള്‍ ജാസ്മിയെ വിവാഹം കഴിച്ചത് കൊല്ലം സ്വദേശിയായ റഹീമാണ്. ഇദ്ദേഹം ഖത്തറിലാണ്. ജാസ്മിയും മക്കളും ഇടയ്‌ക്കിടെ വിദേശത്ത് പോയി വരാറുണ്ട്. ഒടുവില്‍ ആറുമാസങ്ങള്‍ക്കു മുമ്പാണ് ജാസ്മിയും കുട്ടികളും നാട്ടിലെത്തിയത്. ഖത്തറില്‍ വച്ച് ഈ കുടുംബത്തിന് വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. ഖത്തറില്‍ നൂറ്റമ്പതിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനം നടത്തുകയായിരുന്നു റഹീം.

മാസങ്ങള്‍ക്ക് മുമ്പ് ബിസിനസ് നഷ്ടത്തിലാവുകയും റഹീം കടക്കെണിയിലാവുകയും ചെയ്തു. തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാര്‍ ഖത്തറിലെ ലേബര്‍ കമ്മീഷനില്‍ പരാതി നല്‍കി. നഷ്ടപരിഹാരം നല്‍കാന്‍ കഴിയാതെ വന്നതോടെ റഹീം ജയിലിലായി.

ഈ സമയം റഹീമിന്റെ കുടുംബ സുഹൃത്തായ യുവാവ് ജാസ്മിന്റെ കുടുംബപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചു. നഷ്ടപരിഹാര തുക കെട്ടിവച്ചാല്‍ മാത്രമേ റഹീമിന് മോചനം നേടാന്‍ കഴിയുമായിരുന്നുള്ളു. റഹീമിന്റെയും ജാസ്മിയുടെയും പേരിലുള്ള ആലംകോട്ടെ വസ്തു വില്‍ക്കാന്‍ യുവാവിനെ ഏല്‍പ്പിച്ചു. 90ലക്ഷം രൂപയ്‌ക്ക് വിറ്റതായും പറയപ്പെടുന്നു. യുവാവിനെയാണ് പണം വിദേശത്തെത്തിക്കാന്‍ ജാസ്മിനും കുടുംബവും ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ തുക നല്‍കേണ്ട അവസാന ദിവസമായ 29ന് പണമെത്തിക്കാന്‍ ഇയാള്‍ തയ്യാറായില്ല. ഇത് കുടുംബത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ജാസ്മിനുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഇയാള്‍ ചതിക്കുകയായിരുന്നുവെന്ന് ഇവര്‍ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. ഈ സംഭവം കുടുംബത്തെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതായി പറയപ്പെടുന്നു.

തിങ്കളാഴ്ച രാവിലെ തീവണ്ടിയുടെ മുന്നില്‍ ചാടി സജ്‌നയും മരിച്ചതോടെ അവ്യക്തതയുടെ വ്യാപ്തി വര്‍ദ്ധിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെ ജീവനക്കാരിയായ സജ്‌നയെ ഞായറാഴ്ച ഉച്ചയോടെ ജാസ്മിയും അമ്മ സോഫിയയും ചെന്ന് കണ്ടതായി പോലീസ് പറയുന്നു. കുടുംബം നേരിട്ട പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തതായും സൂചനയുണ്ട്.

ഉമ്മയുടെയും, സഹോദരിയുടെയും കുഞ്ഞിന്റെയും വിവരമറിയാന്‍ സജ്‌ന ബന്ധുക്കളെ ഫോണില്‍ വിളിച്ചിരുന്നു. ഇവര്‍ക്ക് അപകടം പറ്റിയതായി സജ്‌നയെ വിവരമറിയിച്ചു. രാത്രിതന്നെ സജ്‌നയെ കൂട്ടിക്കൊണ്ടുവരാന്‍ ബന്ധുക്കള്‍ തിരുവനന്തപുരത്തേക്ക് പോയി. പക്ഷെ സജ്‌നയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പുലര്‍ച്ചയോടെ സജ്‌ന മരിച്ചെന്ന വാര്‍ത്തയാണ് നാട്ടുകാര്‍ അറിഞ്ഞത്. ഇതോടെ ദുരൂഹതകള്‍ വര്‍ദ്ധിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ സംശയിക്കപ്പെടുന്ന യുവാവില്‍ നിന്നും ശേഖരിക്കാന്‍ കഴിയുമെന്ന് ബന്ധുക്കള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

India

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

Kerala

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

India

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

പുതിയ വാര്‍ത്തകള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.