Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നൂറുകോടി രൂപ മുതല്‍ മുടക്കില്‍ ജഡായു നേച്ചര്‍ പാര്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2015, 10:52 pm IST
in Thiruvananthapuram

തിരുവനന്തപുരം: ജഡായു നേച്ചര്‍ പാര്‍ക്ക് കേരള ടൂറിസം രംഗത്ത് പുതിയ നാഴികക്കല്ലുകള്‍ തീര്‍ക്കുന്നു. കൊല്ലം ജില്ലയിലെ ചടയമംഗലത്ത് 65 ഏക്കര്‍ സ്ഥലത്താണ് ബിഒടി മാതൃകയില്‍ കേരളത്തിലെ ടൂറിസം രംഗത്ത് ആദ്യമായി പൊതു-സ്വകാര്യ പങ്കാളിത്തവുമായി ജഡായു നേച്ചര്‍ പാര്‍ക്ക്. 70 അടി ഉയരുമുള്ള ലോകത്തിലെ ഏറ്റവും വലുപ്പമേറിയ പക്ഷിപ്രതിമ ഈ പാര്‍ക്കിലാണ് സ്ഥാപിക്കുന്നത്. ത്രിഡി തീയേറ്റര്‍, ഡിജിറ്റര്‍ മ്യൂസിയം, അഡൈ്വഞ്ചര്‍ സോണ്‍, ലോക നിലവാരത്തിലുള്ള ആയുര്‍വേദ, സിദ്ധ കേവി റിസോര്‍ട്ട് എന്നിവ ഇവിടെ ഉണ്ടായിരിക്കും. കേരളത്തിലെ ആദ്യത്തെ കേബിള്‍ കാറും ജഡായു പാര്‍ക്കിലാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് അന്താരാഷ്‌ട്ര കോര്‍പ്പറേഷന്‍സ് സ്റ്റേറ്റ് ഹോള്‍ഡര്‍ റിലേഷന്‍സ് ഡയറക്ടര്‍ മജീദ് അല്‍മാരി എന്നിവര്‍ പാര്‍ക്ക് ആകാശമാര്‍ഗം ചുറ്റിക്കണ്ടു. കേരള സര്‍ക്കാരില്‍ നിന്ന് ലീസിന് എടുത്ത ഭൂമിയില്‍ ആദ്യഘട്ടത്തില്‍ നൂറുകോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്.

മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള അഡൈ്വഞ്ചര്‍ സോണിന്റെ ആദ്യഘട്ടം ജനുവരിയില്‍ ആരംഭിക്കും. പെയിന്റ് ബാള്‍, ലേസര്‍ ടാഗ്, ആര്‍ച്ചറി, റൈഫിള്‍ ഷൂട്ടിംഗ്, റോക്ക് ക്ലൈമ്പിംഗ്, ബോള്‍ഡറിംഗ്, എടിഎസ് റാപ്പളിംഗ് തുടങ്ങി ആരെയും ത്രസിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന അനുഭവങ്ങളാണ് അഡൈ്വഞ്ചര്‍ പാര്‍ക്കില്‍ കാത്തിരിക്കുന്നത്. കേരള ടൂറിസം രംഗത്ത് പുതിയ നാഴികക്കല്ലായിരിക്കും ജഡായു പാര്‍ക്ക് എന്നും കേരളത്തിലെത്തുന്ന വിനോദയാത്രികളുടെ അനുഭവങ്ങള്‍ പുതിയ തലത്തിലേയ്‌ക്ക് ഉയര്‍ത്താന്‍ ഇത് ഗുണകരമായിരിക്കുമെന്നും ഉദ്ഘാടന ചടങ്ങില്‍ ജഡായുപ്പാറ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ രാജീവ് അഞ്ചല്‍ പറഞ്ഞു. ജഡായു പ്രതിമ രൂപകല്‍പ്പന ചെയ്തതും ഇദ്ദേഹമാണ്.

വിദേശ, സ്വദേശ വിനോദസഞ്ചാരികള്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമായി ജഡായു നേച്ചര്‍ പാര്‍ക്ക് മാറുമെന്ന് ജഡായുപ്പാറ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ അജിത്കുമാര്‍ പറഞ്ഞു.

65 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. പുരാണത്തില്‍ പരാമര്‍ശിക്കുന്ന ജഡായു എന്ന പക്ഷിയുടെ രൂപത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലുപ്പമേറിയ പ്രതിമ ഇവിടെയായിരിക്കും. 200 അടി നീളവും 150 വീതിയും 70 ഉയരവുമാണ് ഈ പ്രതിമയ്‌ക്ക്. 15000 ചതുരശ്രയടി സ്ഥലത്താണ് പ്രതിമ നിര്‍മ്മിക്കുന്നത്. മൂന്നു നിലകളുള്ള പ്രതിമയ്‌ക്കുള്ളില്‍ സവിശേഷമായ ഡിജിറ്റല്‍ മ്യൂസിയം, ത്രിഡി തീയറ്റര്‍, സാങ്കേതിക വിദ്യയുടെ അദ്ഭുതങ്ങള്‍, സമുദ്രനിരപ്പില്‍ നിന്ന് ആയിരം അടി ഉയരത്തില്‍ നിന്നുള്ള കാഴ്ചകള്‍ എന്നിവ ഉണ്ടായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് തുടക്കം; ലോകം പന്താകാന്‍ ഇനി 50 നാള്‍

Football

ലോകകപ്പ് കാണണോ? കീശ കീറും

Sports

മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

Cricket

മുംബൈ ഇന്ത്യന്‍സ് താരമായ വില്‍ ജാക്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു

Sports

പ്രണവ് പ്രിന്‍സ് ഇന്ത്യന്‍ ടീമില്‍

പുതിയ വാര്‍ത്തകള്‍

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.