Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്വര്‍ണ കൊടിമരം ക്ലാവ് പിടിച്ച കേസ്; ഹൈക്കോടതി ജഡ്ജി ക്ഷേത്രത്തില്‍ നേരിട്ടെത്തി വിലയിരുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2015, 03:04 pm IST
in Kollam

ശാസ്താംകോട്ട: ധര്‍മ്മശാസ്താക്ഷേത്രത്തിലെ സ്വര്‍ണകൊടിമരം ക്ലാവ് പിടിച്ച സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും അന്വേഷണം നടത്താനും ഉത്തരവിട്ട ജഡ്ജി ഇന്നലെ നേരിട്ട് ക്ഷേത്രത്തിലെത്തി കൊടിമരം കണ്ടു. കേരള ഹൈക്കോടതി ജഡ്ജി ബാബുമാത്യു പി.ജോസഫ് ആണ് ഇന്നലെ രാവിലെ 10ന് ക്ഷേത്രത്തില്‍ എത്തിയത്. ഇതേ സംബന്ധിച്ച് കോടതിയില്‍ വാദം നടത്തുന്നതിനിടെയാണ് ജഡ്ജി എത്തിയത്.

കൊടിമരം നിര്‍മ്മിച്ചിരിക്കുന്ന സ്വര്‍ണ്ണം പരിശോധിക്കാന്‍ വിദഗ്ദകമ്മിറ്റി രൂപീകരിച്ചിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് എറണാകുളത്തെ മധ്യമേഖല ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളറാണ് അഞ്ച് പേരടങ്ങുന്ന കമ്മിറ്റി എടുത്തിരിക്കുന്നത്. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന കൊടിമരത്തിലെ സ്വര്‍ണ്ണത്തിലാണ് ക്ലാവ് പിടിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നിന്നുള്ള വിദഗ്ദര്‍ ക്ഷേത്രത്തിലെത്തി ക്ലാവിന്റെ അംശം പരിശോധിക്കുകയും ചെമ്പ് കൂടിയതാണ് സ്വര്‍ണത്തില്‍ ക്ലാവ് പിടിക്കാന്‍ കാരണമായതെന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയുമായിരുന്നു. എന്നാല്‍ പരിശോധന ഫലത്തില്‍ അതൃപ്തി അറിയിക്കുകയും കാക്കനാട്ടെ ലീഗല്‍ മെട്രോളജി കേന്ദ്രലാബില്‍ പരിശോധന നടത്തണമെന്നും കൊടിമരത്തിന് സ്വര്‍ണ്ണം ഉരുക്കിതന്ന ചെമ്മണ്ണൂര്‍ ഗോള്‍ഡ് റിഫൈനറിസ് ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ച കോടതി വിദഗ്ധ സമിതി കൊടിമരം പരിശോധിക്കാന്‍ ഉത്തരവ് ഇടുകയായിരുന്നു. ഇതിനായി വിദഗ്ധരുടെ കമ്മിറ്റി രൂപീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ലീഗല്‍ മെഡ്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

കാക്കനാട് സെന്‍ട്രല്‍ ലബോറട്ടറി അസി. കണ്‍ട്രോളര്‍ സുജ ജോസഫ്, വെഹിക്കിള്‍ ടാങ്ക് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്.മനോജ്, വെര്‍ട്ടിക്കല്‍ സ്റ്റോറേജ് ടാങ്ക് ഇന്‍സ്‌പെകടര്‍ കെ.എസ്.അഭിലാഷ്, പറവൂര്‍ ഇന്‍സ്‌പെക്ടര്‍ മേരി ഫാന്‍സി, മൂവാറ്റുപ്പുഴ ഇന്‍സ്‌പെകടര്‍ മുഹമ്മദ് ഇസ്‌മെയില്‍ എന്നിവരാണ് പരിശോധന സംഘത്തിലുള്ളത്. അതേസമയം സ്വര്‍ണക്കൊടിമര നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഉപദേശകസമിതി ഭാരവാഹികള്‍ക്കും ദേവസ്വം ഉദ്യോഗസ്ഥര്‍, സ്വര്‍ണപ്പണി കരാറുകാരന്‍ എന്നിവര്‍ക്കുമെതിരെ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരുന്നു. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെടുത്തത്. കൊട്ടാരക്കര ഡിവൈഎസ്പിക്കായിരുന്നു സംഭവത്തിന്റെ അന്വേഷണച്ചുമതല.

മുന്‍ ഉപദേശകസമിതി ഭാരവാഹികളായ റിട്ട.ജഡ്ജി വി.കേശവന്‍, പെരുമുറ്റം രാധാകൃഷ്ണന്‍, എം.വി.അരവിന്ദാക്ഷന്‍ നായര്‍, കരാറുകാരന്‍ മാന്നാര്‍ സ്വദേശി വെങ്കിടാചലം എന്നിവര്‍ക്കെതിരെയാണ് അന്ന് കേസെടുത്തിരുന്നത്. സ്വര്‍ണക്കൊടിമര നിര്‍മാണത്തിനായി 1,65,00,000 രൂപ ചെലവഴിച്ചതായുള്ള കണക്ക് വ്യാജമാണെന്ന് കാണിച്ചാണ് കേസ് നല്‍കിയിരുന്നത്.

ക്ഷേത്രത്തിലെ കൊടിമരം ക്ലാവ് പിടിച്ചതുമായി ബന്ധപ്പെട്ട് 2013 മുതല്‍ ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്. സ്വര്‍ണം നല്‍കിയ ജ്വല്ലറിയുടെ പരാതിയെ തുടര്‍ന്ന് ആറന്മുള ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന കൊടിമരസ്വര്‍ണത്തിന്റെ സാമ്പിള്‍ കൊച്ചിയില്‍ എത്തിച്ച് വിശദപരിശോധന നടത്താന്‍ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

Kerala

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

World

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.