Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മാമം വാഹനാപകടം: മെഡിക്കല്‍ കോളേജ് കണ്ണീര്‍ക്കടലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2015, 10:53 pm IST
in Thiruvananthapuram

പേട്ട: കഴിഞ്ഞ ദിവസം മാമം പാലത്തിലുണ്ടായ വാഹനാപകടത്തില്‍പ്പെട്ടവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതോടെ ആശുപത്രിയിലെ അത്യാഹിത വിഭാഗം കണ്ണീര്‍ കടലായി മാറി. ഉറ്റവരുടെയും ഉടയവരുടെയും വാവിട്ട കരച്ചിലും സഹായത്തിനായി എത്തിയ നാട്ടുകാരുടെ വിതുമ്പലും കൊണ്ട് ആശുപത്രി പരിസരും ദുഃഖത്തിലാഴ്ന്നു. അത്യാഹിതത്തിലെത്തിയ അപകടത്തിനിരയായ മുപ്പത് പേരില്‍ ഏറെയും ഗുരുതരാവസ്ഥയിലാണ്. പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കോരാണിയിലെ സര്‍ക്കാര്‍ ഐറ്റിഐയിലെയും ചിറയിന്‍കീഴ് ശാരാവിലാസം സ്‌കൂളിലെയും വിദ്യാര്‍ത്ഥികളാണ് അധികവും. ആശുപത്രി പരിസരത്ത് തിങ്ങിക്കൂടിയത് ജനത്തെ നിയന്ത്രിക്കാന്‍ പോലീസിന് ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് മോഹന്‍ദാസ്, ജനറല്‍ മെഡിസിന്‍ മേധാവി ശ്രീനാഥ്, ഓര്‍ത്തോ സര്‍ജ്ജറി മേധാവി സുള്‍ഫിക്കറടക്കമുള്ളവര്‍ അപകടത്തില്‍പ്പെട്ട് കൊണ്ടുവരുന്ന രോഗികള്‍ക്ക് ചികിത്സ ഒരുക്കുന്നതിനും അപകടത്തില്‍പ്പെട്ടവരെ അന്വേഷിച്ചെത്തുന്ന ബന്ധുക്കള്‍ക്ക് വിശദവിവരം നല്‍കുന്നതിനും മുന്‍നിരയില്‍ തന്നെ പ്രവര്‍ത്തന നിരതരായി. എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ വേണ്ടത്ര ഡോക്ടര്‍മാരുടെ കുറവ് ചികിത്സയ്‌ക്ക് പ്രതിസന്ധി സൃഷ്ടിച്ചു. ഓര്‍ത്തോ, സര്‍ജറി, കമ്മ്യൂണിറ്റി മെഡിസിന്‍, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളിലായി രണ്ട് വീതവും ഒഎംഎഫ് ഇഎന്റ്‌റി എന്നീ വിഭാഗങ്ങളായി ഓരോ പേര്‍ വീതവുമടങ്ങുന്ന പത്ത് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്‍മാരുമാണ് തുടക്കത്തില്‍ അപകടത്തില്‍പ്പെട്ടവരെ പരിശോധിച്ചത്. അത്യാഹിതത്തിലെത്തുന്ന രോഗികളുടെ എണ്ണം ക്രമാതീതമായതോടെ ഡോക്ടര്‍മാരെ അത്യാഹിതവിഭാഗത്തില്‍ എത്തിക്കുകയായിരുന്നു.

അടിയന്തിര ചികിത്സായ ഘട്ടത്തില്‍പോലും അത്യാഹിത വിഭാഗത്തില്‍ ആവശ്യം വേണ്ട ഡോക്ടര്‍മാര്‍ ഇല്ലായെന്നത് വീണ്ടും യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. അത്യാഹിത വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടും ബന്ധപ്പെട്ട ആരോഗ്യവകുപ്പോ സര്‍ക്കാരോ നടപടിയെടുത്തില്ല. അതേസമയം അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്തം നല്‍കാന്‍ ബാങ്കില്‍ ആവശ്യത്തിന് രക്തമില്ലായെന്നത് ചികിത്സയ്‌ക്ക് പ്രതികൂല സാഹചര്യമൊരുക്കി. ബന്ധുക്കളുടെയും സഹപാഠികളുടെയും നേതൃത്വത്തില്‍ പുറമെ നിന്നുള്ളവരാണ് ഒടുവില്‍ രക്തം നല്‍കിയത്.

എന്നാല്‍ പുറമെ നടത്തുന്ന രക്തദാന ക്യാമ്പുകളില്‍ നിന്നും രക്തം എടുക്കാന്‍ വേണ്ട ജീവനക്കാരില്ലാത്തതാണ് രക്തബാങ്കില്‍ രക്തത്തിന് കുറവ് വരാന്‍ കാരണമായതെന്ന് പറയുന്നത്. സേവാഭാരതി നിരവധി തവണ രക്തദാന ക്യാമ്പ് നടത്താന്‍ തീരുമാനിച്ച് ആശുപത്രി അധികൃതരെ അറിയിച്ചപ്പോള്‍ രക്തം എടുക്കാന്‍ വരാന്‍ ആളില്ലായെന്ന മറുപടിയാണ് ആശുപത്രി അധികൃതരില്‍ നിന്നു ഉണ്ടായതെന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ പറഞ്ഞു. അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രാഥമിക ചികിത്സ ലഭ്യമാക്കാന്‍ അത്യാഹിത വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സേവനം വിപുലമാക്കണമെന്ന് അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു മതപാഠശാല അടിച്ചു തകര്‍ത്തനിലയില്‍
Kerala

ക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്തു; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അതിക്രമം കാണിച്ച പോലീസ് നടപടിക്കെതിരെ നടത്തിയ മ്യൂസിയം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ പോലീസ് അതിക്രമം; ഹൈന്ദവ സംഘടനകളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Samskriti

കറുത്ത നിറമുള്ള പാര്‍വ്വതി ദേവി ചെമ്പകവര്‍ണ്ണമായതിന് പിന്നിലെ ഐതിഹ്യം

Kerala

വേനല്‍ മഴയില്ലെങ്കില്‍ വൈദ്യുതി ഉത്പാദനം നിലയ്‌ക്കും

കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു
Kerala

കോണ്‍ഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ കാരണം: ബിജെപി

പുതിയ വാര്‍ത്തകള്‍

ആദിശങ്കര ജന്മദേശ വികസന സമിതി ആദിശങ്കര ഭഗവത്പാദ ജയന്തിയോടനുബന്ധിച്ച് കാലടി ശൃംഗേരി മഠത്തില്‍ സംഘടിപ്പിച്ച സംന്യാസി സംഗമം മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു

ധാര്‍മികകേന്ദ്രങ്ങള്‍ ധര്‍മാചാര്യന്മാരുടെ നിയന്ത്രണത്തിലാകണം: മഹാമണ്ഡലേശ്വര്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന ശ്രീശങ്കരജയന്തി സമ്മേളനത്തില്‍ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

മഹാപുരുഷന്മാര്‍ ജനിച്ചിട്ടില്ലെന്ന് പ്രചരണം നടത്തുന്നു: സി. രാധാകൃഷ്ണന്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കരജയന്തി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ്, സി. രാധാകൃഷ്ണന്‍, സ്വാമി നരസിംഹാനന്ദ, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് സമീപം

ശ്രീശങ്കരദര്‍ശനങ്ങള്‍ ലോകത്തിനാകെ വഴികാട്ടി: ഗവര്‍ണര്‍

ശ്രീശങ്കര ജയന്തിയോടനുബന്ധിച്ച് കാലടി ആദിശങ്കര ജന്മദേശ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹാപരിക്രമ

കാലടിയെ കാവിക്കടലാക്കി മഹാപരിക്രമ

നടുങ്ങി വിറങ്ങിലിച്ച് മുണ്ടത്തിക്കോട്

ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് തുടക്കം; ലോകം പന്താകാന്‍ ഇനി 50 നാള്‍

ലോകകപ്പ് കാണണോ? കീശ കീറും

മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

മുംബൈ ഇന്ത്യന്‍സ് താരമായ വില്‍ ജാക്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു

പ്രണവ് പ്രിന്‍സ് ഇന്ത്യന്‍ ടീമില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.