Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൊടുന്തിരപ്പുള്ളി ഗ്രാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2015, 08:17 pm IST
in Samskriti

പാലക്കാടിനടുത്ത കൊടുന്തിരപ്പുള്ളി ഗ്രാമം. അഗ്രഹാരങ്ങള്‍ നിറഞ്ഞ ആ പ്രദേശത്തേക്ക് തമിഴ് ബ്രാഹ്മണര്‍ എത്തിച്ചേര്‍ന്നു. വേദജപാദി പൂര്‍വികാചാരങ്ങളാല്‍ ഗ്രാമം പ്രശസ്തമായി വിവിധ ആരാധനാലയങ്ങള്‍ അവര്‍ക്ക് മുന്നില്‍ ഉയര്‍ന്നു. പ്രത്യേക സംസ്‌കാരം തന്നെ വികസിച്ചു  എന്നത് എടുത്തുപറയേണ്ട സവിശേഷതയാണ്….

ഏകദേശം 1200 വര്‍ഷങ്ങള്‍ക്കുമുമ്പ് തമിഴ്‌നാട്ടിലെ അന്‍പില്‍ എന്ന സ്ഥലത്തുനിന്നും കുടിയേറിപ്പാര്‍ത്തവരാണ് ഈ ഗ്രാമവാസികള്‍. അവിടെ താമസിച്ച ചെട്ടിയാര്‍ സമുദായത്തില്‍ പെട്ടവരും കൂടെവന്നു. ഗ്രാമത്തിനടുത്തുള്ള കല്ലേക്കാട് എന്ന സ്ഥലത്ത് അവരും താമസം ഉറപ്പിച്ചു. ഗ്രാമവാസികള്‍ വരുമ്പോള്‍ അവര്‍ താമസിച്ച സ്ഥലത്തെ ഉപാസനാമൂര്‍ത്തിയായ പെരുമാള്‍ സ്വാമിയേയും മറ്റു സമുദായക്കാര്‍ അന്‍പില്‍ സ്ഥലത്തെ അമ്മയേയും ആവാഹിച്ചുകൊണ്ടുവന്നു എന്നതാണ് ഐതിഹ്യം.

കടലുണ്ടിയില്‍ നെറുംകൈതക്കോട്ടയില്‍നിന്നു ദര്‍ശനം നടത്തി കാല്‍നടയായി ഒരു ഓലക്കുടയുമേന്തി ഒരു വൃദ്ധ ബ്രാഹ്മണന്‍, കുടയ്‌ക്കു  അമിതഭാരം തോന്നിയതുമൂലം കുട നിലത്തുവെച്ചു. പിന്നെ ആ കുട എടുക്കാന്‍ സാധിച്ചില്ല. ആ കുടയില്‍ സാക്ഷാല്‍ നെറും കൈതകോട്ടയിലുള്ള അയ്യപ്പന്‍ ധര്‍മശാസ്താവിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ആ സ്ഥലത്താണ് നിലവിലുള്ള അയ്യപ്പക്ഷേത്രം പണികഴിപ്പിച്ചതെന്ന് പൂര്‍വികന്മാരാല്‍ അറിയപ്പെടുന്നു. ടിപ്പു സുല്‍ത്താന്റെ പടയോട്ട സമയത്ത് നെറും കൈതകോട്ട ആക്രമിക്കാന്‍ പുറപ്പെടുമ്പോള്‍ തടസ്സമായി. സമുദ്ര-ആ വഴിക്കുവന്ന ബ്രാഹ്മണനോടു വഴി ചോദിച്ചു-ദാ ഈ വഴി തന്നെ.

സമുദ്രം കാണിച്ചുകൊടുത്തു. ടിപ്പു ക്ഷോഭിച്ചു ചോദിച്ചു- വീണ്ടും മറുപടി ദാ-ഈ വഴി. ടിപ്പു സുല്‍ത്താന്‍ കുതിരപ്പുറത്തുനിന്നും കടലില്‍ ഇറങ്ങി എന്തൊരത്ഭുതം മുട്ടിനുവെള്ളം നടന്നുനീങ്ങി അവിടെയെല്ലാം മുട്ടിനുവെള്ളം അത്ഭുതത്തോടെ ചോദിച്ചു ഇവിടെ എന്താണ് പ്രതിഷ്ഠ. അതിനു ബ്രാഹ്മണന്‍ മറുപടി പറഞ്ഞു. സാക്ഷാല്‍ ധര്‍മശാസ്താവ്-തിരിഞ്ഞുനോക്കിയപ്പോള്‍. കുറെ അധികം വാനരന്മാര്‍ വിശന്നു വലഞ്ഞു ഇരിക്കുന്നതും കണ്ടു. ടിപ്പു സുല്‍ത്താന്‍ ക്ഷേത്രത്തിലേക്ക് ചെമ്പുതകിടു പൊതിയുവാനും വാനരന്മാര്‍ക്കു ഭക്ഷണത്തിനും വേണ്ടി നെല്ലു പാട്ടമായും നല്‍കുവാന്‍ ഉത്തരവു നല്‍കി. ഇന്നും അവിടെ ഭക്ഷണം ആദ്യം വാനരന്മാര്‍ക്കാണ്.

ക്ഷേത്രത്തില്‍ നടത്തിവരാറുള്ള ഉത്സവം മകരമാസത്തെ കളംപാട്ടാണ്. അതില്‍ അഞ്ചാമത്തെ കളംപാട്ട് കൊടുത്തിരപ്പുള്ളി ഗ്രാമജനതയുടെ വകയാണ് ഇന്നും നടന്നുവരുന്നത്. കൊടുന്തിരപ്പുള്ളി ഗ്രാമത്തിലെ വിശേഷങ്ങളില്‍ പ്രാധാന്യം നവരാത്രി ഉത്സവത്തിനാണ്. തമിഴ് ബ്രാഹ്മണരാണെങ്കിലും തനി കേരളീയ ശൈലിയിലുള്ള പൂജയും നന്നായി നടക്കുന്നു. പിന്നെ വൃശ്ചികമാസം മുതല്‍ ധനു പത്തുവരെയുള്ള മണ്ഡലകാലയളവില്‍ ശ്രീ തിരുവെങ്കിടനാഥ ശര്‍മയുടെ നേതൃത്വത്തില്‍ നാല്‍പ്പതോളം വരുന്ന പണ്ഡിതര്‍ സാമവേദം ചൊല്ലുന്നതു ശ്രീ പെരുമാള്‍ ക്ഷേത്രത്തിലാണ്.

നയനാമൃതമായ സാമവേദ ധ്വനിയില്‍ ദര്‍ശനം നടത്തുന്നത് വളരെയധികം തൃപ്തിയേകുന്നു-ആറാട്ടു ഉത്സവം തനി തമിഴ്‌നാടിന്റെയാണ്. നവരാത്രിയില്‍ അല്‍പ്പം വാശിയോടെയും വീറോടുകൂടിയും രണ്ടു ഗ്രാമങ്ങള്‍ നടത്തിവരാറുള്ള ദുര്‍ഗ്ഗാഷ്ടമിയും മഹാനവമിയും ഇപ്പോള്‍ തന്നെ വളരെ സുപ്രധാനമായിക്കഴിഞ്ഞ പഞ്ചവാദ്യം, ചെണ്ടമേളം, നാമസങ്കീര്‍ത്തനം എന്നീ എല്ലാ മേഖലകളിലും പ്രശസ്തമായവര്‍ അണിനിരക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

India

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

Entertainment

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.