Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ടാങ്കര്‍ അപകടങ്ങള്‍ തുടര്‍ക്കഥ ഒന്നും ചെയ്യാനാകാതെ അഗ്നിശമന സേന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2015, 10:56 pm IST
in Thiruvananthapuram

അനീഷ് അയിലം

വെഞ്ഞാറമൂട്: കോഴിക്കോട് ചാലയിലും കൊല്ലം കരുനാഗപ്പളളിയിലും വന്‍ ടാങ്കര്‍ ദുരന്തങ്ങള്‍ ഇന്നും മലയാളിയുടെ മനസ്സില്‍ നടുക്കം ഉണ്ടാക്കുന്ന വേദനയാണ്.ടാങ്കര്‍ അപകടങ്ങള്‍ പതിവായി കേരളത്തില്‍ സംഭവിക്കുമ്പോഴും അഗ്നിശമനസേനയക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്.

ദിനം പ്രതി കേരളത്തിലങ്ങോളമിങ്ങോളം ഓടുന്നത് നിരവധി ടാങ്കറുകളാണ്. പ്രകൃതി വാതകം, പെട്രോള്‍, ഡീസല്‍ തുടങ്ങിയവ മുതല്‍ അതി ഭീകരമായ സള്‍ഫ്യൂരിക് ആസിഡ് വരെ ടാങ്കറുകളിലാണ് കൊണ്ടുപോകുന്നത്. എന്നാല്‍ ഇവയ്‌ക്കു വേണ്ട സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാറില്ല. അപകടം സംഭവിച്ചുകഴിഞ്ഞാല്‍ അഗ്നിശമന സേനക്ക് ആകെ ചെയ്യാന്‍ കഴിയുന്നത് തീപടരാതെ നോക്കുക എന്നതുമാത്രാമാണ്. അത്യാവശ്യമെങ്കില്‍ ആളുകളെ സ്ഥലത്ത് നിന്ന് മാറ്റുവാനും.

കരുനാഗപ്പള്ളിയില്‍ മറിഞ്ഞ ടാങ്കര്‍ തണുപ്പിക്കുക എന്നതിലൊതുങ്ങി കേരളത്തിന്റ അപകട രക്ഷാസംവിധാനം. അന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് ഇത്തര അപകടങ്ങളെ തരണം ചെയ്യാന്‍ ഫയര്‍ ഫോഴ്‌സിനെ ശക്തരാക്കുമെന്ന്. എന്നാല്‍ ഇന്നുംഅത് വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങി. അപടകത്തില്‍പ്പെടുന്ന ടാങ്കറുകളില്‍ നിന്ന് വാതകമോ, എണ്ണയോ ,ആസിഡോ സുരക്ഷിതമായി മറ്റൊരു ടാങ്കറിലേക്ക് മാറ്റുവാനുള്ള യാതൊരുവിധ സംവിധാനവും ഇന്ന് കേരളത്തിലില്ല. അപകടകരമായ വസ്തുക്കള്‍ റോഡ് മാര്‍ഗ്ഗമോ മറ്റ്മാര്‍ഗ്ഗങ്ങളിലൂടെയോ മാറ്റം ചെയ്യപ്പെടുമ്പോള്‍ കമ്പനികള്‍ പാലിക്കേണ്ട യാതൊരു മുന്‍കരുതലുകളും ഇനിയും നടപ്പിലാക്കിയിട്ടില്ല. ഇതിന് സംസ്ഥാന സര്‍ക്കാരും മൗനാനുമതി നല്‍കുകയാണ്.

അഞ്ചോളം വന്‍കിട എണ്ണ കമ്പനികളാണ് കേരളത്തിലുടനീളം എണ്ണ വിതരണം ചെയ്യുന്നത്. ടാങ്കറുകള്‍ അപകടത്തില്‍പ്പെടുമ്പോള്‍ രക്ഷാ സംവിധാനത്തിനായി കേരളത്തില്‍ ഇതിനുള്ള സംവിധാനം ഒരു സ്ഥലത്തെങ്കിലും പ്രവര്‍ത്തികമാക്കണമെന്ന മുറവിളി സര്‍ക്കാര്‍ കേട്ടില്ലെന്ന് നടിക്കുകയാണ്. കട്ടപ്പുറത്താകുന്ന വാഹനവും മുറിയാത്ത കട്ടറുകളും ഒടിയാറായ ഏണിയും ഉപയോഗിച്ചുവേണം ടാങ്കര്‍ ദുരന്തങ്ങളെ കേരള ഫയര്‍ഫോഴ്‌സ് നേരിടേണ്ടിവരുന്നത്. അതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഫയര്‍േേഫാഴ്‌സെന്ന വലിയൊരു ജീവന്‍ രക്ഷാ സംവിധാനം നിര്‍ജ്ജീവമായിപ്പോകുന്ന ഗതികേടിലാണ്.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍. രാമചന്ദ്രന്‍ കുടുംബത്തോടൊപ്പം (ഫയല്‍)
Main Article

പഹല്‍ഗാം ഭീകരാക്രമണം: ഭീതി നിറഞ്ഞ ഓര്‍മകള്‍ക്ക് ഒരാണ്ട്

Editorial

പിണറായിയുടെ പോലീസ് പിന്നെയും അഴിഞ്ഞാടുന്നു

Article

എഴുത്തച്ഛന്‍ മിത്തല്ല; സത്ത്..!

Kerala

‘ എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷേ മരിക്കാൻ ധൈര്യമില്ല. പക്ഷേ മരിച്ചേ പറ്റൂ’, പൊട്ടിക്കരഞ്ഞ് വെള്ളം, സുമതി വളവ് സിനിമ നിർമ്മാതാവ്

Kerala

പിണങ്ങിക്കഴിഞ്ഞിരുന്ന സഹോദരൻ സ്വത്ത് കൈക്കലാക്കി വിഷം കൊടുത്തു കൊന്നെന്ന് പരാതി, വയോധികന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അപകടം നടന്ന സ്ഥലത്ത് വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കിയിരുന്നവര്‍. അപകടത്തിനും ഏതാനും നിമിഷം മുന്‍പെടുത്ത ചിത്രം

മുണ്ടത്തിക്കോട് അപകടം: ആര്‍ഡിഒ അന്വേഷിക്കും , കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

സ്‌ഫോടനം നടന്ന വെടിക്കെട്ട് പുരകളിലൊന്ന്
കത്തിയമര്‍ന്ന നിലയില്‍

മുണ്ടത്തിക്കോട് അപകടം:രണ്ടുമണിക്കൂര്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍; ആദ്യം കരുതിയത് ഭൂകമ്പമെന്ന്

 നെട്ടയം സംഘര്‍ഷം:  പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: ബിജെപി

ഏകദിന സെമിനാറില്‍ 'ലോകക്രമം- സംഘര്‍ഷം-അദ്വൈത വ്യാഖ്യാനം' എന്ന വിഷയത്തില്‍ പന്തളം എന്‍എസ്എസ് കോളജ് അസി. പ്രൊഫ. ഡോ. ജി. ആനന്ദരാജ് സംസാരിക്കുന്നു. എന്‍.കെ. പ്രവീണ്‍ സമീപം

അദ്വൈതം നമ്മെ ഒരുമയുടെ സത്യത്തിലേക്ക് നയിക്കുന്നു: ഡോ. ജി. ആനന്ദരാജ്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ക്ഷേത്രത്തില്‍ അക്രമം നടത്തിയ വട്ടിയൂര്‍ക്കാവ് സിഐക്കെതിരെ നടപടി വേണം: ഹിന്ദു ഐക്യവേദി

തൃശ്ശൂർ വെടിക്കെട്ട് അപകടത്തിൽ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയതിനാൽ മരണസംഖ്യ സംബന്ധിച്ചും അവ്യക്തത

ഹിന്ദു മതപാഠശാല അടിച്ചു തകര്‍ത്തനിലയില്‍

ക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്തു; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അതിക്രമം കാണിച്ച പോലീസ് നടപടിക്കെതിരെ നടത്തിയ മ്യൂസിയം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ പോലീസ് അതിക്രമം; ഹൈന്ദവ സംഘടനകളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കറുത്ത നിറമുള്ള പാര്‍വ്വതി ദേവി ചെമ്പകവര്‍ണ്ണമായതിന് പിന്നിലെ ഐതിഹ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.