Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാര്‍ഷിക കലവറയ്‌ക്ക് വജ്രത്തിളക്കം…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2015, 06:39 pm IST
in Thiruvananthapuram

ശിവാകൈലാസ്

തിരുവനന്തപുരം: തെക്കന്‍ കേരളത്തിന്റെ കാര്‍ഷിക കലവറയ്‌ക്ക് വജ്രത്തിളക്കം. 1955 ല്‍ ആരംഭിച്ച വെള്ളായണി കാര്‍ഷിക കോളേജ് വജ്രജൂബിലിയുടെ നിറവിലാണ്. കാര്‍ഷിക കേരളത്തിന് കഴിഞ്ഞ ആറു പതിറ്റാണ്ടു കാലമായി അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ച നിര്‍വൃതിയിലാണ്

വെള്ളായണി കാര്‍ഷിക കോളേജ്‌

ഈ കലാലയം. ജ്വാലാമുഖി, ജ്വാലാസഖി എന്നീ മുളകുകളും ശാരിക, മാലിക എന്നീ വള്ളിപ്പയറുകളും മലയാളികളുടെ ഭക്ഷണ ശീലങ്ങളില്‍ ചേര്‍ത്തു വച്ചതും വെള്ളായണിയിലെ കാര്‍ഷിക കലാശാല തന്നെ.

പുറംലോകം അധികം ചര്‍ച്ച ചെയ്യുന്നില്ലെങ്കിലും കേരളത്തിന്റെ കാര്‍ഷിക മേഖലയ്‌ക്ക് നേട്ടങ്ങളുടെ സുവര്‍ണ്ണ ശോഭയാണ് വെള്ളായണി കാര്‍ഷിക കോളേജിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. കാര്‍ഷിക രംഗത്ത് വിപ്ലവകരമായ കണ്ടുപിടിത്തങ്ങളും ഇവിടെനിന്നുണ്ടായി. സ്‌നേഹ, സ്‌നിഗ്ധ തുടങ്ങിയ നിലക്കടലകള്‍, സോമ, സൂര്യ, തിലക് എന്നീ എള്ളിനങ്ങള്‍, അരുണ്‍ എന്ന പേരില്‍ ഇന്ന് സുലഭമായ ചീര, കിരണ്‍ എന്ന വെണ്ട, അനന്തന്‍ എന്ന ചിപ്പി കൂണ്‍ ഇവയൊക്കെ വെള്ളായണിയിലെ കായല്‍ക്കരയില്‍ നിന്ന് മുളപൊട്ടിയ പച്ചക്കറി ഇനങ്ങളാണ്. കോമാടന്‍ നാടന്‍ തെങ്ങിനെ തെക്കന്‍ കേരളത്തിന് സമ്മാനിച്ചതും മുട്ടം വരിക്കയെന്ന പ്ലാവിനെ വികസിപ്പിച്ചെടുത്തതും ഈ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലാണ്. മള്‍ബറി കൃഷിയിലൂടെ കേരളത്തില്‍ പട്ടുനൂല്‍ പുഴു വളര്‍ത്താമെന്ന് തെളിയിച്ചതും ഇവിടുത്തെ ഗവേഷകരാണ്. പച്ചക്കറി കര്‍ഷകരെ കണ്ണീരു കുടിപ്പിച്ചിരുന്ന കീടങ്ങളെ നിയന്ത്രിക്കാന്‍ തുളസിക്കെണി, പഴയകെണി തുടങ്ങിയ സമ്പ്രദായങ്ങള്‍ ഇവിടെയാണ് വികസിപ്പിച്ചെടുത്തത്.

തിരുവിതാംകൂര്‍ രാജകുടുംബത്തിലെ മഹാറാണിമാരുടെ വിശ്രമ കേന്ദ്രമായിരുന്ന വെള്ളായണി കായല്‍ക്കരയിലെ കൊട്ടാര സമുച്ചയത്തില്‍ 1955 ല്‍ കാര്‍ഷിക സര്‍വകലാശാല ആരംഭിക്കുകയായിരുന്നു. തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ കീഴിലായിരുന്നു ആദ്യകാലത്ത് ഈ കലാലയം പ്രവര്‍ത്തിച്ചിരുന്നത്. 1972 മുതല്‍ കേരള സര്‍വകലാശാലയുടേയും പിന്നിട് കാര്‍ഷിക സര്‍വകലാശാലയുടെയും ഭാഗമായി. ബിഎസ്‌സി, എംഎസ്‌സി വിഭാഗങ്ങളിലായി 14 വകുപ്പുകള്‍ ഇവിടെയുണ്ട്. 243 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന കലാലയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഗവേഷണത്തിനായി പാടവും പറമ്പും കായലോരവും യഥേഷ്ടമുണ്ടിവിടെ. ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വിത്തുകളും നടീല്‍ വസ്തുക്കളും പൊതുജനങ്ങള്‍ക്ക് നല്‍കാനും വെള്ളായണി കാര്‍ഷിക കോളേജ് ശ്രദ്ധിക്കുന്നു. കര്‍ഷകര്‍ക്ക് കൃഷിയെ കുറിച്ച് വിദഗ്ധ ഉപദേശങ്ങള്‍ നല്‍കാന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നു. ക്ലാസ് മുറികള്‍ക്ക് പുറത്ത് വയലിലും കൃഷി ഭൂമിയിലും പുതിയ പരീക്ഷണങ്ങളുടെ പണിപ്പുരയിലാണ് വജ്രജൂബിലി വര്‍ഷത്തിലും ഇവിടുത്തെ കാര്‍ഷിക പഠിതാക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

Kerala

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

Kerala

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

Kerala

പി എസ് സി പരീക്ഷാ ക്രമക്കേടില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

പ്രിയങ്ക ഗാന്ധി(ഇടത്ത്) വയനാട്ടിലെ കള്ളാടി (വലത്ത്)
Kerala

എന്തിനാ വയനാട്ടുകാര്‍ക്ക് ഇങ്ങിനെ ഒരു പ്രിയങ്കാഗാന്ധി? വയനാടിന് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത എംപിക്ക് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകി സ്വീകരണം ; സമനില തെറ്റി മമത

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.