Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിപിഎം വോട്ടില്‍ വന്‍കുറവ്; ബിജെപി വിരുദ്ധ അടവുനയവും പാളി

Janmabhumi Online by Janmabhumi Online
Nov 9, 2015, 12:25 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് വോട്ടില്‍ വന്‍കുറവ്. ബിജെപി ജയിക്കുമെന്നുറപ്പായ ഡിവിഷനുകളില്‍ യുഡിഎഫുമായുള്ള അവിശുദ്ധസഖ്യത്തിന്റെ മറവില്‍ വോട്ടുകച്ചവടം നടത്തിയെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ബേപ്പൂര്‍ പോര്‍ട്ടില്‍ കഴിഞ്ഞതവണ 1998 വോട്ടുകളാണ് എല്‍ഡിഎഫിന് ഉണ്ടായിരുന്നത്. എന്നാല്‍ ഇക്കുറി 1687 ആയി കുറഞ്ഞു. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി എന്‍.സതീഷ്‌കുമാറാണ് സിപിഎം -കോണ്‍ഗ്രസ് ബന്ധ ത്തെ മറികടന്ന് വിജയം വരിച്ചത്.

മാറാട്ട് കഴിഞ്ഞതവണ 1874 വോട്ടുകള്‍ എല്‍ഡിഎഫിനുണ്ടായിരുന്നു. അത് 2500 ആയി വര്‍ദ്ധിപ്പിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. യുഡിഎഫിന്റെയും എസ്ഡിപിഐയുടെയും പിന്തുണയാണ് വര്‍ദ്ധനയ്‌ക്ക് പിന്നില്‍. സിപിഎമ്മിന്റെ സിറ്റിംഗ് ഡിവിഷനില്‍ വിജയിച്ച ബിജെപിയുടെ പൊന്നത്ത് ഷൈമയെ പരാജയപ്പെടുത്താനുള്ള തന്ത്രമാണ് ജനങ്ങള്‍ പൊളിച്ചത്.

മലാപ്പറമ്പില്‍ 1686 വോട്ടുണ്ടായിരുന്നത് 1516ആയും കുറഞ്ഞു. ഇവിടെ വിജയിച്ചത് ഡിസിസി പ്രസിഡന്റ് കെ.സി.അബുവിന്റെ മകള്‍ കെ.സി. ശോഭിതയാണ്.സിപിഎം കൗണ്‍സിലറും ഡിവൈഎഫ്‌ഐ നേതാവുമായ കെ.സിനിയാണ് ഇവിടെ പരാജയപ്പെട്ടത്.

മൂന്നാലിങ്ങല്‍ വാര്‍ഡില്‍ കഴിഞ്ഞതവണ എല്‍ഡിഎഫിന് 1156 വോട്ടുള്ളത് 527ആയി കുറഞ്ഞു. ഇവിടെ ജനതാദള്‍ സെക്കുലര്‍ വിഭാഗമാണ് എല്‍ഡിഫ് സ്ഥനാര്‍ത്ഥിയായി രംഗത്തുണ്ടായിരുന്നത്. യുഡിഎഫിലെ ജനതാദള്‍ യു വിഭാഗത്തിലെ അഡ്വ. എം.തോമസ് മാത്യുവാണ് വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ടി.ഭാര്‍ഗ്ഗവന്‍ 757 വോട്ടുകള്‍ നേടി രണ്ടാംസ്ഥാനം നേടി. കുതിരവട്ടം വാര്‍ഡില്‍ എല്‍ഡിഎഫിന് 2535 വോട്ടുണ്ടായിരുന്നത് 1792ആയി കുറഞ്ഞു.

പുതിയാപ്പയില്‍ 2695 വോട്ടുണ്ടായിരുന്നത് 2592 വോട്ടായി കുറഞ്ഞു. ് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് തരംഗമെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് കുത്തനെ വോട്ടുകുറഞ്ഞത്.ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് മറിച്ചുനല്‍കുകയായിരുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)
India

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

India

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

India

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

India

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

Kerala

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

കാലടിയിൽ ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ

ഇമ്രാൻ ഖാൻ ഉടൻ മോചിതനാകുമോ ? ഷഹബാസ് സർക്കാരിനെ മുട്ടുകുത്തിക്കാൻ പിടിഐയുടെ പുതിയ തന്ത്രം ; പാകിസ്ഥാനിൽ രാഷ്‌ട്രീയ പ്രക്ഷോഭം രൂക്ഷമാകുന്നു

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം: സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച് ഗവര്‍ണര്‍

ബംഗ്ലാദേശിൽ മതമൗലികവാദികൾ ഹിന്ദു വ്യവസായിയെ കോൺക്രീറ്റ് സ്ലാബിന് അടിച്ച് കൊന്നു ; മൃതദേഹത്തിൽ നൃത്തം ചെയ്ത് കൊലയാളികൾ   

കൂത്തുപറമ്പ് വെടിവെപ്പ് ;റവാഡ ചന്ദ്രശേഖറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പിണറായിയുടെ പ്രസംഗം പുറത്ത്

തൃശൂര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)

ആപ് കീ സര്‍ക്കാര്‍…..ഇത് ആപിന്റെ സര്‍ക്കാരല്ല, ദല്‍ഹി ഭരിയ്‌ക്കുന്നത് ബിജെപി സര്‍ക്കാര്‍ എന്ന് മാധ്യമപ്രവര്‍ത്തകനെ തിരുത്തി രേഖാ ഗുപ്ത

പാര്‍ട്ടിക്കായി  സംഭാവന നല്‍കിയിരുന്നു എങ്കില്‍ പത്തനംതിട്ട ജില്ലയില്‍ വട്ട പൂജ്യം ആവുമായിരുന്നില്ല; പിജെ കുര്യന് മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies