Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പാനൂര്‍ നഗരസഭയിലെ മുസ്ലീം ലീഗ്് വിമതന്റെ വിജയവും എല്‍ഡിഎഫിന്റെ അക്കൗണ്ടിലാക്കി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2015, 08:50 pm IST
in Kannur

പാനൂര്‍: പാനൂര്‍ നഗരസഭയിലെ മുസ്ലീം ലീഗ്് വിമതന്റെ വിജയവും എല്‍ഡിഎഫിന്റെ അക്കൗണ്ടിലാക്കി സിപിഎം. 4-ാം വാര്‍ഡായ വെസ്റ്റ്എലാങ്കോടില്‍ മുസ്ലീംലീഗ് നേതൃത്വവുമായി ഇടഞ്ഞ് സ്വതന്ത്രനായി ജയിച്ച വി.ഹാരിസിന്റെ വിജയമാണ് എല്‍ഡിഎഫ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടിപത്രത്തില്‍ നഗരസഭയില്‍ 14 സീറ്റുകള്‍ നേടിയെന്ന്് അവകാശവാദവുമുയര്‍ത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ പിന്തുണയോടെ ജയിച്ചുവെന്ന വിചിത്രവാദവും നിരത്തുന്നു. ജില്ലയില്‍ ഏറെ നേട്ടങ്ങളുണ്ടാക്കിയെങ്കിലും പാനൂരില്‍ കഴിഞ്ഞ വര്‍ഷത്തെ 13ല്‍ നിന്നും സിപിഎം കിതയ്‌ക്കുകയായിരുന്നു. അതും യുഡിഎഫ് മുന്നണി പ്രശ്‌നത്തില്‍ തട്ടിക്കൂട്ടി ലഭിച്ചതുമാണ്. വസ്തുത ഇതായിരിക്കെയാണ് 165 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറിയ ലീഗ് വിമതന്റെ വിജയം തങ്ങളുടെ പട്ടികയില്‍ കയറ്റി സിപിഎം നേതൃത്വം അഭിമാനം കൊളളുന്നത്. ഈ വാര്‍ഡില്‍ സിപിഎമ്മിന് കഴിഞ്ഞ തവണ ലഭിച്ചത് 30 ല്‍ താഴെ വോട്ടാണ്. ഇവിടെ ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി റൗഫിനെ നിര്‍ത്തി പ്രചരണം നടത്തിയെങ്കിലും നേട്ടമുണ്ടാക്കാന്‍ യാതൊരു രക്ഷയുമില്ലായെന്ന് തിരിച്ചറിഞ്ഞതോടെ സ്വതന്ത്രന് പിന്തുണ നല്‍കുകയായിരുന്നു. 1 വോട്ടാണ് എല്‍ഡിഎഫ് ഇവിടെ നേടിയത്. ബാക്കി വോട്ടുകള്‍ കൊടുത്തുവെന്ന് പറയുമ്പോഴും ആരാണ് സിപിഎം വോട്ടര്‍മാരെന്ന് കാണിക്കാന്‍ പോലും നേതൃത്വത്തിന് സാധ്യമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. മുസ്ലീംവോട്ടുകള്‍ വിഭജിക്കപ്പെട്ടാല്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചുകയറുമെന്ന ഭയവും സിപിഎമ്മിനുണ്ടായിരുന്നു. 150ല്‍ താഴെ വോട്ടുണ്ടായിരുന്ന ബിജെപി ഇവിടെ 207 വോട്ട് നേടി കരുത്തറിയിച്ചു. ജില്ലയില്‍ എന്തുനേട്ടമുണ്ടായാലും പാനൂരിന്റെ മണ്ണും മനസും സിപിഎമ്മിന് എന്നും എതിരാണെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുന്നു. പാലത്തായി, ബസ് സ്റ്റാന്റ്, തെക്കെപാനൂര്‍ വാര്‍ഡുകളിലാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ പാനൂര്‍ നഗരപരിസരത്ത് ജയിച്ചത്. പഞ്ചായത്തായിരുന്നപ്പോള്‍ 4 സീറ്റുകള്‍ നേടിയെടുത്ത് 3 ആയി ചുരുങ്ങി. ഇവിടങ്ങളില്‍ ജയിച്ചത് നേരിയ മാര്‍ജിനിലാണെന്നതും ശ്രദ്ധേയമാണ്. മുസ്ലീംലീഗ് നേതൃത്വം വോട്ടുമറിച്ചു നല്‍കിയാണ് വിജയമുറപ്പിച്ചത്. കരിയാട് മേഖലയിലെ കോണ്‍ഗ്രസ് ഗ്രൂപ്പ്‌പോരില്‍ അവിടെ നേട്ടം ലഭിച്ചില്ലെങ്കില്‍ പാനൂര്‍ നഗരസഭയില്‍ സിപിഎമ്മിന്റെ സ്ഥിതി ദയനീയമാകുമായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രന്‍ തന്നെ തെരഞ്ഞെടുപ്പിന്റെ മേല്‍നോട്ടം വഹിച്ചിട്ടും ഭരണം പിടിക്കാമെന്ന വ്യാമോഹത്തില്‍ ഇറങ്ങിയ സിപിഎമ്മിന് 13 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ജില്ലാനേതൃത്വത്തിന് മുന്നില്‍ കണക്കവതരിപ്പിക്കാന്‍ സ്വതന്ത്രന്റെ വിജയം സ്വന്തം അക്കൗണ്ടിലാക്കുന്ന പാനൂരിലെ സിപിഎം നേതൃത്വത്തിന്റെ നിലപാട് പരിഹാസ്യമാണ്. വിജയാവകാശം സിപിഎമ്മിനില്ലെന്നും മുസ്ലീംലീഗ് വോട്ടാണ് തന്നെ വിജയിപ്പിച്ചെതെന്നും വി.ഹാരിസും പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.