Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഡോക്ടര്‍മാരില്ല: രോഗികളെ വലച്ച് നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2015, 11:14 pm IST
in Thiruvananthapuram

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രി താലൂക്ക് ആശുപത്രിയായിരുന്നതിനെക്കാള്‍ ഗതികേടിലായി ആവശ്യത്തിന് ഡോക്ടര്‍മാരോ മറ്റ് ജീവനക്കാരോ ഇല്ലാതെ ആശുപത്രിയിലെത്തുന്ന രോഗികളെ ദുരിതത്തിലാക്കുകയാണ് ആരോഗ്യ വകുപ്പ്.

രാവിലെ ഒപിയില്‍ മണിക്കൂറുകളോളം ക്യൂവില്‍ നിന്നാലും ഡോക്ടറെ കാണാന്‍ കഴിയാത്ത അവസ്ഥയിലാണ്. ക്യൂവില്‍ നിന്ന് ഡോക്ടറുടെ അടുത്തെത്തുമ്പോഴേക്കും പരിശോധനാ സമയം കഴിഞ്ഞിരിക്കും. ശരാശരി 1700 രോഗികളാണ് ഒപിയില്‍ ദിനം പ്രതി ചികിത്സ തേടിയെത്തുന്നത്. മിക്കവാറും രണ്ടു ഡോക്ടറാണ് ഒപിയില്‍ ഡ്യൂട്ടിക്കായുള്ളത്. മൂന്നൂറിലധികം രോഗികളെ ഇവര്‍ പരിശോധിക്കേണ്ടതായി വരുന്നു.

മറ്റ് വിഭാഗങ്ങളിലെ ഡോക്ടര്‍മാരെ കൂടാതെ നാലു അസിസ്റ്റന്റ് സര്‍ജന്മാരാണ് ജില്ലാ ആശുപത്രിയില്‍ ഉള്ളത്. പലപ്പോഴും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ പോലും ഡോക്ടര്‍മാരെ കിട്ടാറില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയെ ആശ്രയിക്കുകയാണ് പതിവ്. ഡോക്ടര്‍മാരുടെ പടലപ്പിണക്കവും രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.

വിവിധ എക്‌സ്രെ, രക്തം തുടങ്ങയവയുടെ പരിശോധനക്ക് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ ലാബിലേക്ക് എഴുതി കൊടുക്കാറുണ്ട്. എന്നാല്‍ പരിശോധന കഴിഞ്ഞെത്തുമ്പോഴേക്കും നിര്‍ദ്ദേശിച്ച ഡോക്ടര്‍ ഡ്യൂട്ടി കഴിഞ്ഞ് പോയിരിക്കും.

പകരക്കാരായെത്തുന്ന ഡോക്ടര്‍മാര്‍ പരിശോധനാ ഫലം നോക്കാത്തത് രോഗികള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. ദിവസങ്ങളോളം ആശുപത്രിയില്‍ കയറിയിറങ്ങുന്നതിന് ഇത് ഇടയാക്കുന്നു. ജോലി ഭാരം കൂടുതലായതോടെ ഡോക്ടര്‍മാര്‍ മറ്റ് ആശുപത്രികള്‍ തേടി പോകുന്നതിനുള്ള തയ്യാറെടുപ്പിലാണ്.

പനി ബാധിതരെ ചികിത്സിക്കാന്‍ ആശുപത്രിയിലെ രണ്ടാം വാര്‍ഡില്‍ പ്രത്യേകമായി ക്രമീകരണം ചെയ്തിട്ടുണ്ട്. എന്നാല്‍, ഡോക്ടര്‍മാരുടെ കുറവുള്ളതിനാല്‍ പനി വാര്‍ഡിനും കാര്യക്ഷമമായ ശ്രദ്ധ നല്‍കുന്നില്ല.

പനി വ്യാപകമാകുന്ന സാഹചര്യം കണക്കിലെടുത്ത്, കൂടുതല്‍ ഡോക്ടര്‍മാരെ അനുവദിക്കണമെന്നആവശ്യംഅധികൃതര്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. ലാബിന്റെ പ്രവര്‍ത്തനം 24 മണിക്കൂറായിനീട്ടിയെങ്കിലുംആവശ്യത്തിനുള്ളടെക്‌നീഷ്യന്‍മാരില്ല. ആകെയുള്ള ഏഴു പേരില്‍ രണ്ടു പേര്‍ മാത്രമാണ് സ്ഥിരം ജീവനക്കാര്‍.

ആരോഗ്യ വകുപ്പ് മന്ത്രി പലതവണ ഇവിടെത്തെ അവസ്ഥ നേരിട്ട് മനസിലാക്കി നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു.

എന്നാല്‍ മതിയായ ജിവനക്കാരെ നിയമിക്കുന്നതിനു വേണ്ട നടപടികള്‍ നാളിതുവരെ സ്വീകരിച്ചില്ലെന്നു

മാത്രം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Cricket

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

Kerala

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

Kerala

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

Kerala

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

പുതിയ വാര്‍ത്തകള്‍

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.