Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തെരുവുനായ്‌ക്കള്‍ക്ക് പിടിവീണു തുടങ്ങി; ആശ്വാസത്തോടെ നഗരവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2015, 11:09 pm IST
in Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനവാസികള്‍ക്ക് ഇനി പേടിയില്ലാതെ പുറത്തിറങ്ങാം. നഗരത്തിലെ തെരുവുനായ്‌ക്കളെ പിടികൂടാന്‍ കോര്‍പ്പറേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നടപടി തുടങ്ങി. ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തിലാണ് ഇന്നലെ മുതല്‍ തെരുവുനായ്‌ക്കളെ പിടികൂടാനുള്ള നടപടിയാരംഭിച്ചത്. പേ വിഷബാധയുള്ളവയെ കണ്ടെത്തി കൊല്ലുകയും മറ്റുള്ളവയെ പിടികൂടി വന്ധ്യംകരിക്കുകയുമാണ് ചെയ്യുക.

നായ്‌ക്കളെ പിടികൂടിയ ശേഷം പേ വിഷബാധയുണ്ടോയെന്ന് മൂന്ന് ദിവസം നിരീക്ഷിക്കും. പേ വിഷബാധയുണ്ടെന്ന് കണ്ടെത്തിയാല്‍ മാത്രമേ അവയെ കൊല്ലുകയുള്ളുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അത്തരത്തില്‍ വളരെ കുറച്ച് നായ്‌ക്കളെ മാത്രമേ ഇന്നലെ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ. അതേസമയം വന്ധ്യംകരണത്തിനായി നിരവധി നായ്‌ക്കളെ ഇന്നലെ പിടികൂടിയിട്ടുണ്ട്.

മൃഗസംരക്ഷണ വകുപ്പില്‍ നിന്നു രണ്ട് വെറ്ററിനറി ഡോക്ടര്‍മാരെ വന്ധ്യംകരണത്തിനും പേ വിഷബാധയുള്ള നായ്‌ക്കളെ കൊല്ലുമ്പോള്‍ അവയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുമായി നിയോഗിച്ചിട്ടുണ്ട്. തെരുവുനായ്‌ക്കളുടെ ശല്യത്തില്‍ നിന്നു ജനങ്ങളെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ഇടപെടല്‍ ഉണ്ടായതോടെയാണ് നടപടികള്‍ ത്വരിതപ്പെടുത്താന്‍ കോര്‍പ്പറേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി തീരുമാനിച്ചത്. തെരുവുനായ്‌ക്കളെ പിടികൂടുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന് ഹൈക്കോടതി പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. അതിലേക്ക് ഒരു മേല്‍നോട്ട സമിതിക്ക് രൂപം നല്‍കുമെന്ന് കലക്ടര്‍ ഡോ. ബിജുപ്രഭാകര്‍ പറഞ്ഞു. തെരുവുനായ്‌ക്കളെ സംരക്ഷിക്കാനും നിരീക്ഷിക്കാനും തിരുവല്ലത്തും പേട്ടയിലുമാണ് രണ്ട് ഡോഗ് ഷെല്‍ട്ടര്‍ ഹൗസുകളുള്ളത്. തിരുവല്ലത്തുള്ളതില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ നടത്തേണ്ടതുള്ളതിനാല്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു.

പേട്ട ആശുപത്രിയില്‍ രണ്ട് ഷിഫ്റ്റുകളായാണ് വന്ധ്യംകരണം നടത്തുക. വന്ധ്യംകരിച്ച നായ്‌ക്കളെ പിടികൂടുന്ന സ്ഥലങ്ങളില്‍ തന്നെ വിടും. തെരുവുനായ്‌ക്കളെ സംരക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഷെല്‍ട്ടര്‍ നിര്‍മിച്ച് അങ്ങനെ ചെയ്യാനും അനുമതിയുണ്ട്. അപ്രകാരം താത്പര്യമുള്ളവര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയുമായി ബന്ധപ്പെടണം. അപകടകാരികളായ നായ്‌ക്കളെ സംബന്ധിച്ച് 9605962471 എന്ന നമ്പരില്‍ വിവരം അറിയിക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കളക്ടറുടെ നേതൃത്വത്തിലെ പുതിയ തീരുമാനത്തിന് പരക്കെ അംഗീകാരം ലഭിച്ചിരിക്കുകയാണ്. അഞ്ചുകൊല്ലം കോര്‍പ്പറേഷന്‍ ഭരിച്ച രാഷ്‌ട്രീയ നേതൃത്വത്തിനു സാധിക്കാത്ത തീരുമാനമാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഭരണസമിതി ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. തെരുവുനായ ശല്യംകൊണ്ട് ഭീതിയിലാണ്ട തലസ്ഥാന നഗരത്തിന് മോചനം ഉണ്ടാകുമെന്ന പ്രതീക്ഷ ജനങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. നഗരത്തിലെ വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളും മറ്റു സംഘടനകളും നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

Kerala

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

World

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

India

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

പുതിയ വാര്‍ത്തകള്‍

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

പി എസ് സി പരീക്ഷാ ക്രമക്കേടില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

പ്രിയങ്ക ഗാന്ധി(ഇടത്ത്) വയനാട്ടിലെ കള്ളാടി (വലത്ത്)

എന്തിനാ വയനാട്ടുകാര്‍ക്ക് ഇങ്ങിനെ ഒരു പ്രിയങ്കാഗാന്ധി? വയനാടിന് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത എംപിക്ക് വിമര്‍ശനം

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകി സ്വീകരണം ; സമനില തെറ്റി മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.