Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആദ്ധ്യാത്മിക വിദ്യയുടെ നാട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2015, 09:03 pm IST
in Samskriti

– ഏഴു കുതിരകളെ പൂട്ടിയ തേരില്‍ സൂര്യന്റെ പ്രദക്ഷിണം.

– ‘ദിവി സൂര്യ സഹസ്രസ്യ’- ആയിരം സൂര്യന്മാര്‍ ഒരുമിച്ച് ഉദിച്ചതുപോലെയുള്ള വെളിച്ചം.

– വയല്‍വരമ്പത്തൂടെ നടക്കവെ, കരിമേഘത്തിനെതിരെ പറന്ന വെള്ളരി കൊക്കുകളെ കണ്ട് സമാധിയിലേക്ക് മറിഞ്ഞ ജയറാംവാഡിയിലെ അവധൂതന്റെ കഥ ഓര്‍മ വന്നു. ധ്യാനത്തിനിടയിലും സംസാരത്തിനിടയില്‍പ്പോലും സമാധിസ്ഥനാവുന്ന ശ്രീരാമകൃഷ്ണ പരമഹംസര്‍- നിര്‍വികല്പസമാധിയുടെ സാക്ഷ്യങ്ങള്‍!

– സെന്‍ ബുദ്ധസംന്യാസിമാര്‍ ‘സതോരി’satori)എന്ന പേരില്‍ രേഖപ്പെടുത്തിയിട്ടുള്ള അനുഭവങ്ങള്‍.

– പ്രാണിക് ഹീലിംഗ് ആചാര്യനായ മികായോ ഉസൂയിയുടെ നെറ്റിത്തടത്തില്‍ അനന്തതയില്‍ നിന്ന് ദീപ്‌തോജ്ജ്വലമായി വന്നടിച്ച പ്രഭാസ്തംഭത്തെപ്പറ്റിയുള്ള വിവരണം. ദിവ്യശക്തിയുടെ രഹസ്യത്തെപ്പറ്റി യൂറോപ്പും അമേരിക്കയും ഉള്‍പ്പെടെയുള്ള പാശ്ചാത്യലോകം മുഴുവന്‍ അന്വേഷിച്ചുനടന്ന ശേഷം ഒടുവില്‍ ടിബറ്റിലെ ബുദ്ധവിഹാരത്തില്‍ നിന്നു കിട്ടിയ ലിഖിതങ്ങളാണത്രേ ഉസൂയിക്ക് അനുഗ്രഹത്തിലേക്ക് വഴിതെളിച്ചത്.

– ഓഷോയ്‌ക്ക് “a sudden clash of thunder’ ആയാണ് അത് അനുഭവപ്പെട്ടത്.

– ശിവപുരി ബാബ ആ അനുഭൂതിയെപ്പറ്റി ‘in a flash’ എന്ന് അടിക്കടി പറയാറുണ്ടെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ജെ.ജി. ബെന്നെറ്റ് Long Pilgrimage -ല്‍ വിവരിച്ചിട്ടുണ്ട്.

ചിന്തകള്‍ ഇല്ലാതെ 48 മിനിറ്റ് ഈശ്വരനില്‍ മനസ്സുറപ്പിക്കാനായാല്‍ ജ്ഞാനം കൈവരുമെന്നാണ് ബാബ പറഞ്ഞിട്ടുള്ളത്. സ്വയം പ്രവചിച്ചതുപോലെ 137-ാം വയസ്സില്‍ ബാബ സമാധിയായി.

ഇതാണ് ഭാരതം!

ആദ്ധ്യാത്മികവിദ്യയുടെ നാട്.

ആര്‍ഷഭാരതം!

‘ബ്രഹ്മവിദ്യാം തസ്യാം രമതേ ഇതി ഭാരതഃ’

ബ്രഹ്മവിദ്യയില്‍ രമിക്കുന്നതാണ് ഭാരതമെന്ന് ആചാര്യന്മാരുടെ നിര്‍വചനം.

ഈശ്വരസാക്ഷാത്കാരത്തിന്റെ, അഥവാ ആത്മജ്ഞാനത്തിന്റെ എത്രയെത്ര കഥകളാണ് ഈ നാടിന് പറയാനുള്ളത്!

ഒരിക്കല്‍, ‘ഈശ്വരന്‍ എന്താണെന്ന് മനസ്സിലായെ’ന്ന് വിളിച്ചു പറഞ്ഞ്, നമുക്കറിവുള്ള ആര്‍ക്കിമിഡീസിനെപ്പോലെ ഒരാള്‍ തിരുമാന്ധാംകുന്നിറങ്ങി തെരുവിലൂടെ ഓടിയത്രേ- നാറാണത്തു സ്വാമികള്‍! അപ്പോള്‍ ഈശ്വരന്‍ എന്താണെന്ന് ‘ചുളുവില്‍’ അറിയാന്‍ ജനങ്ങള്‍ ചുറ്റും കൂടി. സ്വാമികളുടെ മറുപടി, ”അത് അങ്ങനെ മനസ്സിലാക്കാന്‍ പറ്റുന്നതല്ലെന്ന് എനിക്കു മനസ്സിലായി” എന്നായിരുന്നുവത്രേ. (അതെ, നാറാണത്തു സ്വാമികള്‍ എന്നു വിളിക്കാനാണ് ഇപ്പോള്‍ തോന്നുന്നത്. ജ്ഞാനയോഗികളുടെ ചൊല്ലും ചേഷ്ടയും കണ്ട് അവരെ ഭ്രാന്തന്‍ എന്നു വിളിക്കുന്ന നമുക്കല്ലേ ഭ്രാന്ത് എന്ന് തോന്നിപ്പോകുന്നു).

അറിയാന്‍ കഴിയാത്തതിനെപ്പറ്റിയുള്ള അറിവ്!

അറിയില്ലെന്നറിവുള്ളോനറിവാര്‍ന്നൊരു ബുദ്ധിമാന്‍

അറിയാമെന്നുറപ്പുള്ളോനറിയാത്തൊരു മൂഢനാം

അറിയുന്നോര്‍ക്കതബുദ്ധം

അറിയാത്തോര്‍ക്കു ബുദ്ധവും എന്ന് ശ്രീനാരായണഗുരു പാടി.

മനീഷികള്‍ ബ്രഹ്മത്തെ ‘അത്’ എന്നു വിളിച്ചു. നിറമോ മണമോ രൂപമോ ഇല്ലാത്ത, ഇന്ദ്രിയമനോഗോചരമല്ലാത്ത എന്തോ ഒന്ന്.

ബ്രഹ്മാനുഭൂതി ലഭിച്ചവര്‍ക്ക് ‘അതി’നെപ്പറ്റി പറയാനുള്ള ഭാഷ മൗനമാണെന്ന് മൃഡാനന്ദസ്വാമികള്‍ എഴുതി.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

Chess

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.