Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിമതര്‍ക്ക് കോണ്‍ഗ്രസിന്റെ ക്ലീന്‍ചിറ്റ് ഓടക്കുഴലും ടെലിവിഷനും ഔദ്യോഗിക ചിഹ്നങ്ങളായി….

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2015, 11:14 pm IST
in Thiruvananthapuram

വിളപ്പില്‍ശാല: തദ്ദേശ തെരഞ്ഞെടുപ്പില്‍ നേതൃത്വത്തെ വെല്ലുവിളിച്ച് മത്സരരംഗത്തെത്തിയ വിമതരില്‍ പലര്‍ക്കും കോണ്‍ഗ്രസിന്റെ ക്ലീന്‍ചിറ്റ്. കൈപ്പത്തിക്കു പകരം മിക്ക സ്ഥലങ്ങളിലും ഓടക്കുഴലും ടെലിവിഷനും കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചിഹ്നങ്ങളായി. ഒന്നാംഘട്ട പ്രചാരണം അവസാനിച്ചപ്പോള്‍ ഗ്രൂപ്പ്‌പോരിലും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയിലും മനംമടുത്ത് അണികളില്‍ പലരും അകലുന്ന കാഴ്ചയാണ് കാണുന്നത്. പ്രാദേശിക ഘടകത്തെ മറന്ന് ഉന്നതതലങ്ങളില്‍ നിന്നു സീറ്റ് ഒപ്പിച്ചെടുത്തവര്‍ക്കാണ് ഏറ്റവും കൂടുതല്‍ വിമതഭീഷണി.

ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്നവര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നായിരുന്നു കെപിസിസി അദ്ധ്യക്ഷന്‍ തുടക്കത്തില്‍ പറഞ്ഞത്. എന്നാല്‍ ഈ ഭീഷണിക്ക് വിമതര്‍ ഒരു വിലയും കല്‍പ്പിച്ചില്ല. നേതൃത്വം കെട്ടിയിറക്കിയ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ റിബലുകള്‍ വീറോടെ നേര്‍ക്കുനേര്‍ പോരാട്ടത്തിനെത്തി. ഇത് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തിനേറ്റ കനത്ത തിരിച്ചടിയായി. വിമതര്‍ക്കെതിരെ നടപടി പ്രഖ്യാപിച്ച ഒട്ടുമിക്ക സ്ഥലങ്ങളിലും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടുപോകാന്‍ തുടങ്ങി. ഒടുവില്‍ പരസ്യ നടപടി വേണ്ടെന്ന നിലപാടില്‍ പാര്‍ട്ടിക്ക് എത്തേണ്ടി വന്നു. ഒപ്പം വിമതരില്‍ ഭൂരിപക്ഷം പേരെയും അംഗീകരിക്കുകയും കൈപ്പത്തി ചിഹ്നം കിട്ടിയവരെ ഒഴിവാക്കുകയും ചെയ്തു.

കാട്ടാക്കട പഞ്ചായത്തിലെ ആമച്ചല്‍ ബ്ലോക്ക് ഡിവിഷനില്‍ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥിയായി ആദ്യം അവതരിപ്പിച്ചത് തലമുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യംപിള്ളയെ ആയിരുന്നു. കൈപ്പത്തി ചിഹ്നവും നല്‍കി. അപ്പോഴാണ് ഐ ഗ്രൂപ്പ് നേതാവ് കാട്ടാക്കട രാമു വിമത വേഷംകെട്ടി കളത്തിലിറങ്ങിയത്. പിള്ളയ്‌ക്ക് നേരത്തേ കൈപ്പത്തി ചിഹ്നത്തിന് കത്തുകൊടുത്തത് മറച്ചുവച്ച് രാമുവിനും ഡിസിസി പ്രസിഡന്റ് കത്തു നല്‍കി വിവാദത്തില്‍ കുടുങ്ങി. ഒരു ഡിവിഷനിലേക്ക് രണ്ട് കത്തുകള്‍ ചിഹ്നം അനുവദിക്കുന്നതിന് ലഭിച്ചതോടെ വരണാധികാരി പിള്ളയ്‌ക്ക് അനുവദിച്ച കൈപ്പത്തി മരവിപ്പിച്ചു. പകരം ടെലിവിഷന്‍ നല്‍കി. ഇരുവരും പോരാട്ടത്തില്‍ ഉറച്ചു നിന്നു. ഗത്യന്തരമില്ലാതെ കോണ്‍ഗ്രസ് നേതൃത്വം വിമതനു മുന്നില്‍ മുട്ടുകുത്തി. ആമച്ചല്‍ ഡിവിഷനില്‍ കാട്ടാക്കട രാമുവിനെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി അംഗീകരിച്ചു. ഇവിടെ കൈപ്പത്തിക്കു പകരം ഓടക്കുഴല്‍ പര്‍ട്ടി ചിഹ്നമായി. സുബ്രഹ്മണ്യംപിള്ള പിന്മാറിയെന്ന് പറയുന്നെങ്കിലും വോട്ടിംഗ് യന്ത്രത്തില്‍ രാമുവിന്റെ ഓടക്കുഴലിനൊപ്പം പിള്ളയുടെ ടെലിവിഷനും ചിഹ്നമായി എത്തും.

വിളപ്പില്‍ശാല ബ്ലോക്ക് ഡിവിഷനില്‍ ജേക്കബിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്നത്. വിമതനായി രംഗപ്രവേശനം നടത്തിയ എ ഗ്രുപ്പ് നേതാവും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വിനോദ് രാജ് ജില്ലാ കമ്മിറ്റിയുടെ വിലക്ക് മറികടന്ന് സ്ഥാനാര്‍ഥിയായി. ഇവിടെയും ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് മുമ്പ് ഡിസിസിയിലെ ചിലരെ സ്വാധീനിച്ച് വിനോദ് കൈപ്പത്തി ചിഹ്നം തരപ്പെടുത്തിയിരുന്നു. ജേക്കബിന് ടെലിവിഷനാണ് ചിഹ്നം. അരാണ് ഇവിടെ ഔദ്യോഗിക സ്ഥാനാര്‍ഥിയെന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

പള്ളിച്ചല്‍ പഞ്ചായത്തിലെ പൂങ്കോട് ബ്ലോക്ക് ഡിവിഷനിലും ഇതേ അവസ്ഥയാണ്. ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രചാരണം അരംഭിച്ച പൂങ്കോട് ശിവകുമാറിനെ തഴഞ്ഞ് വീരേന്ദ്രനാണ് സീറ്റ്. ഇവിടെയും ടെലിവിഷന്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക അടയാളമായി. ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും നിലവിലെ വാര്‍ഡ് മെമ്പര്‍മാര്‍ വിമതരായി രംഗത്തുണ്ട്. ഇവരെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് നേതൃത്വം. വിളപ്പിലില്‍ ആകെയുള്ള ഇരുപത് വാര്‍ഡുകളില്‍ മൂന്നിടത്ത് വിമതര്‍ നേരിട്ടും അഞ്ചിടത്ത് രഹസ്യമായും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളോട് ഏറ്റുമുട്ടും. മറ്റ് പഞ്ചായത്തുകളിലും ഇതേ അവസ്ഥയാണുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

Football

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

Kerala

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

പുതിയ വാര്‍ത്തകള്‍

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.