Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

പനച്ചിക്കാട്ടെ സരസ്വതീസാന്നിധ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2015, 07:56 pm IST
in Travel

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ ഈ ക്ഷേത്രത്തെക്കുറിച്ച് സവിസ്തരമായ പ്രതിപാദനം കാണുന്നുണ്ട്. ആയിരത്തിലേറെ വര്‍ഷത്തെ ചരിത്രപാരമ്പര്യമുള്ള ക്ഷേത്രത്തിന് കിഴുപ്പുറം, കരുനാട്, കൈമുക്ക് എന്നീ മൂന്ന് ബ്രാഹ്മണഭവനങ്ങളാണ് ഊരാണ്മക്കാരായിട്ടുള്ളത്. ഇതില്‍ കൊല്ലവര്‍ഷം 6-ാം ശതാബ്ദത്തില്‍ കിഴുപ്പുറത്തില്ലത്തെ വന്ദ്യവയോധികനായ ഗൃഹനാഥന്‍ പുരുഷസന്താനമുണ്ടാകാത്തതില്‍ വിഷാദിച്ച് മോക്ഷപ്രാപ്തിക്കായി ഗംഗാസ്‌നാനത്തിന് പുറപ്പെട്ടു.

യാത്രാമദ്ധ്യേ മൂകാംബിയില്‍ എത്തിയ അദ്ദേഹം ദൃഢഭക്തിയോടെ ദേവിയെ ഭജിച്ച് ഏതാനും ദിവസങ്ങള്‍ അവിടെ കഴിഞ്ഞു. ഒരു ദിവസം സ്വപ്‌നദര്‍ശനത്തില്‍ ദേവി പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തോട് ”നാളെത്തന്നെ സ്വദേശത്തേക്ക് മടങ്ങുവാനും, കരുനാട്ടില്ലത്ത് ഇപ്പോള്‍ ഗര്‍ഭിണിയായിട്ടുള്ള അന്തര്‍ജനം പ്രസവിച്ച് രണ്ട് ഉണ്ണികള്‍ ഉണ്ടാകുമെന്നും അതിലൊരുണ്ണിയെ ദത്തെടുത്ത് അങ്ങയുടെ ഔരസപുത്രനായി വളര്‍ത്തുവാനും അരുളിച്ചെയ്തു.” അപ്രകാരം നമ്പൂതിരി പിറ്റേദിവസം രാവിലെ കുളിച്ച് ദേവിയെ വന്ദിച്ചിട്ട് സ്വദേശത്തേക്ക് മടങ്ങി.

മടങ്ങിയെത്തിയ കിഴുപ്പുറത്തു നമ്പൂതിരിയുടെ വാക്കുകള്‍ കേട്ട് ഏറെ സന്തോഷിച്ച കരുനാട്ട് നമ്പൂതിരി രണ്ടുണ്ണികള്‍ ഉണ്ടാകുന്നപക്ഷം അതിലൊരുണ്ണിയെ കൊടുക്കാമെന്ന് സമ്മതിച്ചു. അനന്തരം സന്തോഷവാനായ കിഴുപ്പുറത്തു നമ്പൂതിരി കുളിക്കുവാനായി പണ്ടേതന്നെയുള്ള വിഷ്ണുക്ഷേത്രത്തിന്റെ തെക്കുവശത്ത്, കിഴക്കോട്ടു മാറിയുള്ള കുളത്തിലെത്തുകയും തന്റെ കൈവശമുണ്ടായിരുന്ന ഓലക്കുട കുളത്തിന്റെ പടിഞ്ഞാറേ കരയില്‍ വച്ചിട്ട് കുളിക്കുകയും ചെയ്തു. കുളികഴിഞ്ഞ് കുടയെടുക്കുവാന്‍ നോക്കിയപ്പോള്‍ കുട ഇളകാതെ കാണപ്പെട്ടു. അപ്പോള്‍ ഒരു ദിവ്യ പുരുഷന്‍ അവിടെവന്ന് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു.

”മൂകാംബികാദേവി ഈ കുടയില്‍ കുടികൊണ്ടിരിക്കുകയാണ്. അതിനാല്‍ ദേവിയെ ഈ കുടയില്‍നിന്നും തൊട്ടടുത്തുള്ള കാട്ടില്‍ കിടക്കുന്ന ശിലാവിഗ്രഹത്തിലാവാഹിച്ച് കുടിയിരുത്തണം. എന്നാല്‍ ആ വിഗ്രഹം പണ്ട് ഈ വനത്തില്‍ തപസ്സനുഷ്ഠിച്ച ദിവ്യന്മാര്‍ വച്ച് പൂജിച്ചിരുന്നതാകയാല്‍ ആ ബിംബത്തില്‍ പൂജ കഴിക്കുവാന്‍ തക്കവണ്ണം തപഃശക്തിയുള്ളവര്‍ ഇപ്പോള്‍ ഇല്ലാത്തതിനാല്‍ ആ ബിംബത്തിന് നേരെ പടിഞ്ഞാറോട്ട് അഭിമുഖമായി ഒരു പ്രതിബിംബം കൂടി സ്ഥാപിച്ച് പൂജാനിവേദ്യാദികള്‍ ചെയ്ത് മൂലബിംബത്തില്‍ വന്ദിക്കണം.” ഈ മൂലബിംബത്തിന് കാവലായി നില്‍ക്കുന്ന യക്ഷിയെ പ്രീതിപ്പെടുത്താതെ ബിബം എടുക്കുവാനാകില്ലെന്നും അതിലേയ്‌ക്കായി കുറച്ചു തരിപ്പൊടി (വറപ്പൊടി) യും ശര്‍ക്കരയും കരിക്കുംകൂടി കൊണ്ടുപോയി നിവേദിക്കാനും നിര്‍ദ്ദേശിച്ച് ആ ദിവ്യന്‍ മറയുകയും ചെയ്തു.

ഈ ദിവ്യവചസ്സുകളുടെ സാക്ഷാത്കാരമായിട്ടാണ് പനച്ചിക്കാട് സരസ്വതീസാന്നിദ്ധ്യം ഉണ്ടായിട്ടുള്ളതും ക്ഷേത്രാചാരവിധിക്രമങ്ങള്‍ ആരംഭിച്ചതും എന്നാണ് ഐതിഹ്യത്തിലും ക്ഷേത്രപ്പഴമയിലും നിന്ന് മനസ്സിലാകുന്നത്.

ഇന്നും ഊരാണ്മക്കാരുടെ ഉടമസ്ഥതയിലുള്ള ഈ ക്ഷേത്രത്തില്‍ പരമ്പരാഗതങ്ങളായ അനുഷ്ഠാനക്രമങ്ങള്‍ ലോപം കൂടാതെ അതേപടി തുടര്‍ന്ന് പോരുന്നു.

തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.