Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

‘നമോ’ തരംഗം: കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ സ്ഥാനാര്‍ത്ഥിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 08:13 pm IST
in Alappuzha

ചേര്‍ത്തല: മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു, കോണ്‍ഗ്രസിന്റെ ചുമതല വഹിച്ചിരുന്നവര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പ് ഗോദയില്‍. സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ നിലനിന്നിരുന്ന ഉള്‍പ്പോരുകള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. നേതാക്കളുടെ അനുനയ ചര്‍ച്ചകളും പൊളിയുന്നു.

ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിഭാഗീയത രൂക്ഷമായി ഗ്രൂപ്പ് തിരിഞ്ഞ് പോരുതുടങ്ങി. 2010- 15 കാലയളവില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചവര്‍ക്കും, വര്‍ഷങ്ങളായി പാര്‍ലമെന്ററി ചുമതലകള്‍ വഹിക്കുന്നവര്‍ക്കും സീറ്റ് നല്‍കരുതെന്ന കെപിസിസിയുടെ നിര്‍ദ്ദേശം പാടേ അവഗണിച്ചാണ് പലസ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്. ഇതേത്തുടര്‍ന്ന് അധികാര വടംവലിയില്‍ മനംമടുത്തവര്‍ പരസ്യമായി രംഗത്തിറങ്ങി. വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റിയംഗമായിരുന്ന തണ്ണീര്‍മുക്കം തൊഴുന്ത്രക്കരി വീട്ടില്‍ ടി.എസ്. ശൈലേഷ് 15-ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കും. കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് കമ്മിറ്റിയംഗം ജയകുമാറും നഗരസഭ എട്ടാം വാര്‍ഡില്‍ ബിജെപിയ്‌ക്കായി മത്സരരംഗത്തുണ്ട്.

വയലാര്‍ രവി ഗ്രൂപ്പിന് സ്ഥാനാര്‍ത്ഥിളെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമതന്‍മാരെ രംഗത്തിറക്കുമെന്ന് പരസ്യ പ്രസ്താവനകളുമായി നാലാം ഗ്രൂപ്പ് രംഗത്തെത്തി. പഞ്ചായത്തിലെ 19,20 വാര്‍ഡുകളില്‍ മത്സ്യതൊഴിലാളികളായ തീരദേശവാസികള്‍ക്ക് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രാതിനിധ്യം നല്‍കാത്തതിനെ ചൊല്ലി വാര്‍ഡ് പ്രസിഡന്റുമാരടക്കം സ്ഥാനം രാജിവച്ച് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് മുന്നണിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.

സീറ്റ് ലഭിക്കാത്ത മറ്റ് പലനേതാക്കളും വിമതഭീഷണിയുമായി രംഗത്തുണ്ട്. ഇടത് പക്ഷത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. സീറ്റിനെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായഭിന്നത രൂക്ഷമായിരിക്കുകയാണ്. മത്സരിക്കുന്നത് ഭാര്യമാരാണെങ്കിലും സീറ്റിനു വേണ്ടി ഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ തല്ലുകൂടുന്ന അവസ്ഥയിലാണ് സിപിഎമ്മിന്റെ കാര്യങ്ങള്‍. നഗരസഭ 20, 22 വാര്‍ഡുകളിലെ സീറ്റ് ആര്‍ക്കെന്നത് തീരുമാനിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനായിട്ടില്ല. വിഭാഗീയത മറനീക്കി പുറത്തുവന്നതോടെ സീറ്റ് വിഭജന ചര്‍ച്ച കയ്യാങ്കളിയിലെത്തി.

വനിതാസംവരണമായ 22-ാം വാര്‍ഡിലേക്ക് രണ്ട് പേരാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ഇവരുടെ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ പോരടിച്ചത് നാട്ടുകാര്‍ ഇടപെട്ടാണ് ഒത്തുതീര്‍പ്പാക്കിയത്. ചുമതലപ്പെട്ട നേതാക്കള്‍ അടിക്കടി നിലപാടുകള്‍ മാറ്റുന്നത് സ്ഥാനാര്‍ത്ഥിനിര്‍ണയത്തിന് തടസമാകുന്നുണ്ട്. ഇതുമൂലം പ്രവര്‍ത്തകരില്‍ ചേരിതിരിവും, ഗ്രൂപ്പ് തിരിഞ്ഞ് പോരടിക്കുന്നതിനും വഴിവയ്‌ക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.