Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അശോകന്‍ യാത്രയായി, ഓര്‍മകള്‍ നിലനിര്‍ത്തി അവയവങ്ങളും

Janmabhumi Online by Janmabhumi Online
Oct 8, 2015, 11:46 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: മരണമില്ലാതെ അശോക ഹൃദയം തുടിക്കുന്നു, പഞ്ചാബ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിജയ് കെയ്‌നാലിലുടെ. ഇന്നലെ തൃശൂരില്‍ നിന്ന് ലക്ഷ്യസ്ഥാനത്തേക്കുള്ള ഹൃദയ യാത്ര സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വേഗത്തിലായിരുന്നു. നാല്‍പ്പത് മിനിട്ടു കൊണ്ടാണ് തൃശൂരില്‍ നിന്ന് ആംബുലന്‍സ് ഡ്രൈവര്‍മാരായ പാലക്കാട് നെന്മാറ സ്വദേശി പ്രമോദ് കെ. ഐലൂര്‍, തൃശൂര്‍ പാടൂക്കാട് സ്വദേശി എം.എം.പ്രദീപ് എന്നിവര്‍ ഹൃദയം നെടുമ്പാശ്ശേരിയില്‍ എത്തിച്ചത്. രാവിലെ ഹൃദയം സ്വീകരിക്കാന്‍ പ്രത്യേക വിമാനത്തില്‍ ചെന്നൈയില്‍ നിന്നെത്തിയ വിദഗ്ധസംഘം ദയ ആശുപത്രി തിയ്യറ്ററില്‍ ശാസ്ത്രക്രിയ നടത്തി ഹൃദയമെടുത്ത് പന്ത്രണ്ടേകാലോടെയാണ് ചെന്നൈയിലേക്ക് തിരിച്ചത്. സമയ്ര്രകമം പാലിക്കുന്നതിനും ദൗത്യം വിജയിപ്പിക്കുന്നതിനും തൃശൂരിലെ പോലീസ് എല്ലാ സംവിധാനങ്ങളും ഒരുക്കികൊടുത്തു.

ഇന്നലെ കാലത്ത് മസ്തിഷ്‌കമരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതിയ ചെറുതുരുത്തി സ്വദേശി മേച്ചേരി തൊട്ടിവീട്ടില്‍ പരേതനായ രാഘവന്റെ മകനായ അശോക(29)നാണ് അവയവദാനത്തിന്റെ മഹത്തായ സന്ദേശവാഹകനായത്. വാഹനാപകടത്തില്‍പ്പെട്ട് 11 ദിവസമായി ദയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലര്‍ ആശുപത്രിയിലെ കാര്‍ഡിയോ തൊറാസിക് വിദഗ്ധന്‍ ഡോ. ശ്രീനാഥ്.ബി, അനസ്‌തെറ്റിസ്റ്റ് എ. മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചാര്‍ട്ടേഡ് വിഭാഗത്തില്‍ രാവിലെ 7ന് ചെന്നൈയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തി എട്ട്മണിയോടെ റോഡ്മാര്‍ഗ്ഗം ആശുപത്രിയിലെത്തി.

നേരത്തെ നെടുമ്പാശ്ശേരിയില്‍നിന്നും ഹെലികോപ്റ്റര്‍മാര്‍ഗ്ഗം രാമവര്‍മ്മപുരത്തെ പോലീസ് അക്കാദമി ഗ്രൗണ്ടിലിറങ്ങി ഹൃദയവുമായി ഹെലികോപ്റ്ററില്‍ തന്നെ തിരിച്ചുപോകാനായിരുന്നു പദ്ധതി. എന്നാല്‍ ശക്തമായ മഴമൂലം മാറ്റം വരുത്തേണ്ടിവന്നു. റോഡ് മാര്‍ഗം തന്നെയാണ് സംഘം എത്തിയതും തിരിച്ചുപോയതും. വിമാനത്താവളത്തില്‍ നിന്ന് ദയ ആശുപത്രിവരെ പോലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി സുഗമമായ സംവിധാനമൊരുക്കികൊടുത്തു. സിറ്റിപോലീസ് കമ്മീഷ്ണര്‍ കെ.ജി.സൈമന്‍, അസി.കമ്മീഷ്ണര്‍ ശിവവിക്രം, കണ്‍ട്രോള്‍റൂം സി.ഐ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംവിധാനങ്ങള്‍ ഒരുക്കിയത്.അശോകിന്റെ കരളും വൃക്കയും എറണാകുളത്തെ ലേക്ക്‌ഷോര്‍ ആശുപത്രിയിലേക്കാണ് മാറ്റിയത്്. വൃക്കകള്‍ അവിടെ നിന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്ക് മാറ്റും. കണ്ണുകള്‍ തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയിലേക്കാണ് മാറ്റിയത്.

അശോകന്റെ കുടുംബവും സുഹൃത്തുക്കളും അവയവദാനത്തിന് സന്നദ്ധത അറിയിച്ചതിനെതുടര്‍ന്ന് അതിവേഗതയിലായിരുന്ന ദയ ആശുപത്രി അധികൃതര്‍ നടപടികള്‍ സ്വീകരിച്ചത്. ചെറുതുരുത്തി അമൃത സ്‌കൂളിലെ ബസ് ഡ്രൈവറായിരുന്നു അശോകന്‍. അശോകന്റെ മൃതദേഹം വൈകീട്ട് മൃതദേഹം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ചെറുതുരുത്തിയിലെ പൊതു ശ്മാശനത്തില്‍ സംസ്‌കരിച്ചു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

56 ഇഞ്ചുള്ള നെഞ്ചളവ് തന്നെയാണ് അയാളുടേതെന്ന് തെളിഞ്ഞു…

India

വെടിനിര്‍ത്തല്‍ ഇന്ത്യയുടെ വിജയം

India

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇന്ത്യയും പാകിസ്ഥാനും;സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥര്‍ തമ്മില്‍ മെയ് 12ന് ചര്‍ച്ച

വെടിനിര്‍ത്തലിന് ഇരുരാജ്യവും സമ്മതിച്ചെന്ന ട്രംപിന്‍റെ പ്രഖ്യാപനം പുറത്തുവന്നതുമുതല്‍ ഭാരതമാതാവിന് മുന്‍പില്‍ മുട്ടുകുത്തി, കൈകൂപ്പി വെടനിര്‍ത്തല്‍ വേണം എന്ന് കരഞ്ഞുനിലവിളിക്കുന്ന പാകിസ്ഥാന്‍നേതാവിന്‍റെ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്ന കാര്‍ട്ടൂണ്‍
India

ഇന്ത്യയുടെ അടിയേറ്റ് കരഞ്ഞ് നിലവിളിച്ച് പാകിസ്ഥാന്‍; പാകിസ്ഥാനും ഇന്ത്യയും വെടിനിര്‍ത്തല്‍ സമ്മതിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്

India

തകർന്ന് വീണ പാകിസ്ഥാൻ മിസൈലിന്റെ ഭാഗം ആക്രിക്കടയിൽ വിൽക്കാൻ കൊണ്ടു പോകുന്ന യുവാക്കൾ : വൈറലായി വീഡിയോ

പുതിയ വാര്‍ത്തകള്‍

മുസ്ലിം രാജ്യങ്ങളില്‍ നിന്നും പാകിസ്ഥാന് അടി; പാകിസ്ഥാന്റെ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് ഈ മണ്ണില്‍ വേണ്ടെന്ന് യുഎഇ; ടൂര്‍ണ്ണമെന്‍റ് നീട്ടിവെച്ചു

‘പാകിസ്ഥാൻ അനുകൂല’ പ്രസ്താവനകൾ ; അസമിൽ പിടിയിലായത് 50 ഓളം തീവ്ര ഇസ്ലാമിസ്റ്റുകൾ : ദേശവിരുദ്ധ നീക്കങ്ങൾ നടത്തുന്നവരെ വെറുതെ വിടില്ലെന്ന് ഹിമന്ത ശർമ്മ

മോദിയ്‌ക്ക് ഒപ്പമാണ് ഞങ്ങൾ : അഖണ്ഡഭാരതമാണ് നമുക്ക് വേണ്ടത് : പിഒകെ പിടിച്ചെടുക്കണം : ആവശ്യപ്പെട്ട് സംഭാൽ മദ്രസയിലെ വിദ്യാർത്ഥികൾ

ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്‍റെ ദൃശ്യം (വലത്ത്)

ബിജെപി സമൂഹമാധ്യമസൈറ്റിലും കേണല്‍ സോഫിയ ഖുറേഷി; ‘പാകിസ്ഥാന് ഭാരതം ഉത്തരം നല്‍കി’

നദികളുടെ ശുചീകരണത്തിന് ജനപങ്കാളിത്തം അനിവാര്യം; കേരളത്തിലെ ജനങ്ങൾക്ക് വെള്ളത്തിന്റെ മാഹാത്മ്യം അറിയില്ല : ജി.അശോക് കുമാർ

ഭാവിയിലെ ഓരോ തീവ്രവാദആക്രമണവും ഇന്ത്യയ്‌ക്കെതിരായ യുദ്ധമായി കണക്കാക്കും; പാകിസ്ഥാന് ഇന്ത്യയുടെ അന്ത്യശാസനം

‘മദ്രസകളിലെ വിദ്യാര്‍ഥികളെ വച്ച് ഇന്ത്യയെ പ്രതിരോധിക്കും’; പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

‘ ജയ് ജവാൻ , ജയ് കിസാൻ ‘ ; നമ്മുടെ ഭക്ഷ്യസംഭരണികൾ നിറഞ്ഞിരിക്കുന്നു , രാജ്യത്തെ ഒരു പൗരനും പരിഭ്രാന്തരാകേണ്ടതില്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ

നിരത്തി കിടത്തി 22 മൃതദേഹങ്ങൾ ; കുടുംബാംഗങ്ങളുടെ മൃതദേഹത്തിനരികിൽ വിഷമത്തോടെ മൗലാന മസൂദ് അസ്ഹർ

അഫ്ഗാൻ അതിർത്തിയിലും പാകിസ്ഥാന് തിരിച്ചടി ; സൈനികരെ തിരഞ്ഞ് പിടിച്ച് വധിക്കുന്നു : കൊല്ലപ്പെട്ടത് ഒൻപത് സുരക്ഷാ ഉദ്യോഗസ്ഥർ : പകച്ച് പാക് സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies