Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അപ്രതീക്ഷിത രാഷ്‌ട്രീയ കാലാവസ്ഥയില്‍ വട്ടംകറങ്ങി നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 11:20 pm IST
in Thiruvananthapuram

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിതമായി ഉണ്ടായ രാഷ്‌ട്രീയ കാലാവസ്ഥയില്‍ പകച്ചു നില്‍ക്കുകയാണ് തിരുവനന്തപുരം നഗരസഭയിലെ ഇടതുവലതു മുന്നണികളിലെ നേതൃത്വം. മാസങ്ങള്‍ക്കു മുമ്പേ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിരുന്നവരും സ്ഥാനാര്‍ഥി ആകാന്‍ മോഹിച്ചവരും മുന്നോട്ടുവച്ച കാല്‍ പിന്നോട്ടാക്കണമോയെന്ന് ചിന്തയിലാണ്.

എസ്എന്‍ഡിപി യോഗത്തിന്റെ അപ്രതീക്ഷിത കടന്നുവരവാണ് മുന്നണികളെ വെട്ടിലാക്കിയത്. ബിജെപി നേട്ടം കൊയ്യാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍പട്ടികയിലെ പേരുകള്‍ മാറ്റി വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ക്കായി നെട്ടോട്ടത്തിലായി മുന്നണിനേതൃത്വം.

മേയര്‍ സ്ഥാനം ജനറലായതോടെ യുഡിഎഫിലും എല്‍ഡിഎഫിലും അഞ്ചോളം പേരുടെ പട്ടിക മേയര്‍സ്ഥാനത്തേക്കായി പരിഗണിച്ചിരുന്നു. കാലാവസ്ഥ വിപരീതമായതോടെ ഫലം പ്രഖ്യാപനം കഴിഞ്ഞിട്ടുമതി മേയര്‍ സ്ഥാനം എന്ന തരത്തിലേക്കു നീങ്ങുകയാണ് മുന്നണികള്‍. നിശ്ചയിച്ചുറപ്പിച്ചിരുന്നവര്‍ കടന്നുകൂടമോ എന്ന ഭയമാണ് ഇടതുവലതു മുന്നണികളെ ഇത്തരത്തില്‍ ചന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.

രാഷ്‌ട്രീയ കാലാവസ്ഥമാറിയതോടെ അവസരം മുതലെടുത്ത് ചെറുകക്ഷികളുടെ തള്ളിക്കയറ്റവും തുടങ്ങിയിട്ടുണ്ട്. ഇതോടെ മുന്നണയിലെ പ്രധാനകക്ഷിയുടെ വല്യേട്ടന്‍ മനോഭാവത്തിനു മാറ്റംവന്നു. ഇക്കുറി സീറ്റിനു വേണ്ടി ചെറുകക്ഷികള്‍ക്ക് അധികം യാചിക്കേണ്ടി വരില്ലെന്ന തരത്തിലാണ് സീറ്റ് ചര്‍ച്ചകള്‍.

തിരുവനന്തപുരം നഗരസഭയിലെ ഒട്ടു മിക്ക വാര്‍ഡിലും എസ്എന്‍ഡിപി യോഗത്തിന് നിര്‍ണായക സ്വാധീനമുണ്ട്. പ്രത്യേകിച്ചും നഗരസഭയോട് ചേര്‍ക്കപ്പെട്ട കഴക്കൂട്ടം നേമം പഞ്ചായത്തുകളില്‍. ഈ പഞ്ചായത്തുകളില്‍ നിന്ന് ജയിച്ചുവരുന്നവരാണ് മേയര്‍ ആരാകണം എന്ന് തീരുമാനിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ അതാതിടങ്ങളിലെ പ്രാദേശിക യോഗ നേതൃത്വത്തന്റെ മനസ്സറിയാന്‍ വീടുകള്‍ തോറും കയറി ഇറങ്ങുന്നുണ്ട്. അവര്‍ക്കുകൂടി സ്വീകാര്യനായ സ്ഥാനാര്‍ഥിയെ നിര്‍ത്താം എന്ന തരത്തില്‍ വരെ ചര്‍ച്ചകള്‍ എത്തി നില്‍ക്കുന്നു.

എല്‍ഡിഎഫ് 51, യുഡിഎഫ് 42, ബിജെപി 6, സ്വതന്ത്രന്‍1 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. രണ്ടു സ്വതന്ത്രന്മാരായിരുന്നു കൗണ്‍സില്‍ ഭരണസമിതിയുടെ ആദ്യഘട്ടത്തില്‍ ഒരാള്‍ അവസാനംവരെ സ്വതന്ത്രനായപ്പോള്‍ മറ്റൊരാള്‍ കോണ്‍ഗ്രസ്സിലേക്ക് ചേക്കേറുകയായിരുന്നു. സിപിഎമ്മിന്റെ റിബലായി ശ്രീകാര്യത്തു നിന്നു ജയിച്ചുവന്നയാളാണ് സ്വതന്ത്രനായ വിജയകുമാര്‍.

കോണ്‍ഗ്രസ്സിലേക്ക് ചേക്കേറിയ മാണിക്യവിളാകം വാര്‍ഡിലെ സുരേഷ് ബിജെപി പിന്തുണയോടെയായിരുന്നു ജയിച്ചത്.

തെരഞ്ഞെടുപ്പിനും മാസങ്ങള്‍ക്ക് മുമ്പ് ബിജെപിയുടെ പ്രവര്‍ത്തനം ബൂത്ത് അടിസ്ഥാനത്തില്‍ തുടങ്ങിയിരുന്നു. സംവരണവാര്‍ഡുകള്‍ മുന്‍കൂട്ടി കണ്ടുള്ള തയ്യാറെടുപ്പായിരുന്നു ബിജെപി നടത്തിയിരുന്നത്.

അപ്പോഴെല്ലാം ബിജെപിയെ കളിയാക്കിയിരുന്ന മുന്നണി നേതാക്കള്‍ നിലവിലെ രാഷ്‌ട്രീയ കാലാവസ്ഥയില്‍ വട്ടം കറങ്ങുന്നുണ്ട്.

ഇടതു വലതു മുന്നണികളില്‍ സീറ്റ് ഏതാണ്ട് ഉറപ്പിച്ചിരുന്നവര്‍ മാത്രമായിരുന്നു നേരത്തെ ബൂത്ത് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നത്. ഇവരെ വച്ച് കളത്തിലിറങ്ങിയാല്‍ ഫലം വിപരീതമാകുമെന്ന വെളിപാടിലേക്ക് മാറിയിട്ടുണ്ട് മുന്നണി നേതൃത്വം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)
India

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

Kerala

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.