Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അപ്രതീക്ഷിത രാഷ്‌ട്രീയ കാലാവസ്ഥയില്‍ വട്ടംകറങ്ങി നഗരസഭ

Janmabhumi Online by Janmabhumi Online
Oct 5, 2015, 11:20 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിതമായി ഉണ്ടായ രാഷ്‌ട്രീയ കാലാവസ്ഥയില്‍ പകച്ചു നില്‍ക്കുകയാണ് തിരുവനന്തപുരം നഗരസഭയിലെ ഇടതുവലതു മുന്നണികളിലെ നേതൃത്വം. മാസങ്ങള്‍ക്കു മുമ്പേ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിരുന്നവരും സ്ഥാനാര്‍ഥി ആകാന്‍ മോഹിച്ചവരും മുന്നോട്ടുവച്ച കാല്‍ പിന്നോട്ടാക്കണമോയെന്ന് ചിന്തയിലാണ്.

എസ്എന്‍ഡിപി യോഗത്തിന്റെ അപ്രതീക്ഷിത കടന്നുവരവാണ് മുന്നണികളെ വെട്ടിലാക്കിയത്. ബിജെപി നേട്ടം കൊയ്യാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍പട്ടികയിലെ പേരുകള്‍ മാറ്റി വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ക്കായി നെട്ടോട്ടത്തിലായി മുന്നണിനേതൃത്വം.

മേയര്‍ സ്ഥാനം ജനറലായതോടെ യുഡിഎഫിലും എല്‍ഡിഎഫിലും അഞ്ചോളം പേരുടെ പട്ടിക മേയര്‍സ്ഥാനത്തേക്കായി പരിഗണിച്ചിരുന്നു. കാലാവസ്ഥ വിപരീതമായതോടെ ഫലം പ്രഖ്യാപനം കഴിഞ്ഞിട്ടുമതി മേയര്‍ സ്ഥാനം എന്ന തരത്തിലേക്കു നീങ്ങുകയാണ് മുന്നണികള്‍. നിശ്ചയിച്ചുറപ്പിച്ചിരുന്നവര്‍ കടന്നുകൂടമോ എന്ന ഭയമാണ് ഇടതുവലതു മുന്നണികളെ ഇത്തരത്തില്‍ ചന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.

രാഷ്‌ട്രീയ കാലാവസ്ഥമാറിയതോടെ അവസരം മുതലെടുത്ത് ചെറുകക്ഷികളുടെ തള്ളിക്കയറ്റവും തുടങ്ങിയിട്ടുണ്ട്. ഇതോടെ മുന്നണയിലെ പ്രധാനകക്ഷിയുടെ വല്യേട്ടന്‍ മനോഭാവത്തിനു മാറ്റംവന്നു. ഇക്കുറി സീറ്റിനു വേണ്ടി ചെറുകക്ഷികള്‍ക്ക് അധികം യാചിക്കേണ്ടി വരില്ലെന്ന തരത്തിലാണ് സീറ്റ് ചര്‍ച്ചകള്‍.

തിരുവനന്തപുരം നഗരസഭയിലെ ഒട്ടു മിക്ക വാര്‍ഡിലും എസ്എന്‍ഡിപി യോഗത്തിന് നിര്‍ണായക സ്വാധീനമുണ്ട്. പ്രത്യേകിച്ചും നഗരസഭയോട് ചേര്‍ക്കപ്പെട്ട കഴക്കൂട്ടം നേമം പഞ്ചായത്തുകളില്‍. ഈ പഞ്ചായത്തുകളില്‍ നിന്ന് ജയിച്ചുവരുന്നവരാണ് മേയര്‍ ആരാകണം എന്ന് തീരുമാനിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ അതാതിടങ്ങളിലെ പ്രാദേശിക യോഗ നേതൃത്വത്തന്റെ മനസ്സറിയാന്‍ വീടുകള്‍ തോറും കയറി ഇറങ്ങുന്നുണ്ട്. അവര്‍ക്കുകൂടി സ്വീകാര്യനായ സ്ഥാനാര്‍ഥിയെ നിര്‍ത്താം എന്ന തരത്തില്‍ വരെ ചര്‍ച്ചകള്‍ എത്തി നില്‍ക്കുന്നു.

എല്‍ഡിഎഫ് 51, യുഡിഎഫ് 42, ബിജെപി 6, സ്വതന്ത്രന്‍1 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. രണ്ടു സ്വതന്ത്രന്മാരായിരുന്നു കൗണ്‍സില്‍ ഭരണസമിതിയുടെ ആദ്യഘട്ടത്തില്‍ ഒരാള്‍ അവസാനംവരെ സ്വതന്ത്രനായപ്പോള്‍ മറ്റൊരാള്‍ കോണ്‍ഗ്രസ്സിലേക്ക് ചേക്കേറുകയായിരുന്നു. സിപിഎമ്മിന്റെ റിബലായി ശ്രീകാര്യത്തു നിന്നു ജയിച്ചുവന്നയാളാണ് സ്വതന്ത്രനായ വിജയകുമാര്‍.

കോണ്‍ഗ്രസ്സിലേക്ക് ചേക്കേറിയ മാണിക്യവിളാകം വാര്‍ഡിലെ സുരേഷ് ബിജെപി പിന്തുണയോടെയായിരുന്നു ജയിച്ചത്.

തെരഞ്ഞെടുപ്പിനും മാസങ്ങള്‍ക്ക് മുമ്പ് ബിജെപിയുടെ പ്രവര്‍ത്തനം ബൂത്ത് അടിസ്ഥാനത്തില്‍ തുടങ്ങിയിരുന്നു. സംവരണവാര്‍ഡുകള്‍ മുന്‍കൂട്ടി കണ്ടുള്ള തയ്യാറെടുപ്പായിരുന്നു ബിജെപി നടത്തിയിരുന്നത്.

അപ്പോഴെല്ലാം ബിജെപിയെ കളിയാക്കിയിരുന്ന മുന്നണി നേതാക്കള്‍ നിലവിലെ രാഷ്‌ട്രീയ കാലാവസ്ഥയില്‍ വട്ടം കറങ്ങുന്നുണ്ട്.

ഇടതു വലതു മുന്നണികളില്‍ സീറ്റ് ഏതാണ്ട് ഉറപ്പിച്ചിരുന്നവര്‍ മാത്രമായിരുന്നു നേരത്തെ ബൂത്ത് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നത്. ഇവരെ വച്ച് കളത്തിലിറങ്ങിയാല്‍ ഫലം വിപരീതമാകുമെന്ന വെളിപാടിലേക്ക് മാറിയിട്ടുണ്ട് മുന്നണി നേതൃത്വം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, 9 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം: സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി

Kerala

എല്‍സ 03 കപ്പല്‍ അപകടം: എംഎസ്സിയുടെ മറ്റാരു കപ്പല്‍ കസ്റ്റഡിയില്‍  വയ്‌ക്കണമെന്ന് ഹൈക്കോടതി, 9531 കോടി രൂപയാണ് നഷ്ടപരിഹാരം വേണമെന്ന് സര്‍ക്കാര്‍

Thiruvananthapuram

രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത് നിയമവിരുദ്ധമായി :ഡോ.സിസ തോമസ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

Kerala

പത്തനംതിട്ടയിലെ പാറമട അപകടം: ഒരു മൃതദേഹം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് ജീവന്‍ രക്ഷപ്പെട്ടത് : മന്ത്രി സജി ചെറിയാന്‍

ഗുരുപൂർണ്ണിമ ദിനത്തിനായി വ്രതം നോറ്റിരുന്ന ഭക്തർക്ക് നൽകിയ തക്കാളിക്കറിയിൽ ആട്ടിറച്ചി കഷണം ; ധാബ സീൽ ചെയ്തു

തുർക്കിക്ക് തിരിച്ചടി ; സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിനെതിരെ സെലിബി കമ്പനി നൽകിയ ഹർജി ഹൈക്കോടതി തള്ളി

ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള സംഭാവനകൾ ഡിജിറ്റലായി നൽകാവുന്ന പുതിയ സൗകര്യത്തിന്റെ ഉടമ്പടിപത്രം ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് സൗത്ത് ഹെഡ് കവിത കെ നായർ ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്ററായ കെ പി വിനയന് കൈമാറുന്നു. ദേവസ്വം ചീഫ് ഫിനാൻസ് ആൻഡ് അക്കൗണ്ട് ഓഫീസർ സജിത്ത് കെ പി, എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റാഫ് അപർണ, ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് കേരളാ ഹെഡ് അനീസ് അഹമ്മദ്, ബാങ്കിന്റെ ഗുരുവായൂർ ശാഖാ മാനേജർ അഭിലാഷ് എം ജെ, ദീപക് ഡെന്നി എന്നിവർ സമീപം

ലോകത്തെവിടെ നിന്നും ഗുരുവായൂർ ക്ഷേത്രത്തിൽ ഡിജിറ്റലായി സംഭാവന നൽകാം; പുതിയ സൗകര്യം ഒരുക്കി ഫെഡറൽ ബാങ്ക്

ശതാബ്ദി വർഷത്തിൽ മഹാ ജനസമ്പർക്ക പരിപാടിക്ക് ആർഎസ്എസ് ആസൂത്രണം

കേരളത്തിലുള്ളത് രാജ്യവിരുദ്ധർക്ക് സംരക്ഷണം നൽകുന്ന സർക്കാർ; ജ്യോതി മൽഹോത്രയെ ക്ഷണിച്ചതിന് മുഹമ്മദ് റിയാസ് വിശദീകരിക്കണം: പ്രകാശ് ജാവദേക്കർ

ബിജെപിയുടെ നേതൃത്വത്തിൽ നാടാകെ പ്രതിഷേധം; കോർപ്പറേറ്റുകൾക്ക് വേണ്ടി സർക്കാർ വിടുപണി ചെയ്യുന്നു: കെ. സുരേന്ദ്രൻ

ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കാൻ ദൽഹിയിൽ മഹാപഞ്ചായത്ത് ചേരുന്നു

കേരളത്തിൽ നാളെ സ്വകാര്യ ബസ് സമരം; ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയം, 22 മുതൽ അനിശ്ചിതകാല പണിമുടക്ക്

ഇതിലും ഭേദം മരിക്കുന്നതാണ്’; ധ്യാനിന്റെ അഹങ്കാരം തീര്‍ത്ത ശ്രീനിവാസന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies